Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

നിരൂപയുടെ രംഗോലികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2014, 07:45 pm IST
in Varadyam

രൂപം കൊടുക്കുമ്പൊഴേ ഭാവനക്കു മിഴിവരയ്‌ക്കലാകുന്നുള്ളു. ഭാവനയില്ലാത്തവരില്ല, അതു കാഴ്ചയും അതിനപ്പുറം അനുഭവവുമാക്കുകയും ചെയ്യുമ്പോഴാണ്‌ ആവിഷ്കാരം പൂര്‍ണമാകുന്നതെന്ന്‌ ജന്മഭൂമിയുടെ ഷീനാ സതീഷ്‌.

കരിമഷിയെഴുതിയ മിഴികളില്‍ ഈ നിറങ്ങളെല്ലാം മിഴിയുന്നതെങ്ങനെയെന്ന്‌ ഒരു നിമിഷം മിഴിച്ചു നോക്കി നിന്നു പോകും. രംഗോലി, അതെ നിറങ്ങളുടെ ഉത്സവമൊരുക്കലാണ്‌ നിരൂപക്ക്‌ ആത്മാവിഷ്കാരം. വര്‍ണ്ണപ്പൊടികള്‍ നിരൂപയുടെ വിരലിഴകളിലൂടെ വഴിയുമ്പോള്‍ അഴകിന്റെ നിറമാലകളാണല്ലോ ഉതിരുന്നത്‌. നിരൂപ വരച്ചിടുന്ന രൂപങ്ങളില്‍ അഴകുടലുകള്‍ വര്‍ണ്ണ സൗന്ദര്യങ്ങളായി വിരിയുന്നു.

സ്വന്തം വീട്ടില്‍ അമ്മ രംഗോലി വരയ്‌ക്കുന്നത്‌ ഒരു ബാലിക കൗതുകത്തോടെ അന്നൊക്കെ നോക്കിനില്‍ക്കുമായിരുന്നു. ഒരിക്കല്‍ അമ്മ ചിത്രം വരയ്‌ക്കാനുപയോഗിച്ച ചോക്കുകൊണ്ട്‌ ഗണപതിയുടെ രൂപം വരച്ചു. നവരാത്രി പൂജയ്‌ക്ക്‌ ബൊമ്മക്കൊലു ഒരുക്കുമ്പോള്‍ അതിനുമുന്നില്‍ ദൈവങ്ങളുടെ രൂപങ്ങള്‍ ചെയ്തുതുടങ്ങി. അന്ന്‌ അമ്മ മനസില്‍കുറിച്ചു; ഇവള്‍ ഒരു ചിത്രകാരിയാകും എന്ന്‌. ആ അമ്മയുടെ ദീര്‍ഘവീക്ഷണം തെറ്റിയില്ല.

തിരുച്ചന്തൂര്‍ ഉടന്‍കുടി സ്വദേശിനിയായ നിരൂപ സതീഷ്‌ ഇന്ന്‌ പുരുഷന്മാരുടെ കുത്തകയായിരുന്ന രംഗോലി ചിത്രകലയില്‍ പ്രാവീണ്യം നേടിയ കലാകാരിയായി മാറി. ആറ്റുകാല്‍ ക്ഷേത്ര സന്നിധിയില്‍ 20011 ല്‍ അമ്മയുടെ രൂപവും 2013 ല്‍ കൊടുങ്ങല്ലൂരമ്മയുടെയും ചിത്രവും രംഗോലിയില്‍ ചെയ്ത്‌ തന്റെ കഴിവു തെളിയിച്ചു. 16 ാ‍ം വയസില്‍ മധുര കാമരാജ്‌ യൂണിവേഴ്സിറ്റിയില്‍ പഠിക്കുമ്പോള്‍ രംഗോലി മത്സരവിഭാഗത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചത്‌ തനിക്ക്‌ ലഭിച്ച ആദ്യത്തെ അംഗീകാരമാണെന്ന്‌ നിരൂപ സതീഷ്‌ പറയുന്നു. തുടര്‍ന്ന്‌ യൂണിവേഴ്സിറ്റി തലത്തില്‍ നടത്തിയ മത്സരത്തിലും ഒന്നാമതെത്തി. ബിസിനസുകാരനും തിരുവനന്തപുരം സ്വദേശിയുമായ എ.ആര്‍.സതീഷ്‌ വിവാഹം ചെയ്തതോടെ അനന്തപുരിയിലേക്കെത്തി. ഒരിക്കല്‍ ഗണപതിയുടെ രൂപം വരച്ചതുകണ്ട ഭര്‍ത്താവ്‌ കഴിവ്‌ മനസിലാക്കി വേണ്ട പ്രോത്സാഹനം നല്‍കി. ഭര്‍ത്താവിന്റെ ആഗ്രഹപ്രകാരം 2011ല്‍ ആറ്റുകാല്‍ ദേവീ ക്ഷേത്രത്തില്‍ അമ്മയുടെ രൂപം രംഗോലി ചെയ്തത്‌ ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത അനുഭവമാണെന്ന്‌ നിരൂപാ സതീഷ്‌ പറയുന്നു.

