Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നിര്‍ദ്ദേശങ്ങളെ അവഗണിക്കുന്നവര്‍ ചെന്നു വീഴുന്നത്‌ ദുരന്തത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2014, 10:22 pm IST
in Ernakulam

പെരുമ്പാവൂര്‍: പാണിയേലി പോരിന്റെ വനവശ്യതയിലേക്കും പുഴയുടെ സൗന്ദര്യവും രൗദ്രതയും കാണുവാന്‍ ആയിരങ്ങളാണ്‌ ഇവിടേക്ക്‌ എത്തുന്നത്‌. സാധാരണ ദിവസങ്ങളില്‍ 300 മുതല്‍ 500 വരെ സഞ്ചാരികളാണ്‌ എത്തുന്നത്‌. ശനി ഞായര്‍ ദിവസങ്ങളില്‍ ആയിരത്തിന്‌ മുകളില്‍ ആളുകള്‍ പാണിയേലി പോരിലേക്ക്‌ എത്തുന്നുണ്ട്‌. അപകടങ്ങള്‍ എത്ര നടന്നാലും ഇവിടത്തെ പാറക്കെട്ടുകള്‍ക്ക്‌ മുകളിലൂടെ നടന്നാലും സഞ്ചാരത്തിന്‌ മാത്രം അറുതിയില്ല.

2006-ല്‍ വനസംരക്ഷണ സമിതി ചുമതല ഏറ്റെടുത്തതിന്‌ ശേഷം മാത്രമാണ്‌ അപകടമരണങ്ങള്‍ കുറഞ്ഞത്‌. 2006വരെ 89 പേരാണ്‌ ഇവിടെ ദുരന്തത്തില്‍ പെട്ട്‌ മരണക്കയത്തില്‍ വീണ്‌ പോയത്‌. പിന്നീട്‌ 8വര്‍ഷത്തിനിടയില്‍ 4മരണങ്ങളാണ്‌ സംഭവിച്ചിട്ടുള്ളത്‌. 2011-ല്‍ ഒരാളും 2013-ല്‍ മറ്റൊരാലും ഇവിടെ പുഴയില്‍ അകപ്പെട്ടു.

ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്ക്‌ കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതില്‍ സംരക്ഷണസമിതി ഗൈഡുമാരും വനപാലകരും നടത്തുന്ന തീവ്രശ്രമമാണ്‌ അപകടങ്ങള്‍ കുറച്ചത്‌. പ്രവേശന കവാടം മുതല്‍ പോര്‌ വരെ കൃത്യമായി മാര്‍ഗനിര്‍ദ്ദേശങ്ങളും സൂക്ഷിക്കേണ്ട കാര്യങ്ങളും രേഖപ്പെടുത്തിയ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്‌. പാറക്കൂട്ടങ്ങള്‍ നിറഞ്ഞ പ്രദേശങ്ങളില്‍ പ്രവേശിക്കാവുന്ന സ്ഥലങ്ങളും അപകടമേഖലയും വേര്‍ത്തിരിച്ച്‌ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌.

പാണിയേലി പുഴയുടെയും പോരിന്റെയും അപകടചുഴികള്‍ കൃത്യമായി അറിയാവുന്ന ഗൈഡുമാരുടെ സേവനവും ഇവിടെയുണ്ട്‌. സമീപവാസികളായ എട്ട്‌ ഗൈഡുമാരാണ്‌ സഞ്ചാരികളുടെ സഹായത്തിനായി ഇവിടെയുള്ളത്‌. വാഹനങ്ങളുടെ പാര്‍ക്കിംഗ്‌ കൂപ്പണുകളില്‍ വരെ സന്ദര്‍ശകര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്‌. നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ധിക്കരിച്ചിറങ്ങുന്നവരാണ്‌ മരണം മിഴിതുറന്നിരിക്കുന്ന ഇവിടെത്തെ കാണാക്കയങ്ങളില്‍ ചെന്ന്‌ വീഴുന്നത്‌.

