Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 439-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2014, 08:06 pm IST
in Samskriti

ധനം ദാരാ ഗൃഹം രാജ്യം ഭൂമിശ്ഛത്രം ച ബാന്ധവാഃ

ഇതി സര്‍വം നതേ രാജന്‍ സര്‍വത്യാഗോ ഹി കസ്തവ

ശിഖിധ്വജന്‍ പറഞ്ഞു: ഞാന്‍ എന്റെ രാജ്യം, കൊട്ടാരം, സാമ്രാജ്യം, എന്നുവേണ്ട എന്റെ ഭാര്യയെപ്പോലും ഉപേക്ഷിച്ചുവല്ലോ? എന്നിട്ടും ഞാന്‍ സര്‍വതും ഇനിയും ത്യജിച്ചിട്ടില്ല എന്നങ്ങു പറയുന്നത്‌ എന്താണ്‌?

ബ്രാഹ്മണന്‍ (ചൂഡാല) പറഞ്ഞു: ‘രാജാവേ, ഇപ്പറഞ്ഞ രാജ്യവും കൊട്ടാരവും സമ്പത്തും ഭാര്യയും ഒന്നും അങ്ങയുടേതല്ലല്ലോ? ഇവയെ ഉപേക്ഷിക്കുന്നത്‌ സന്ന്യാസമാവുകയില്ല’. എന്നാല്‍ അങ്ങയുടേതായി മറ്റൊന്നുണ്ട്‌. അതങ്ങ്‌ ഇനിയും ത്യജിച്ചിട്ടില്ല. അതിനെക്കൂടി ത്യജിക്കുമ്പോഴാണ്‌ ശരിയായ സന്ന്യാസമാകുന്നത്‌. അതിനെ യാതൊന്നും അവശേഷിപ്പിക്കാതെ സമ്പൂര്‍ണമായി ഉപേക്ഷിച്ചാലും. അത്‌ അങ്ങയെ എല്ലാ ദുഃഖങ്ങളില്‍ നിന്നും മോചിപ്പിക്കും.

ശിഖിധ്വജന്‍ പറഞ്ഞു: ‘സാമ്രാജ്യവും അതിനുള്ളിലെ വസ്തുക്കളും ഒന്നും എന്റെതല്ലാ എങ്കില്‍ ഞാനീ വനപ്രദേശവും ഇതിലെ എല്ലാ വസ്തുക്കളും ഞാനിതാ ഉപേക്ഷിക്കുന്നു.’ അദ്ദേഹം മനസാ ആ വനത്തെ ഉപേക്ഷിച്ചു.

‘എന്നാല്‍ ഈ വനസ്ഥലികളൊന്നും അങ്ങയുടേതല്ലല്ലോ എന്ന്‌ ബ്രാഹ്മണന്‍ പറഞ്ഞപ്പോള്‍ ‘ഇപ്പോള്‍ എന്റെതായി ഈ പര്‍ണ്ണശാലമാത്രമേയുള്ളൂ. അതും ഞാന്‍ ഉപേക്ഷിക്കാം.’ എന്നായി ശിഖിധ്വജന്‍. അങ്ങനെ തീരുമാനിച്ച്‌ അദ്ദേഹം തന്റെതെന്നു വിചാരിച്ചിരുന്ന ആ കുടിലിനെയും ഉപേക്ഷിച്ചിട്ട്‌ ഇങ്ങനെ പറഞ്ഞു. ‘ഇതാ ഞാന്‍ സര്‍വ്വവും ത്യജിച്ചിരിക്കുന്നു.’

ബ്രാഹ്മണന്‍ വീണ്ടും പറഞ്ഞു: അവയും അങ്ങയുടേതല്ലല്ലോ? അപ്പോള്‍പ്പിന്നെ അങ്ങേക്ക്‌ അവ ഉപേക്ഷിക്കാന്‍ എന്താണര്‍ഹത? ഇനിയും അങ്ങയുടേതായി ഒന്നുള്ളതിനെ ദൂരെക്കളയൂ, അങ്ങനെ ദുഃഖനിവൃത്തി വരുത്തൂ.

ശിഖിധ്വജന്‍ പറഞ്ഞു: ഈ കുടിലുപോലും എന്റെയല്ലെങ്കില്‍ ഞാനീ ദണ്ഡും മാന്തോലും എല്ലാം ഉപേക്ഷിക്കാം.

വസിഷ്ഠന്‍ തുടര്‍ന്നു. ഇങ്ങനെ പറഞ്ഞ്‌ ശിഖിധ്വജന്‍ തന്റെ ആസനത്തില്‍ നിന്നും എഴുന്നേറ്റു. ബ്രാഹ്മണന്‍ നോക്കി നില്‍ക്കെ ആ പര്‍ണശാലയില്‍ ഉണ്ടായിരുന്ന എല്ലാം കൂട്ടിയിട്ട്‌ തീ കൂട്ടി കത്തിച്ചുകളഞ്ഞു. തന്റെ രുദ്രാക്ഷമാല വലിച്ചെറിഞ്ഞു. ‘ഞാന്‍ മന്ത്രജപത്തിന്റെ ആവര്‍ത്തനം പവിത്രമാണെന്ന വിശ്വാസത്തില്‍ നിന്നും സ്വതന്ത്രനായിരിക്കുന്നു. എനിക്കിനി നിന്നെ ആവശ്യമില്ല.’ തന്റെ മാന്തോല്‍ അദ്ദേഹം തീയിലിട്ടു. തന്റെ കമണ്ഡലു ബ്രാഹ്മണന്‌ നല്‍കുന്ന എന്ന സങ്കല്‍പ്പത്തില്‍ അഗ്നിയില്‍ സമര്‍പ്പിച്ചു.

‘ഉപേക്ഷിക്കണമെങ്കില്‍ എല്ലാം എന്നെന്നേയ്‌ക്കുമായി ഒറ്റയടിക്ക്‌ വേണം. അല്ലെങ്കില്‍ അവ പിന്നെയും അടിഞ്ഞുകൂടുകതന്നെ ചെയ്യും. അതിനാല്‍ ഞാന്‍ എല്ലാം അഗ്നിയ്‌ക്കിരയാക്കട്ടെ’. അന്നുവരെ ഉപയോഗിച്ചിരുന്ന സാമഗ്രകള്‍ എല്ലാം പൂജയ്‌ക്കുള്ളവ അടക്കം അഗ്നിയിലിട്ടു. അവയെ അഗ്നിദേവന്‍ ആര്‍ത്തിയോടെ സ്വീകരിച്ചു.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

Gulf

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

Local News

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

Kerala

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

India

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

പുതിയ വാര്‍ത്തകള്‍

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍; പത്ത് മന്ത്രിമാരെങ്കിലും തോല്‍ക്കും, എടപ്പാടി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു

24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം! പ്രധാനമന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ച മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

മാലേഗാവ് സ്ഫോടനം: നാല് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി, കുറ്റപത്രം റദ്ദാക്കി ബോംബെ ഹൈക്കോടതി

ജയിലിൽ ഭീകരവാദ റിക്രൂട്ട്മെൻ്റ് കേസ് ; തടിയന്റവിട നസീർ ഉൾപ്പെടെ ഏഴ് പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ്

ഇണ്ടിയുടെ പൊറുക്കാനാകാത്ത ചതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.