Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കഥ പറഞ്ഞ്‌ കാക്കാലനെത്തുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2013, 04:58 pm IST
in Kollam

പുനലൂര്‍: മധ്യ തിരുവിതാംകൂറില്‍ നടന്നുവന്നിരുന്ന കാക്കാരശ്ശി നാടകം ഇന്ന്‌ പ്രൊഫഷണല്‍ ഗ്രൂപ്പുകള്‍ കേരളത്തില്‍ എമ്പാടും അവതരിപ്പിച്ചുവരുന്നു. മുന്‍പ്‌ ഒരു സാമൂഹിക വിനോദകല എന്ന നിലയില്‍ ഓണക്കാലത്തും ക്ഷേത്ര ഉത്സവകാലത്തും അവതരിപ്പിച്ചുവന്ന കാക്കാരശ്ശിനൃത്തം ഏതുസമയത്തും അവതരിപ്പിക്കാവുന്നതരത്തില്‍ നാടകീയതയ്‌ക്ക്‌ ഏറെ പ്രാധാന്യം നല്‍കി രംഗത്ത്‌ എത്തിക്കഴിഞ്ഞു.

രംഗത്ത്‌ നാലുപേര്‍ മാത്രം മതിയായിരുന്ന സ്ഥാനത്ത്‌ ഇന്ന്‌ പന്ത്രണ്ടും അതില്‍പുറത്തും ആളുകള്‍ എത്തുന്നു. കാണികളെ ചിരിപ്പിക്കാന്‍ സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങള്‍ തെരഞ്ഞെടുക്കുന്നു. കാക്കാന്മാര്‍ കത്തുന്ന പന്തവുമായി സദസ്യരുടെ ഇടയിലൂടെ അരങ്ങില്‍ പ്രവേശിക്കുന്നു. അരങ്ങില്‍ കാക്കാന്റെ പിന്നില്‍ വരുന്ന തമ്പ്രാനുമായുള്ള ചോദ്യോത്തരങ്ങളിലൂടെയാണ്‌ കഥയുടെ ആരംഭം. എന്നാല്‍ ചില സ്ഥലങ്ങളില്‍ സൂത്രധാരന്‍ രംഗപ്രവേശം ചെയ്ത്‌ കഥാസന്ദര്‍ഭം വിശദമാക്കി കഥ ആരംഭിക്കാറുണ്ട്‌. നൃത്തം, അഭിനയം, സംഗീതം എന്നിവയുടെ സമന്വയഭാവങ്ങള്‍ മിന്നിമറയുന്ന കാക്കാരശ്ശിനാടകം ഇന്ന്‌ പ്രേക്ഷകരുടെ ശ്രദ്ധ ആകര്‍ഷിക്കാനായി രംഗത്ത്‌ ഏറെ വിഷ്വല്‍ ഇഫക്ടുകളും നിറച്ച്‌ ഒരു ഡ്രാമാ സ്കോപ്പ്‌ ഡാന്‍സ്‌ ബുക്ക്‌ ചെയ്യുന്നതിനും ഏറെ തുക നല്‍കേണ്ടതരത്തില്‍ എത്തിച്ചിട്ടുണ്ട്‌.

കാക്കാരശ്ശി നാടകങ്ങള്‍ ഇന്ന്‌ ഏറെയും പ്രൊഫഷണലായി കൊണ്ടുനടക്കുന്നത്‌ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ കലാകാരന്‍മാര്‍ മാത്രമാണ്‌. മുന്‍പ്‌ നാട്ടുപ്രമാണിമാരെയും ജന്മിത്വത്തിനെതിരേയും ശക്തമായി പ്രതികരിച്ചിരുന്ന ഈ കലാരൂപം ഇന്ന്‌ സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങള്‍ പുരാണകലകളില്‍ ഉള്‍ക്കൊള്ളിച്ച്‌ കാണികളെ കൈയ്യിലെടുക്കുന്നു. ഇതിലെ കഥാപാത്രങ്ങള്‍ ഏറെയും പ്രാകൃതരീതിയിലുള്ള വസ്ത്രധാരണമാണ്‌ നടത്തുക. ഇലത്താളം, ഗഞ്ചിറ, മൃദംഗം, കൈമണി എന്നിവ മാത്രമാണ്‌ മുന്‍പ്‌ ഉപയോഗിച്ചിരുന്നത്‌. എന്നാല്‍ ഇന്ന്‌ കൂടുതലും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച്‌ റിക്കാര്‍ഡിംഗ്‌ നടത്തിയാണ്‌ കാക്കാരശ്ശി നടകം രംഗത്ത്‌ എത്തുന്നത്‌. കഥാസന്ദര്‍ഭമനുസരിച്ച്‌ കാക്കാന്‍മാര്‍ക്ക്‌ പുരാണ കഥാഖ്യാനം നടത്തി കാണികളുമായി സംവാദിക്കാനായി മൈക്ക്‌ ഉപയോഗിക്കാറുണ്ട്‌.

