Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 307-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2013, 08:18 pm IST
inSamskriti

ഉപാദേയോ ഹി ദേവസ്യ ന മേ ത്യാഗോ ന സംശ്രയ:

യാദൃശോ ദേഹസംത്യാഗസ്താദൃശോ ദേഹസംശ്രയ:

രാമന്‍ ചോദിച്ചു: ഭഗവന്‍, വീതഹവ്യമുനി ആ ഗുഹയില്‍ വച്ച്‌ തന്റെ ദേഹം വീണ്ടെടുത്തതെങ്ങനെയാണ്‌?

വസിഷ്ഠന്‍ പറഞ്ഞു: മഹര്‍ഷി അനന്താവബോധസാക്ഷാത്കാരം പ്രാപിച്ചിരുന്നുവല്ലോ. വീതഹവ്യന്‍ എന്ന ‘മനസ്സ്‌’ ബോധത്തില്‍ നടത്തുന്ന ഒരു മായാവിദ്യ മാത്രമാണിതെന്ന്‌ അദ്ദേഹത്തിനറിയാമായിരുന്നു. ഒരിക്കല്‍ താന്‍ പരമശിവന്റെ ഭൂതഗണങ്ങളില്‍ ഒരാളായിരുന്നപ്പോള്‍ വീതഹവ്യനായുള്ള തന്റെ ശരീരമെങ്ങനെയായിരുന്നു എന്നൊന്നു കാണാന്‍ അദ്ദേഹത്തില്‍ ചിന്തയുദിച്ചു. ആ ചിന്തയാല്‍ അദ്ദേഹത്തിന്റെ ബോധമണ്ഡലത്തില്‍ വീതഹവ്യനായുള്ള തന്റെ ദേഹം മാത്രമല്ല, താന്‍ ഇതിനുമുന്‍പ്‌ സ്വീകരിച്ചിട്ടുള്ളതും ഇനി ഉണ്ടാകാന്‍ പോകുന്നതുമായ പലപല ദേഹരൂപങ്ങളും കാണുകയുണ്ടായി. അവയില്‍ ചിലത്‌ അപ്പോഴും പ്രവര്‍ത്തനനിരതവുമായിരുന്നു.

വീതഹവ്യന്റെ ശരീരം ഒരു പുഴുവിനെപ്പോലെ ചെളിക്കുണ്ടില്‍ ആണ്ട്‌ കിടക്കുന്നതായി അദ്ദേഹം കണ്ടു. അദ്ദേഹമിങ്ങനെ അദ്ഭുതപ്പെട്ടു: ഈ ദേഹത്തിനു തീര്‍ച്ചയായും ജീവനില്ലാത്തതുകൊണ്ട്‌ യാതൊരു പ്രവര്‍ത്തനങ്ങളും സ്വയം നടത്തുവാന്‍ കഴിയുകയില്ല. ഈ ദേഹം ഞാനെന്തുചെയ്യണം? ഒന്നുകില്‍ സൂര്യമണ്ഡലത്തില്‍ കയറി പിംഗള എന്ന സൂര്യശക്തിയുടെ സഹായത്താല്‍ ഞാന്‍ ഈ ശരീരത്തില്‍ പ്രവേശിക്കണം. അല്ലെങ്കില്‍ ഈ ശരീരം ഉപേക്ഷിച്ചുകളയാം. ഈ ജീര്‍ണപ്രായമായ വീതഹവ്യശരീരം കൊണ്ട്‌ ഞാന്‍ എന്ത്‌ ചെയ്യാനാണ്‌?

‘അല്ലെങ്കില്‍ ഈ ശരീരം പുനരുജ്ജീവിപ്പിക്കുന്നതിലും ഉപേക്ഷിക്കുന്നതിലും കാര്യമൊന്നുമില്ല. ഇത്‌ സ്വീകരിച്ചാലും ഉപേക്ഷിച്ചാലും എനിക്കതൊന്നുപോലെയാണ്‌.’ എന്നാല്‍പ്പോലും ഈ ദേഹം പഞ്ചഭൂതങ്ങളിലേയ്‌ക്ക്‌ അപചയിച്ചു മടങ്ങുന്നതിനുമുന്‍പ്‌ കുറച്ചുനാള്‍ അതിനുള്ളില്‍ കയറി പ്രവര്‍ത്തിക്കുകയും ആവാമല്ലോ. മഹര്‍ഷിയുടെ സൂക്ഷ്മശരീരം സൗരപഥത്തില്‍ പ്രവേശിച്ചു. മഹര്‍ഷിയുടെ ഉദ്ദേശ്യശുദ്ധി അറിഞ്ഞുകൊണ്ട്‌ അതിനായി ഉചിതമെന്ന്‌ കരുതിയ പ്രക്രിയകള്‍ നടപ്പിലാക്കാന്‍ സൂര്യന്‍ തന്റെ ചൈതന്യത്തെ നിയോഗിച്ചു. മുനിയുടെ സൂക്ഷ്മശരീരം സൂര്യനെ വന്ദിച്ചു. സൂര്യചൈതന്യത്തിന്റെ സഹായത്താല്‍ ആ തേജസ്സ്‌ സൗരപഥത്തില്‍ നിന്നും വിന്ധ്യാതടങ്ങളില്‍ താഴ്‌ന്നിറങ്ങി.

