Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

സംസ്കരണ കേന്ദ്രമില്ല; നഗരത്തില്‍ മാലിന്യം കത്തിക്കുന്നത്‌ പതിവ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2014, 09:45 pm IST
in Kasargod

കാസര്‍കോട്‌: സംസ്കരണ സംവിധാനമില്ലാതെ നഗരത്തില്‍ മാലിന്യം കത്തിക്കുന്നത്‌ പതിവാകുന്നു. കടകളില്‍ നിന്നും വലിച്ചെറിയുന്ന മാലിന്യങ്ങള്‍ കൊണ്ട്‌ നഗരവും പാതയോരവും നിറയുകയാണ്‌. മാലിന്യങ്ങള്‍ കത്തിക്കുന്നത്‌ യാത്രക്കാര്‍ക്കും ബുദ്ധിമുട്ടാകുന്നു. മാലിന്യങ്ങള്‍ നിക്ഷേപിക്കാനുള്ള സംവിധാനങ്ങള്‍ പോലും നഗരത്തില്‍ ഇല്ല. മാലിന്യ നിക്ഷേപ സാമഗ്രികളെല്ലാം നഗരസഭാ കാര്യാലയത്തില്‍ തുരുമ്പെടുക്കുകയാണ്‌. മാലിന്യം കൊണ്ടുപോകാനുള്ള വാഹനവും കാര്യാലയത്തില്‍ ഭദ്രമാണ്‌. ഇത്മൂലം പലരും പാതയോരത്തും പുഴകളിലും മാലിന്യം ചാക്കുകളിലാക്കി വലിച്ചെറിയുകയാണ്‌ ചെയ്യുന്നത്‌. നഗരത്തിലെ അറവുശാലകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങലില്‍ നിന്നും ഇത്തരത്തില്‍ പാതയോരത്ത്‌ പുറം തള്ളുന്ന മാലിന്യത്തിണ്റ്റെ ദുര്‍ഗന്ധം മൂലം യാത്രക്കാര്‍ക്ക്‌ വഴി നടക്കാന്‍ പോലും പറ്റാത്ത സ്ഥിതിയായിട്ടുണ്ട്‌. മഴക്കാലമാകുമ്പോള്‍ ആരോഗ്യമേഖലയില്‍ പകര്‍ച്ചവ്യാധികള്‍ക്ക്‌ വേണ്ടി ലക്ഷങ്ങള്‍ പൊടിക്കുന്ന അധികാരികള്‍ക്ക്‌ ദീര്‍ഘവീക്ഷണത്തോടെ കാര്യങ്ങള്‍ ചെയ്യാനും സാധിക്കുന്നില്ല. എല്ലാ ദിവസവും രാവിലെ മുതല്‍ നഗരം പുകമറയത്താണ്‌. രാപകല്‍ ഭേദമില്ലാതെ മാലിന്യം പല സ്ഥലത്തും കത്തിക്കുകയാണ്‌. നഗരസഭാ തൊഴിലാളികള്‍ തന്നെയാണ്‌ ഇത്‌ ചെയ്യുന്നത്‌. പലരും പുകകാരണം കടകളിലേക്ക്‌ കയറുന്നില്ലെന്ന്‌ വ്യാപാരികള്‍ പറയുന്നു. ബാങ്ക്‌ റോഡ്‌, നായക്സ്‌ റോഡ്‌, കെപിആര്‍ റാവുറോഡ്‌, ഐസി ഭണ്ഡാരി റോഡ്‌, ആനബാഗിലു റോഡ്‌, താലൂക്ക്‌ ഓഫീസ്‌ റോഡ്‌, പഴയ ബസ്സ്റ്റാണ്റ്റ്‌, ഫോര്‍ട്ട്‌ റോഡ്‌, സബ്‌ ജയിലിന്‌ സമീപമുള്ള പളളം റോഡ്‌ എന്നിവിടങ്ങളില്‍ ജനങ്ങള്‍ക്ക്‌ യാത്ര ചെയ്യാന്‍ പോലും പറ്റുന്നില്ലെന്ന്‌ പരാതിയുണ്ട്‌. ദിവസവുമുള്ള പുക കാരണം ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നതായി പറയുന്നു. അതിരാവിലെ യാത്രപോകാനായി പുതിയ ബസ്സ്റ്റാണ്റ്റിലെത്തിയാല്‍ നഗരസഭയുടെ പുക വണ്ടി കാണാം. ചെറിയ ഉന്തുവണ്ടികളില്‍ മാലിന്യം നിറച്ച്‌ അതില്‍ തന്നെ തീയിട്ടാണ്‌ തൊഴിലാളികള്‍ മാലിന്യം നീക്കം ചെയ്യുന്നത്‌. മാലിന്യം കത്തി പുറത്തുവരുന്ന പുക ശ്വസിക്കാനാകാതെ പലരും കഷ്ടപ്പെടുന്നത്‌ ബസ്സ്റ്റാണ്റ്റിലെ പതിവ്‌ കാഴ്ചയാണ്‌. ഇതിനെതിരെ പ്രതിഷേധമുണ്ടായിട്ടും പകരം സംവിധാനം സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. കാസര്‍കോട്‌ നഗരത്തിലെ മാലിന്യത്തിണ്റ്റെ കാഠിന്യം പുഴകളേയും ബാധിച്ചിട്ടുണ്ട്‌. നഗരത്തില്‍ നിക്ഷേപിക്കാന്‍ സാധിക്കാത്ത മാലിന്യങ്ങള്‍ കൂടുകളിലാക്കി പുഴകളില്‍ നിക്ഷേപിക്കുന്നതും നിത്യസംഭവമാണ്‌. വ്യാപാരികള്‍ തന്നെ മാലിന്യങ്ങള്‍ സംസ്കരിക്കണമെന്ന്‌ അധികാരികള്‍ നടത്തിയ ഉത്തരവാണ്‌ പുഴകളില്‍ മാലിന്യം നിറയാന്‍ കാരണം. ചന്ദ്രഗിരിപുഴ, മൊഗ്രാല്‍പുഴ, തളങ്കരപുഴ, ഷിറിയപുഴ എന്നിവിടങ്ങളിലാണ്‌ രാത്രിയില്‍ മാലിന്യം തള്ളുന്നത്‌. പൊതുസ്ഥലത്തുള്ള മാലിന്യ നിക്ഷേപം തടയാനോ ബദല്‍ സംവിധാനം ചെയ്യാനോ ആരോഗ്യ വകുപ്പോ നഗരസഭാ അധികാരികളോ തയ്യാറാകാത്തതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്‌. മാലിന്യ സംസ്കരണ പ്ളാണ്റ്റ്‌ സ്ഥാപിക്കുമെന്ന വര്‍ഷങ്ങളായുള്ള നഗരസഭയുടെ വാക്കും പാലിക്കപ്പെട്ടിട്ടില്ല. നഗരത്തിലെ മാലിന്യ പ്രശ്നം പരിഹരിക്കാന്‍ മാലിന്യ സംസ്കരണ പ്ളാനൃ പണിയുമെന്ന്‌ അധികൃതര്‍. ഇതിനായി ഒന്നരക്കോടിരൂപ മാറ്റി വെച്ചിട്ടുള്ളതായി നഗരസഭ വ്യക്തമാക്കി. അടുത്ത കൗണ്‍സിലില്‍ ഇതുസംബന്ധിച്ച്‌ തീരുമാനമെടുത്ത്‌ ജില്ലാ ഭരണകൂടം വഴി പദ്ധതി നടപ്പിലാക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌. പ്ളാണ്റ്റില്‍ സംസ്കരിക്കുന്ന മാലിന്യങ്ങള്‍ വളമാക്കി മാറ്റി വില്‍പന നടത്താനുള്ള പദ്ധതിയാണ്‌ ആസൂത്രണം ചെയ്യുന്നതെന്ന്‌ മുനിസിപ്പല്‍ സെക്രട്ടറി കെ.പി.വിനയന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ ബിജെപി സര്‍ക്കാരിനെ പുകഴ്‌ത്തി ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭാര്യ