“കഠിനവ്രതം നോറ്റാണ്‌ ദേവീരൂപം രംഗോലി ചെയ്തത്‌. ഇതിനായി ക്ഷേത്രഭരണസമിതിയുടെ പ്രത്യേക അനുമതിയും ലഭിച്ചിരുന്നു. രാവിലെ അഞ്ചു മണിമുതല്‍ രാത്രി എട്ടുവരെയാണ്‌ ഈ ചിത്രരചനയില്‍ മുഴുകുക. അങ്ങനെ മൂന്നുദിവസം കൊണ്ടാണ്‌ മനസില്‍ പതിഞ്ഞ അമ്മയുടെ രൂപം പകര്‍ത്താനായത്‌. അമ്മയുടെ സന്നിധിയില്‍ അമ്മയുടെ രൂപം പകര്‍ത്തുക, അത്‌ ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത അനുഭവമാണ്‌. ഈ രംഗോലി ചെയ്യുമ്പോള്‍ മനസും ശരീരവും അമ്മയുടെ സമക്ഷം സമര്‍പ്പിച്ച ഒരു തപസ്യ തന്നെയായിരുന്നു. അമ്മയ്‌ക്ക്‌ സമര്‍പ്പിച്ച ഈ രംഗോലി ഒരുമാസം വരെ മായ്‌ക്കാതെ ക്ഷേത്ര അധികൃതര്‍ കാത്തുസൂക്ഷിച്ച”തായി നിരൂപ സതീഷ്‌ നന്ദിയോടെ സ്മരിക്കുന്നു.

വഴുതക്കാട്‌ ട്രിവാന്‍ഡ്രം ക്ലബ്ബില്‍ രംഗോലി ആര്‍ട്ട്‌ ചെയ്ത്‌ ക്ലബ്ബ്‌ അംഗങ്ങളുടെ പ്രശംസ പിടിച്ചുപറ്റി. കിറ്റ്സില്‍ എത്നിക്‌ ടൂറിസം സെമിനാറിനോടനുബന്ധിച്ച്‌ ദേവിയുടെയും വേതാളത്തിന്റെയും രൂപങ്ങള്‍ സമന്വയിപ്പിച്ച്‌ രംഗോലി ചെയ്്തു. 2001 ല്‍ സരസ്വതിദേവിയെയും തുടര്‍ന്ന്‌ മഹിഷാസുരമര്‍ദിനിയെയും പകര്‍ത്തി. 45 അടി നീളവും 40 അടി വീതിയുമുള്ള ശ്രീരംഗനാഥന്റെ രൂപം ഇതുവരെ ചെയ്ത രംഗോലിയില്‍ ഏറ്റവും വലുപ്പമേറിയതായിരുന്നു. ഇതിന്‌ ട്രിവാന്‍ഡ്രം ക്ലബ്ബിന്റെ അവാര്‍ഡ്‌ ലഭിച്ചു.

ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തില്‍ അനന്തപദ്മനാഭനെ രംഗോലിയില്‍ പകര്‍ത്തുകയാണ്‌ അടുത്ത ലക്ഷ്യം.