ആ തേജസ്സ്‌ മണ്ണില്‍ പുതച്ചു കിടന്നിരുന്ന മുനിയുടെ ദേഹത്തില്‍ കടന്നുകൂടി അതിനെ പുറത്തുകൊണ്ടുവന്നു. പിന്നീട്‌ വീതഹവ്യന്റെ സൂക്ഷ്മശരീരം ദേഹത്തില്‍ പ്രവേശിച്ചു. ദേഹം ഉടനെതന്നെ പ്രവര്‍ത്തനനിരതമായി. വീതഹവ്യന്‍ സൂര്യചൈതന്യമായ പിംഗളയെ നമസ്കരിച്ചു. പിംഗള തിരികെയും നമസ്കരിച്ചതിനുശേഷം സൗരമണ്ഡലത്തിലേക്ക്‌ തിരികെപ്പോയി. വീതഹവ്യന്‍ സന്ധ്യാവന്ദനത്തിനായി തടാകതീരത്തേക്കു വന്ന്‌ കുളിയും തേവാരവും കഴിഞ്ഞു സൂര്യനെ നമസ്കരിച്ചു. അവിടെ വീതഹവ്യമഹര്‍ഷി പണ്ടേപോലെ തന്നെ തന്റെ ജീവിതം നയിച്ചു. അദ്ദേഹത്തിന്റെ ജീവിതം പ്രബുദ്ധമായിരുന്നു. സര്‍വ്വഭൂതഷൃദത്താല്‍ സമസംതുലിതവും പ്രശാന്തവും ആനന്ദപ്രദവും കൃപാനിര്‍ഭരവുമായിരുന്നു ആ പവിത്രജീവിതം.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

യു.എസ് ഓപ്പണ്‍: അവിശ്വസനീയം!!! ഇഗ സ്വിയാടെക്കിനെ അട്ടിമറിച്ച് ചിന്‍വെന്‍ ഷെങ്

Kerala

ഡോ. ടി. അനിതകുമാരി അന്തരിച്ചു

Kerala

പാർട്ടി പുറത്താക്കിയ പാളയം പ്രദീപിനെ സ്റ്റാഫിലെടുക്കണമെന്ന് രമ്യ ഹരിദാസ് ; വിശദീകരണം തേടി കെപിസിസി

Kerala

നിതിന്‍രാജിന്റെ ആത്മഹത്യ : ഡോ. റാമിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

Kerala

ഗിഫ്റ്റ് കാര്‍ഡുകളുടെ മറവില്‍ പഞ്ചസാര കൈമാറ്റം; ഏഴു ജീവനക്കാര്‍ക്ക് കൂടി സസ്പെന്‍ഷന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചരിത്രം ഉറങ്ങുന്ന ഗുല്‍മാര്‍ഗ് ഗോള്‍ഫ് ക്ലബ്

സാമ്പത്തിക ഭദ്രതയും പുതിയ ബിസിനസ്സ് സാധ്യതകളും: സമ്പൂർണ്ണ രാശിഫലം (09 സെപ്റ്റംബർ 2026) – AI ജ്യോതിഷം

ദേവസ്വം ബോര്‍ഡുകളില്‍ ഓഡിറ്റിന് ജീവനക്കാരുടെ ക്ഷാമം; സര്‍ക്കാര്‍ അനാസ്ഥ കാട്ടുന്നു: കെ. ഗോവിന്ദന്‍ നമ്പൂതിരി

ഗുരുവായൂര്‍ ക്ഷേത്രത്തിലെ സൗകര്യങ്ങള്‍ റിപ്പോര്‍ട്ട് വേണമെന്ന് കമ്മിഷന്‍

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; തിരുവനന്തപുരം ഉള്‍പ്പെടെ പ്രധാന ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് മാറ്റം

റിപ്പോര്‍ട്ടര്‍ കമ്പനിയുടെ തട്ടിപ്പ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഷോണ്‍ ജോര്‍ജ്

രേഖകളില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ഇപ്പോഴും നികേഷ്‌കുമാര്‍ തന്നെ; റിപ്പോര്‍ട്ടര്‍ കമ്പനി രൂപീകരിച്ചത് തട്ടിപ്പിന്: ഷോണ്‍

ജപ്പാനില്‍ മിന്നിയാല്‍ ലക്ഷങ്ങള്‍; സ്വര്‍ണം നേടുന്ന മലയാളി താരത്തിന് 50 ലക്ഷം സമ്മാനം വെള്ളിക്ക് 30 ലക്ഷം, വെങ്കലത്തിന് 20 ലക്ഷം.

5000 മീറ്റര്‍ വനിതാ വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയ ശ്വേത എന്‍. എം

പോലീസ് കായിക മേളയ്‌ക്ക് ട്രാക്കുണര്‍ന്നു

ഒര്‍ജിനല്‍ വക്കാലത്ത് നല്‍കിയില്ല, കണ്ണൂര്‍ സര്‍വകലാശാലയ്‌ക്ക് രണ്ട് അഭിഭാഷകര്‍; സുപ്രീംകോടതിയില്‍ നാടകീയ രംഗങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.