India

ഉത്തരാഖണ്ഡ് ദുരന്തനിവാരണ മാതൃകയ്‌ക്ക് ബ്രിക്‌സ് യോഗത്തില്‍ പ്രശംസ

India

കുടിയേറ്റക്കാരുടെ പൗരത്വം സ്ഥിരീകരിക്കണം; ഭാരതം ബംഗ്ലാദേശിനോട്

സലിം കുമാര്‍ മാതാ അമൃതാനന്ദമയീ ദേവിയെ ഹാരാര്‍പ്പണം
ചെയ്യുന്നു (ഫയല്‍ ഫോട്ടോ)
Kerala

അവസാന നാളുകളില്‍ കരുത്തായത് അമ്മയുടെ അനുഗ്രഹം

Entertainment

കര്‍ഷകനെന്ന വിളിപ്പേരില്‍ അഭിമാനിച്ച സലിം കുമാര്‍

പുതിയ വാര്‍ത്തകള്‍

ട്രോളിങ് നിരോധന ഭാഗമായി കരയില്‍ അടുപ്പിച്ചിരിക്കുന്ന മത്സ്യബന്ധനബോട്ടുകള്‍. നീണ്ടകരയില്‍ നിന്നുള്ള ദൃശ്യം

ട്രോളിങ് നിരോധനം നാളെ അര്‍ദ്ധരാത്രി മുതല്‍; ബോട്ടുകള്‍ കരയിലേക്ക്

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

ഇന്ത്യൻ തുളസിയ്‌ക്ക് മുസ്ലീം രാജ്യങ്ങളിൽ പ്രചാരമേറുന്നു ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 40% കൂടി ; മലേഷ്യയും, ഇന്തോനേഷ്യയും, സൗദിയും ആവശ്യക്കാർ

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീരപ്പന്റെ അഭിമുഖം : കേസിൽ സൺ ടിവി മുട്ടുമടക്കി ; സുകന്യയ്‌ക്ക് 10 ലക്ഷം നഷ്ടപരിഹാരം

‘പെഡ്ഡി’ ആദ്യ ദിനം കളക്ട് ചെയ്തത് 100 കോടി, രാം ചരണ്‍ വീണ്ടും ഹിറ്റ്, ജാന്‍വി കപൂറിന്റെ കഥാപത്രത്തെ ചരക്കാക്കി മാറ്റിയെന്ന് വിമര്‍ശനം

യുദ്ധക്കളത്തിൽ ഇന്ത്യൻ സൈനികരുടെ ജീവൻ സുരക്ഷിതമാകും ; 1,000 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യങ്ങളെയും തകർക്കാൻ കരുത്തൻ എത്തുന്നു

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.