Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നിര്‍ദ്ദേശങ്ങളെ അവഗണിക്കുന്നവര്‍ ചെന്നു വീഴുന്നത്‌ ദുരന്തത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2014, 10:22 pm IST
in Ernakulam

പെരുമ്പാവൂര്‍: പാണിയേലി പോരിന്റെ വനവശ്യതയിലേക്കും പുഴയുടെ സൗന്ദര്യവും രൗദ്രതയും കാണുവാന്‍ ആയിരങ്ങളാണ്‌ ഇവിടേക്ക്‌ എത്തുന്നത്‌. സാധാരണ ദിവസങ്ങളില്‍ 300 മുതല്‍ 500 വരെ സഞ്ചാരികളാണ്‌ എത്തുന്നത്‌. ശനി ഞായര്‍ ദിവസങ്ങളില്‍ ആയിരത്തിന്‌ മുകളില്‍ ആളുകള്‍ പാണിയേലി പോരിലേക്ക്‌ എത്തുന്നുണ്ട്‌. അപകടങ്ങള്‍ എത്ര നടന്നാലും ഇവിടത്തെ പാറക്കെട്ടുകള്‍ക്ക്‌ മുകളിലൂടെ നടന്നാലും സഞ്ചാരത്തിന്‌ മാത്രം അറുതിയില്ല.

2006-ല്‍ വനസംരക്ഷണ സമിതി ചുമതല ഏറ്റെടുത്തതിന്‌ ശേഷം മാത്രമാണ്‌ അപകടമരണങ്ങള്‍ കുറഞ്ഞത്‌. 2006വരെ 89 പേരാണ്‌ ഇവിടെ ദുരന്തത്തില്‍ പെട്ട്‌ മരണക്കയത്തില്‍ വീണ്‌ പോയത്‌. പിന്നീട്‌ 8വര്‍ഷത്തിനിടയില്‍ 4മരണങ്ങളാണ്‌ സംഭവിച്ചിട്ടുള്ളത്‌. 2011-ല്‍ ഒരാളും 2013-ല്‍ മറ്റൊരാലും ഇവിടെ പുഴയില്‍ അകപ്പെട്ടു.

ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്ക്‌ കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതില്‍ സംരക്ഷണസമിതി ഗൈഡുമാരും വനപാലകരും നടത്തുന്ന തീവ്രശ്രമമാണ്‌ അപകടങ്ങള്‍ കുറച്ചത്‌. പ്രവേശന കവാടം മുതല്‍ പോര്‌ വരെ കൃത്യമായി മാര്‍ഗനിര്‍ദ്ദേശങ്ങളും സൂക്ഷിക്കേണ്ട കാര്യങ്ങളും രേഖപ്പെടുത്തിയ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്‌. പാറക്കൂട്ടങ്ങള്‍ നിറഞ്ഞ പ്രദേശങ്ങളില്‍ പ്രവേശിക്കാവുന്ന സ്ഥലങ്ങളും അപകടമേഖലയും വേര്‍ത്തിരിച്ച്‌ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌.

പാണിയേലി പുഴയുടെയും പോരിന്റെയും അപകടചുഴികള്‍ കൃത്യമായി അറിയാവുന്ന ഗൈഡുമാരുടെ സേവനവും ഇവിടെയുണ്ട്‌. സമീപവാസികളായ എട്ട്‌ ഗൈഡുമാരാണ്‌ സഞ്ചാരികളുടെ സഹായത്തിനായി ഇവിടെയുള്ളത്‌. വാഹനങ്ങളുടെ പാര്‍ക്കിംഗ്‌ കൂപ്പണുകളില്‍ വരെ സന്ദര്‍ശകര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്‌. നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ധിക്കരിച്ചിറങ്ങുന്നവരാണ്‌ മരണം മിഴിതുറന്നിരിക്കുന്ന ഇവിടെത്തെ കാണാക്കയങ്ങളില്‍ ചെന്ന്‌ വീഴുന്നത്‌.

