Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 341 -ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2013, 07:00 pm IST
in Samskriti

അഹോ ഭഗവാതാളസ്മാകം പ്രസാദോ ദര്‍ശിതാശ്ചിരാത്‌

ദര്‍ശനാമൃതസേകേന യത്സിക്താ സദ്ദൃമാ വയം

വസിഷ്ഠന്‍ തുടര്‍ന്നു: ആ മരക്കൊമ്പില്‍ ഇരുന്ന ഭുശുണ്ടന്റെ മുന്നില്‍ത്തന്നെ ഞാന്‍ ആകാശമാര്‍ഗേ ചെന്നിറങ്ങി. ഞാന്‍ വസിഷ്ഠനാണെന്ന്‌ അദ്ദേഹത്തിനറിയാമായിരുന്നു. ഉചിതമായ ആചാരോപചാരങ്ങളോടെ അദ്ദേഹമെന്നെ സ്വീകരിച്ചു. ചിന്താമാത്രേണ അദ്ദേഹം പൂക്കള്‍ വരുത്തി എന്നെ അര്‍ച്ചിച്ചു. എന്നെ അടുത്തു വിളിച്ചിരുത്തി അദ്ദേഹം പറഞ്ഞു: ‘ഏറെക്കാലമെടുത്തുവെങ്കിലും ഒടുവില്‍ അങ്ങയുടെ ദര്‍ശനം ഞങ്ങള്‍ക്കുണ്ടായത്‌ മഹാഭാഗ്യം. അങ്ങയുടെ സാന്നിദ്ധ്യത്തിന്റെയും സത്സംഗത്തിന്റെയും മധുരരസം ഞങ്ങള്‍ക്ക്‌ പുതുമയുള്ള മരം കണ്ടെന്നപോലൊരുണര്‍വ്‌ നല്‍കിയിരിക്കുന്നു.’

അങ്ങ്‌ പൂജനീയരായവരില്‍ അഗ്രഗണ്യനാണ്‌. എന്റെ സഞ്ചിതപുണ്യത്തിന്റെ ഫലോദയമാണവിടുത്തെ സന്ദര്‍ശനം. ഇപ്പോള്‍ അങ്ങ്‌ ആഗതനായതിന്റെ ഉദ്ദേശം എന്താണെന്ന്‌ അരുളിയാലും. പ്രത്യക്ഷലോകമെന്ന മിഥ്യയെപ്പറ്റി നിസ്തന്ദ്രമായി ചെയ്ത ആത്മാന്വേഷണത്തിന്റെ ഫലമാകണം അങ്ങയുടെ ഹൃദയത്തില്‍ ആത്മജ്ഞാനത്തിന്റെ വെളിച്ചം പ്രഭപരത്തി നില്‍ക്കാന്‍ ഇടയാക്കുന്നത്‌. അങ്ങെന്തിനാണിപ്പോള്‍ ഇവിടെ വന്നത്‌? ആഹാ; ആ തൃപ്പാദങ്ങള്‍ ദൂരെനിന്നു കണ്ടപ്പോഴേ അങ്ങയുടെ ആഗമനോദ്ദേശം എനിക്കൂഹിക്കാനാകുന്നുണ്ട്‌. എന്റെ ദീര്‍ഘയുസ്സിന്റെ രഹസ്യം എന്തെന്നറിയാനാണ്‌, അല്ലേ? എങ്കിലും അങ്ങയുടെ വാക്കുകളില്‍ത്തന്നെ അത്‌ കേള്‍ക്കാന്‍ എനിക്ക്‌ താത്പര്യമുണ്ട്‌.

അതിനുത്തരമായി ഞാന്‍ പറഞ്ഞു: എപ്പോഴും പ്രശാന്തത അനുഭവിക്കുന്ന അങ്ങ്‌ എത്രമേല്‍ അനുഗ്രഹീതനാണ്‌ ! ഏറ്റവും വലിയ നേട്ടമായ ആത്മജ്ഞാനം അങ്ങേക്ക്‌ സ്വായത്തവുമാണ്‌. ലോകമെന്ന ഈ കെട്ടുകാഴ്ചയുടെ വലയില്‍ അങ്ങ്‌ ഒരിക്കലും വീഴുന്നില്ല. അങ്ങയെപ്പറ്റി കൂടുതല്‍ പറഞ്ഞു തന്നാലും. അങ്ങയുടെ ഗോത്രമേതാണ്‌? നേടാന്‍ യോഗ്യമായുള്ള ആ പരമജ്ഞാനം എങ്ങനെയാണങ്ങു പ്രാപിച്ചത്‌? ഇപ്പോള്‍ അങ്ങേക്കെത്ര വയസ്സായി? ഭൂതകാലത്തെപ്പറ്റി അങ്ങ്‌ ഓര്‍ക്കുന്നുണ്ടോ? അങ്ങേക്ക്‌ ദീര്‍ഘായുസ്സ്‌ അനുഗ്രഹമായി അരുളി നല്‍കിയതാരാണ്‌? അങ്ങ്‌ ഈ മരത്തില്‍ വസിക്കുന്നതിന്‌ കാരണമെന്താണ്‌?