അച്ചനമമ്മാരടങ്ങുന്ന കുടുംബങ്ങള്‍ക്കൊപ്പംമെത്തുന്നവര്‍ മാത്രമാണ്‌ ഇവിടത്തെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നത്‌. അമ്പതും അറുപതും വയസായ ഗൈഡുമാരുടെ വാക്കുകളെ അവജ്ഞയോടെ തള്ളിക്കളയുന്നവരാണ്‌ ചെറുപ്പക്കാരില്‍ ഏറെയും. ഇത്തരക്കാരാണ്‌ അപകടങ്ങളില്‍പ്പെടുന്നത്‌. കടലും, കായലും, വലിയ പുഴകളും ഉള്ള നാട്ടില്‍ നിന്നെത്തുന്ന ചെറുപ്പക്കാര്‍ക്കാണ്‌ പാണിയേലി പോരില്‍ വേഗത്തില്‍ ദുരന്തം പിണയുന്നത്‌. ഇത്രയും വലിയ പുഴയിലും കടലിലും ഇറങ്ങുന്നവരാണ്‌ തങ്ങള്‍ എന്നതാണ്‌ ഇത്തരക്കാരുടെ ഭാഷ്യം.

വെള്ളത്തിന്റെ അളവ്‌ കൂടുതലുള്ള പുഴയെക്കാളും കടലിനേക്കാളും അപകടക്കാരിയാണ്‌ പാണിയേലി പോര്‌. പാറയിടുക്കകളും, വലിയ ഗര്‍ത്തങ്ങളുമാണ്‌ ഇവിടെ വില്ലനാകുന്നത്‌. ഇവക്കുള്ളില്‍ അകപ്പെട്ടാല്‍ രക്ഷപ്പെടാന്‍ അസാധ്യാമാണ്‌. ഇത്തരം അപകട ചുഴികളെക്കുറിച്ച്‌ നാട്ടുകാര്‍ക്ക്‌ മാത്രമാണ്‌ കൃത്യമായ അറിവുള്ളത്‌. അറിവുള്ള ഗൈഡുമാരുടെ നിര്‍ദ്ദേശങ്ങള്‍ക്ക്‌ പുല്ല്‌ വില കല്‍പ്പിക്കുമ്പോഴാണ്‌ പലപ്പോഴും പോരിലേക്കുള്ള ഉല്ലാസയാത്രകള്‍, വിലാപയാത്രയായി പര്യവസാനിക്കുന്നത്‌.

ടി.എന്‍.സന്തോഷ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

Kerala

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

World

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)
Kerala

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

Kerala

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ സ്വർണക്കിരീടം സമർപ്പിച്ച് ഭക്തൻ

പുതിയ വാര്‍ത്തകള്‍

‘ചെറിയ ഇടമാണുള്ളത് , വീടിനുള്ളിലേയ്‌ക്ക് കടന്ന് കയറാൻ ശ്രമിക്കരുത് ‘ ; ഭാഗ്യരാജിന്റെ വീട്ടിലെത്തിയ മാധ്യമങ്ങളോട് കാര്യങ്ങൾ വ്യക്തമാക്കി പാർത്ഥിപൻ

സ്കൂളിലേക്ക് പോയ 15കാരിയുടെ യൂണിഫോം റബ്ബർതോട്ടത്തിൽ; രണ്ട് ആൺകുട്ടികളും പെൺകുട്ടിയും ടെന്റ് കെട്ടി പാചകം ചെയ്ത് താമസിച്ചത് കാട്ടിൽ

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

അരിയാഹാരം കുറച്ചാൽ പ്രമേഹം കുറയില്ല! അറിയാം ചില യാഥാർഥ്യങ്ങൾ

അൻസിബയ്‌ക്ക് തിരിച്ചടി: മറ്റൊരാള്‍ പറഞ്ഞ് കേട്ടതിന്റെ അടിസ്ഥാനത്തില്‍ ടിനി ടോമിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് റിപ്പോർട്ട്

പാസ്റ്റര്‍ ബിനു വാഴമുട്ടം നടത്തുന്നത് ഹൈന്ദവ ദൈവങ്ങളെ അധിക്ഷേപിക്കുന്ന സുവിശേഷം

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണം കാണാനില്ല; മുൻ ഉദ്യോഗസ്ഥനെ സംശയം

സ്വർണ്ണവില വീണ്ടും കുതിക്കുന്നു: ഇന്നത്തെ വില അറിയാം

രാജ്യം ഇസ്ലാമബാദിന്റെ പ്രാന്തപ്രദേശമായി മാറാന്‍ അനുവദിക്കില്ല; ഡെന്‍മാര്‍ക്കില്‍ ബാങ്ക് വിളി വിലക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.