സുന്ദരിയാം സീത തന്റെ വാര്‍ത്തയല്‍പം ചൊല്ലാം

രാമദേവന്‍ കാനനത്തില്‍ പോകുമെന്ന്‌ ചൊല്ലി

കാനനത്തില്‍ പോകുമെങ്കില്‍ ഞാനുംകൂടിപ്പോരും

കാനനത്തില്‍ ചെന്നു പര്‍ണ്ണശാലയും കെട്ടി…

ഇങ്ങനെ സംഗീതം, സംഭാഷണം, നൃത്തം, ആംഗികാഭിനയം തുടങ്ങിയവ നല്ലപോലെ ഒത്തിണങ്ങിയ ഈ കല പണ്ടുമുതലേയുള്ള ഈ കലാകാരന്മാരുടെ രംഗബോധത്തിനും അഭിനയ പാടവത്തിനും ഉത്തമ ഉദാഹരണമാണ്‌.

ശൈവസമ്പ്രദായത്തെ ആരാധിക്കുന്ന ഒരു സമൂഹത്തിന്റെ കലാരൂപമെന്ന നിലയിലാണ്‌ കാക്കാരശ്ശിനാടകം പ്രചുരപ്രചാരം നേടിയത്‌. കാക്കാലനും കാക്കാത്തിയും ശിവന്റെയും പാര്‍വതീദേവിയുടെയും പ്രതിരൂപങ്ങളായാണ്‌ അരങ്ങ്‌ നിറയുന്നത്‌. ആദ്യകാലങ്ങളില്‍ ചിട്ടവട്ടങ്ങളോടുകൂടിയ അരങ്ങ്‌ ആവശ്യമുണ്ടായിരുന്നില്ല. വീട്ടുമുറ്റങ്ങളും തുറന്ന മൈതാനങ്ങളും ഇതിന്‌ വേദിയാകുമായിരുന്നു. പിന്നീടാണ്‌ ഇത്‌ ക്ഷേത്രകലകളില്‍ ഇടം പിടിച്ചത്‌.

കരവാളൂര്‍ ബി. പ്രമോദ്‌ കുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇത് നട്ടെല്ലുള്ള ഒരു ഒന്നൊന്നര ജഡ്ജി;അരവിന്ദ് കെജ്രിവാളിന്റെ എട്ട് വാദങ്ങളും പൊളിച്ച് ജഡ്ജി സ്വര്‍ണ്ണകാന്ത ശര്‍മ്മ

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)
India

തമിഴ്നാട്ടില്‍ രാഷ്‌ട്രീയപ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ കാണാതെ സ്റ്റാലിന്‍;;തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസിനെ സ്റ്റാലിന്‍ തട്ടിയേക്കും

World

സൗദി അറേബ്യ പാകിസ്താന് പാരയാകുന്നു, കോടികളുടെ ആയുധക്കച്ചവടം നഷ്ടപ്പെട്ട് പാകിസ്ഥാന്‍

Kerala

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം:എം.വി. ഗോവിന്ദന്‍, ശിവന്‍കുട്ടി, റഹിം എന്നിവര്‍ക്കെതിരെ പോക്സോ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

India

ചൈനയ്‌ക്ക് ചെക്ക് വച്ച് ഇന്ത്യ : ഫിലിപ്പീൻസിന്റെ ആവനാഴിയിൽ ബ്രഹ്മോസ് : പയറ്റി തെളിയാനിറങ്ങി ഫിലിപ്പീൻസ് സൈന്യം

പുതിയ വാര്‍ത്തകള്‍

മൗദൂദി ആശയങ്ങൾ വച്ച് കുഴലൂത്ത് നടത്തുന്ന മാധ്യമപ്രവർത്തകൻ ;  അവഹേളിച്ചത് ഭാരതത്തിന്റെ പ്രധാനമന്ത്രിയെ : പിന്നിൽ ജമാത്തെ ഇസ്ലാമി നൽകുന്ന ധൈര്യമോ ?

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

യുഎസ് ചാരന്‍മാര്‍ അടിക്കടി ഇന്ത്യയുടെ രഹസ്യഏജന്‍സിയുടെ പിടിയിലാകുന്നു, കശ്മീരില്‍ സാറ്റലൈറ്റ് ഫോണുമായി ജെഫ്രി സ്കോട്ട് പിടിയിലായതില്‍ ആശങ്ക

‘ നാട്ടിലെ ഹിന്ദുക്കൾ ഒക്കെ മന്ദബുദ്ധികൾ ആണെന്നാണോ വിചാരം : ക്രിസ്ത്യൻ ഭക്തിഗാനം മനഃപൂർവം പാടണം എന്ന് കരുതി തയ്യാറായാണ് അവർ വന്നത് ‘ 

ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം പാടിയത് ഐക്യത്തിന്റെ സന്ദേശം നൽകാൻ ; ആരുടെയും വിശ്വാസങ്ങളെ മുറിപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ല

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.