മഞ്ഞള്‍പ്പൊടി, കരിപ്പൊടി, വിവിധ നിറങ്ങളിലുള്ള കുങ്കുമങ്ങള്‍ എന്നിവയാണ്‌ രംഗോലിക്ക്‌ ഉപയോഗിക്കുന്നത്‌ ചിത്രത്തിന്‌ സ്വാഭാവികത കൈവരിക്കാനായി നിറങ്ങള്‍ കലര്‍ത്തി ഉപയോഗിക്കുന്നു. കേരള ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടൂറിസം ആന്റ്‌ ട്രാവല്‍ സ്റ്റഡീസില്‍ ലൈബ്രേറിയനാണ്‌ നിരൂപാ സതീഷ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദേശ വനിതകളെ കടത്തിക്കൊണ്ടുവന്ന് പെൺവാണിഭം; തിരുവനന്തപുരത്ത് മനുഷ്യക്കടത്ത് സംഘം പിടിയിൽ

Entertainment

ഹണി എന്നോട് ക്ഷമിക്കണം;നടിയോട് ക്ഷമ ചോദിച്ച് ബോബി ചെമ്മണൂർ, കേസ് പിൻവലിക്കണമെന്നും അഭ്യർഥന

Kerala

ആറ് പേര്‍ക്ക് പുതുജീവനേകാന്‍ നവോമി; വാഹനാപകടത്തില്‍ മരിച്ച തൃശൂര്‍ സ്വദേശിനിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

Kerala

പിണറായി സർക്കാരിനെ ചീത്ത വിളിച്ചതാണോ സ്മാരകം കിട്ടാനുള്ള യോഗ്യത : പൂച്ച പെറ്റ ഖജനാവിൽ നിന്ന് സലിം കുമാറിന് ഒരു കോടി ; സർക്കാരിനെതിരെ മാമുക്കോയയുടെ മകൻ

New Release

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തും. ടീസർ പുറത്തിറങ്ങി.

പുതിയ വാര്‍ത്തകള്‍

“സിദ്ധു ” പ്രദർശനത്തിന്.

മലമുകളിൽ രണ്ടു പെൺകുട്ടികൾ;ജൂഡ് ആൻ്റണി വിസ്മയാ മോഹൻലാൽ തുടക്കം പുതിയ പോസ്റ്റർ

ഫിഫ ലോകകപ്പ് 2026: ചരിത്രനേട്ടവുമായി ആഫ്രിക്ക 9 ടീമുകള്‍ നോക്കൗട്ടില്‍

ഷാജി കൈലാസിന്റെ വരവ് ജൂലൈ പതിനാറിന്

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ട്രെയ്‌ലർ പുറത്ത്; ചിത്രം ജൂലൈ 3 ന് കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ്

സഖ്യം വിട്ടതിന് പിന്നാലെ വൈകോയ്‌ക്ക് തിരിച്ചടി നൽകി പാർട്ടിയിൽ നിന്ന് 150-ലധികം നേതാക്കൾ ഡിഎംകെയിൽ ചേർന്നു

ചലച്ചിത്ര പ്രവർത്തകർക്ക് വഴികാട്ടിയായി, സൂര്യ ചിത്ര ഫിലിം ഡയറക്ടറി റിലീസായി

ഫിഫ ലോകകപ്പ് 2026: ഇനി തീ പാറും; ഇംഗ്ലണ്ട് നോക്കൗട്ടില്‍

പീഡനക്കേസ്: കോൺഗ്രസ് കൗൺസിലർ പ്രശോഭിന്റെ ജാമ്യാപേക്ഷ തള്ളി

പി. നാരായണക്കുറുപ്പ് അനുസ്മരണത്തില്‍ ശ്രീകുമാരന്‍ തമ്പി സംസാരിക്കുന്നു. വിജയകൃഷ്ണന്‍, ജസ്റ്റിസ് എം.ആര്‍. ഹരിഹരന്‍ നായര്‍, ജോര്‍ജ് ഓണക്കൂര്‍, പ്രൊഫ. പി.ജി. ഹരിദാസ്, പദ്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ, ഡോ. പൂജപ്പുര കൃഷ്ണന്‍നായര്‍, കലാധരന്‍, കെ.വി. രാജേന്ദ്രന്‍, ഡി. നാരായണശര്‍മ്മ സമീപം

ഭാരതീയ സംസ്‌കൃതിയുടെ പ്രവാചകനായിരുന്നു പി. നാരായണക്കുറുപ്പ്: ശ്രീകുമാരന്‍ തമ്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.