ഭുശുണ്ടന്‍ പറഞ്ഞു: അങ്ങ്‌ ഇതെല്ലാം ചോദിച്ചതിനാല്‍ ഞാന്‍ വിശദമായിത്തന്നെ മറുപടി നല്‍കാം. ദയവായി ശ്രദ്ധിച്ചു കേട്ടാലും. ഞാന്‍ പറയാന്‍ പോകുന്ന കഥ, പറയുന്നവരുടെയും കേള്‍ക്കുന്നവരുടെയും പാപങ്ങളെ ഇല്ലാതാക്കാന്‍ പോന്നത്ര പ്രചോദനപരമാണ്‌.

രാമാ, ഇത്രയും പറഞ്ഞ്‌ അദ്ദേഹം തന്റെ കഥയാരംഭിച്ചു. ആ വാക്കുകള്‍ ഗഹനമെങ്കിലും അതീവ സ്മ്യമായിരുന്നു. എല്ലാ ആശകള്‍ക്കും സുഖാസക്തികള്‍ക്കും അതീതനായിരുന്നതുകൊണ്ട്‌ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക്‌ എന്തെന്നില്ലാത്ത ശക്തിയും വശ്യതയും ഉണ്ടായിരുന്നു. സ്വയം സംപൂര്‍ണനായതുകൊണ്ട്‌ അദ്ദേഹത്തിന്റെ ഹൃദയം നിര്‍മലമായിരുന്നു. സര്‍വസൃഷ്ടികളുടെയും ജനനമരണങ്ങളെപ്പറ്റിയെല്ലാം അദ്ദേഹത്തിന്‌ നല്ല അറിവുണ്ടായിരുന്നു.
അദ്ദേഹത്തിന്റെ വാക്കുകള്‍ മധുരതരമായിരുന്നു. സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിന്റെ മഹത്ത്വവും പ്രാഭവവും അദ്ദേഹത്തില്‍ കാണായി. അദ്ദേഹത്തിന്റെ അമൃതസമാനമായ വാക്കുകള്‍ എന്തൊക്കെയായിരുന്നെന്ന്‌ ഞാന്‍ പറഞ്ഞു തരാം.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ബംഗാളില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ്, എന്താണ് ഇത് അര്‍ത്ഥമാക്കുന്നത്?

Kerala

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

India

വോട്ട് ചെയ്യാനെത്തിയപ്പോഴും വിഐപി മസിലുപിടുത്തവുമായി കമല്‍ ഹാസന്‍, ക്യൂ തെറ്റിച്ച് മുന്നില്‍ പോയി കമലും മകളും;സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

Kerala

തൃശൂര്‍, കൊല്ലം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

Kerala

വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ് എച്ച് ഒ വിപിന്‍ മെഡിക്കല്‍ ലീവില്‍

പുതിയ വാര്‍ത്തകള്‍

തേജസ് മാർക്ക് 2, റഫാൽ , എഎംസിഎ ; മൂന്ന് വ്യത്യസ്ത യുദ്ധവിമാനങ്ങൾ ഒരേസമയം നിർമ്മിക്കാനുള്ള നീക്കവുമായി ഇന്ത്യ

ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ വിതറുന്ന ഇറാന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെയ്‌ക്കാന്‍ ഉത്തരവിട്ട് ട്രംപ്, ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ ഹോര്‍മുസ്

അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്‌ക്ക് നിര്‍ത്തി വയ്‌ക്കും

കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് വ്യാഴാഴ്ച വീണ്ടും പാമ്പിനെ കണ്ടെത്തി

വേനല്‍ച്ചൂട് മാറും വരെ കുട്ടികളെ നിര്‍ബന്ധിപ്പിച്ച് അങ്കണവാടികളില്‍ വരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മീഷന്‍

ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ (ഇടത്ത്) അനുമോള്‍ ബീഫ് കറിയും ബീഫ് ഫ്രൈയും ആദിലയ്ക്ക് വിളമ്പുന്നു (നടുവില്‍) ആദിലയും നൂറയും (വലത്ത്)

ആദിലയ്‌ക്കും നൂറയ്‌ക്കും അനുമോള്‍ ബീഫ് ഫ്രൈ വിളമ്പുന്ന വീഡിയോ; പങ്കുവെച്ചവരില്‍ നൂപുര്‍ ശര്‍മ്മയെ കുടുക്കിയ മുഹമ്മദ് സുബൈര്‍ വരെ

കായംകുളത്ത് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും റെക്കോഡ് പോളിംഗ്, പശ്ചിമബംഗാളില്‍ ഒന്നാം ഘട്ടത്തില്‍ 92.03 ശതമാനം, തമിഴ്‌നാട്ടില്‍ 85.03 ശതമാനം

രാഹുലിന്റേത് തെറ്റായ വ്യാഖ്യാനം ; സായുധ സേനയ്‌ക്ക് കേന്ദ്ര സർക്കാർ സ്വതന്ത്രമായി അധികാരം നൽകിയിരുന്നു ; രാഷ്‌ട്രീയ കലർത്താൻ ശ്രമിക്കരുത് : നരവനെ

സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.