അച്ചനമമ്മാരടങ്ങുന്ന കുടുംബങ്ങള്‍ക്കൊപ്പംമെത്തുന്നവര്‍ മാത്രമാണ്‌ ഇവിടത്തെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നത്‌. അമ്പതും അറുപതും വയസായ ഗൈഡുമാരുടെ വാക്കുകളെ അവജ്ഞയോടെ തള്ളിക്കളയുന്നവരാണ്‌ ചെറുപ്പക്കാരില്‍ ഏറെയും. ഇത്തരക്കാരാണ്‌ അപകടങ്ങളില്‍പ്പെടുന്നത്‌. കടലും, കായലും, വലിയ പുഴകളും ഉള്ള നാട്ടില്‍ നിന്നെത്തുന്ന ചെറുപ്പക്കാര്‍ക്കാണ്‌ പാണിയേലി പോരില്‍ വേഗത്തില്‍ ദുരന്തം പിണയുന്നത്‌. ഇത്രയും വലിയ പുഴയിലും കടലിലും ഇറങ്ങുന്നവരാണ്‌ തങ്ങള്‍ എന്നതാണ്‌ ഇത്തരക്കാരുടെ ഭാഷ്യം.

വെള്ളത്തിന്റെ അളവ്‌ കൂടുതലുള്ള പുഴയെക്കാളും കടലിനേക്കാളും അപകടക്കാരിയാണ്‌ പാണിയേലി പോര്‌. പാറയിടുക്കകളും, വലിയ ഗര്‍ത്തങ്ങളുമാണ്‌ ഇവിടെ വില്ലനാകുന്നത്‌. ഇവക്കുള്ളില്‍ അകപ്പെട്ടാല്‍ രക്ഷപ്പെടാന്‍ അസാധ്യാമാണ്‌. ഇത്തരം അപകട ചുഴികളെക്കുറിച്ച്‌ നാട്ടുകാര്‍ക്ക്‌ മാത്രമാണ്‌ കൃത്യമായ അറിവുള്ളത്‌. അറിവുള്ള ഗൈഡുമാരുടെ നിര്‍ദ്ദേശങ്ങള്‍ക്ക്‌ പുല്ല്‌ വില കല്‍പ്പിക്കുമ്പോഴാണ്‌ പലപ്പോഴും പോരിലേക്കുള്ള ഉല്ലാസയാത്രകള്‍, വിലാപയാത്രയായി പര്യവസാനിക്കുന്നത്‌.

ടി.എന്‍.സന്തോഷ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

Kerala

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

India

അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാം; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

Entertainment

രാമായണ ട്രെയിലർ പുറത്ത്;രാമനായി രൺബീർ, അമ്പരപ്പിച്ച് യഷിന്റെ രാവണൻ

New Release

ഭൗമ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

പുതിയ വാര്‍ത്തകള്‍

വിനയന്റെ വമ്പൻ ഫാന്റസി ത്രില്ലറിൽ നായകനായി സാഗർ സൂര്യ

മാമ്പറയ്‌ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ, പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ ഡബ്ബിങ് പൂർത്തിയാക്കി താരം

ഇന്ത്യയിലേക്ക് ചരിത്രപരമായ ചുവടുവെപ്പുമായി കെ-1 വേൾഡ് ജിപി; പ്രതിവർഷം 10 വമ്പൻ ഇവന്റുകൾ സംഘടിപ്പിക്കും

സൂര്യ നായകനായ’വിശ്വനാഥ് ആൻഡ് സൺസ്’,വിശാൽ നായകനായ ‘മകുടം’എന്നിവ ന്യൂ സൂര്യ ഫിലിംസ് ഓഗസ്റ്റ് 14 ന് കേരളത്തിലെത്തിക്കുന്നു

നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി; മൂന്നാംഭരണമാണ് പ്രതീക്ഷിച്ചതെങ്കിലും എല്ലാം ഒരുമിച്ച് ഒലിച്ചു പോയി: മുൻ സ്പീക്കർ എ.എൻ. ഷംസീർ

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

പാക് സ്വദേശിയുമായി നിരന്തരം ചാറ്റ്; ബേപ്പൂരിൽ പശ്ചിമബംഗൾ സ്വദേശി പോലീസ് കസ്റ്റഡിയിൽ, കോസ്റ്റ് ഗാർഡും ചോദ്യം ചെയ്യുന്നു

പേരാമ്പ്ര എംഡിഎംഎ കേസ്: പിടിയിലായ അധ്യാപികമാര്‍ ഇടത് സംഘടനാ ഭാരവാഹികള്‍; അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

Mullaperiyar Dam. File photo: Manorama

ഇടുക്കിയിലെ മഴക്കുറവ് തമിഴ്‌നാടിനും തിരിച്ചടി; ഓണം പ്രതിസന്ധിയിലെന്ന് കർഷകർ

12 വർഷം റെയിൽവേയിൽ മാത്രം അഞ്ചരലക്ഷം പേർക്ക് ജോലികൊടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.