Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കഥകളിയില്‍ ഗോപി ആശാന്റെ ശിഷ്യന്മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2014, 10:26 pm IST
in Ernakulam

മൂവാറ്റുപുഴ: റവന്യൂ കലോത്സവത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ തന്നത്‌ കലയുടെ വസന്തം വിരിഞ്ഞു. മത്സരങ്ങള്‍ തുടങ്ങുമ്പോള്‍ തന്നെ കാണികള്‍ സദസിലേയ്‌ക്ക്‌ വന്നുകൊണ്ടിരുന്നു. ഉച്ചയോടടുത്തപ്പോള്‍ സദസ്‌ നിറഞ്ഞു.

എസ്‌എന്‍ഡിപിഎച്ച്‌എസ്‌ ആഡിറ്റോറിയത്തില്‍ എച്ച്‌.എസ്‌, എച്ച്‌.എസ്‌.എസ്‌ സിംഗിള്‍ വിഭാഗത്തിലും കഥകളി ഗ്രൂപ്പ്‌ വിഭാഗത്തിലും മത്സരങ്ങള്‍ നടന്നു. രാവിലെ 9ന്‌ ആരംഭിക്കുമെന്ന്‌ ടൈം ഷെഡ്യൂള്‍ ഉണ്ടായിരുന്നെങ്കിലും വൈകിയാണ്‌ മത്സരം ആരംഭിച്ചത്‌.

കഥകളി മത്സരത്തില്‍ എച്ച്‌.എസ്‌.എസ്‌ വിഭാഗത്തില്‍ ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയുമാണ്‌ പങ്കെടുത്തത്‌. ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ഒരു ആണ്‍കുട്ടിയും രണ്ട്‌ പെണ്‍ കുട്ടികളും മാത്രമെ പങ്കെടുത്തുള്ളു. മത്സരാര്‍ത്ഥികളുടെ കുറവ്‌ കഥകളിയോടുള്ള വിമുഖതയാണെന്ന്‌ പൊതു വെ അഭിപ്രായം ഉയര്‍ന്നു. ഇതില്‍ തന്നെ മത്സരിച്ച 4 മത്സരാര്‍ത്ഥികളും കാലകേയ വധത്തിലെ അര്‍ജ്ജുനവേഷമാണ്‌ ആടിയത്‌. വിജയനഹം ഇതാ കൈതൊഴുന്നേന്‍ എന്ന പദം ചൊല്ലിയാണ്‌ മത്സരാര്‍ ത്ഥികള്‍ അരങ്ങിലെത്തിയത്‌. ഒരു മത്സരാര്‍ത്ഥി മാത്രമാണ്‌ കൃഷ്ണവേഷം കെട്ടിയത്‌. മത്സരങ്ങള്‍ ‘പോര’ എന്ന അഭിപ്രായമാണ്‌ വിധികര്‍ത്താക്കളില്‍ നിന്നുയര്‍ന്നത്‌.

സദനം കെ. സുരേഷ്‌, കല്ലുവഴി വാസു (കലാ), വെളിനേഴി ഹരിദാസന്‍ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. നിര്‍മ്മല എച്ച്‌.എസിലെ 3-ാ‍ം വേദിയില്‍ സംസ്കൃതോത്സവം അരങ്ങേറി. കഥാകഥനം, ഗദ്യപാരായണം, സിദ്ധരൂപോച്ചാരണം എന്നിവയിലായിരുന്നു മത്സരങ്ങള്‍. മത്സര ക്രമത്തിലെ ആസൂത്രണത്തില്‍ വന്‍ പാളിച്ചകള്‍ അദ്ധ്യാപകരായ പരലും ചൂണ്ടിക്കാട്ടി. കുട്ടികളുടെ പള്‍സ്‌ അറിയാതെയാണ്‌ വിധികര്‍ത്താക്കള്‍ മാര്‍ക്കിട്ടതെന്നും പൊതുവെ ആക്ഷേപമുയര്‍ന്നു. മത്സരങ്ങള്‍ പൊതുവെ നല്ലനിലവാരം പുലര്‍ത്തിയില്ലെന്ന്‌ ജഡ്ജസ്‌ അഭിപ്രായപ്പെട്ടു. കഥാകഥനത്തില്‍ മൂന്ന്‌ തെറ്റുകള്‍ വരെ വരുത്തിയ കുട്ടിക്ക്‌ ഫസ്റ്റ്‌ ലഭിച്ചത്‌ വിധികര്‍ത്താക്കളുടെ പാളിച്ചയെയും മോശം നിഘമനത്തെയുമാണ്‌ സൂചിപ്പിക്കുന്നതെന്ന്‌ മത്സരാര്‍ത്ഥിയുടെ അച്ഛനും അദ്ധ്യാപകനുമായ പറവൂരില്‍ നിന്നുള്ള മാഷ്‌ ചൂണ്ടിക്കാട്ടി.

ആര്‍എല്‍വി ഗോപി ആശാന്റെ ശിക്ഷ്യഗണങ്ങള്‍ രണ്ടാം ദിവസമായ ഇന്നലെ കഥകളി അരങ്ങില്‍ നിറഞ്ഞു നിന്നു. ആഴ്ചയില്‍ രണ്ട്‌ ദിവസം മാത്രം ആശാന്റെ അടുത്ത്‌ പരിശീലനം നടത്തുന്ന വിദ്യാര്‍ത്ഥികളാണ്‌ സമ്മാനങ്ങള്‍ തൂത്തുവാരിയതെന്നത്‌ ഗുരുവിന്റെ ശിക്ഷണത്തിന്റെ ശ്രേഷ്ഠതയാണ്‌. അഞ്ച്‌-ആറ്‌ വര്‍ഷങ്ങളായി ഈ വിദ്യാര്‍ത്ഥികള്‍ ആശന്റെ അടുത്ത്‌ പഠനം തുടരുന്നു. 12കുട്ടികള്‍ പങ്കെടുത്തതില്‍ എല്ലാവര്‍ക്കും സമ്മാനം കിട്ടിയതില്‍ ആശാന്‍ ഏറെ സന്തോഷവാനാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ വോട്ടെണ്ണല്‍ 294ല്‍293 മണ്ഡലങ്ങളില്‍ മാത്രം; മമതയുടെ ഗുണ്ട ജഹാംഗീര്‍ ഖാന്‍ മത്സരിക്കുന്ന ഫാള്‍ട്ടയില്‍ വീണ്ടും മെയ് 21ന് വോട്ടെടുപ്പ്

Kerala

അർജുൻ ആയെങ്കി അടക്കമുള്ള കൊടും ക്രിമിനലുകളെ കോതമംഗലത്തെ റിസോർട്ടിൽ നിന്നും പോലീസ് പിടികൂടി : പ്രതികൾ ഒത്തുകൂടിയത് വൻ ക്രിമിനൽ പദ്ധതി ആസൂത്രണം ചെയ്യാൻ

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തിരുവമ്പാടി ദേവസ്വം ധനസഹായം പ്രഖ്യാപിച്ചു

Kerala

തിങ്കളാഴ്ച കാസര്‍ഗോഡ്, കൊല്ലം ജില്ലകളില്‍ പടക്കകടകള്‍ക്ക് നിയന്ത്രണം

World

ചൈനയിലേക്ക് കഴുത ഇറച്ചി കയറ്റുമതി ചെയ്യാൻ പാകിസ്ഥാൻ അനുമതി നൽകി ; കരാറിനായി ഷഹബാസ് ഉടൻ ബെയ്ജിങ്ങിലെത്തും 

പുതിയ വാര്‍ത്തകള്‍

‘നാളെ മാറാട് ബോട്ട് വരും സഹായിക്കണം’ എന്ന് മദനിയ്‌ക്ക് ഫോണ്‍ കാള്‍, തുടര്‍ന്ന് മാറാട് കലാപം….വീണ്ടും മാറാട് ചര്‍ച്ചയാക്കി എ.പി. അഹമ്മദ്

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ പടക്കം വില്പനയ്‌ക്ക് നിരോധനം,നിരോധനാജ്ഞ

തെരഞ്ഞെടുപ്പ് ഫലം ആഘോഷിക്കാന്‍ കൊണ്ടുപോവുകയായിരുന്ന മദ്യം പിടികൂടി

പ്രതിയെ പരസ്യമായി തൂക്കിലേറ്റണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട് : പൂനെയിൽ ബാലികയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് ഫഡ്‌നാവിസ്

പൊന്നാനി കടലില്‍ മത്സ്യബന്ധന ബോട്ട് കപ്പലിനടിയില്‍പ്പെട്ടു :തൊഴിലാളികളെ രക്ഷപ്പെടുത്തി

രാജീവ് ചന്ദ്രശഖര്‍ കിംഗ് മേക്കറാകുമോ?

കോഴിക്കോട് സ്വകാര്യ പ്രസില്‍ തീപ്പിടിത്തത്തില്‍ വന്‍ നാശനഷ്ടം

ആയുസ് മൊത്തം വിവാഹം കഴിക്കാതെ ഒരു വീട്ടില്‍ ഒരുമിച്ച് ജീവിച്ച 5 സഹോദരങ്ങളില്‍ അവസാനത്തെ ആളും യാത്രയായി

ഇന്ദിരാഗാന്ധിയും ഹെന്‍റി കിസ്സിഞ്ചറും (ഇടത്ത്)

യുഎസിന്റെ ഏഴാം കപ്പല്‍ പടയെ ഇന്ദിരാഗാന്ധി വെല്ലുവിളിച്ചെന്ന് പറഞ്ഞ പ്രേമചന്ദ്രന്‍ എംപിയോട് ഇത് നുണക്കഥയെന്ന് തിരുത്തി ശ്രീജിത് പണിയ്‌ക്കര്‍

ഗാന്ധിജിയുടെ സ്വഭാവത്തിന്റെ ഗുണം രാഹുലിനില്ല, വെറും കോമാളി, പേരിൽ നിന്ന് ഗാന്ധി എന്ന വാക്ക് നീക്കം ചെയ്യണം : മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.