Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

മഴ ചതിച്ചു; ദക്ഷിണാഫ്രിക്ക 17 റണ്‍സിന്‌ തോറ്റു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2013, 09:00 pm IST
in Cricket

കൊളംബോ: മഴ ദക്ഷിണാഫ്രിക്കയെ വീണ്ടും ചതിച്ചു. ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തിലാണ്‌ മഴ ചതിച്ചതോടെ ഡക്ക്‌ വര്‍ത്ത്‌ ലൂയിസ്‌ നിയമപ്രകാരം ദക്ഷിണാഫ്രിക്കക്ക്‌ 17 റണ്‍സിന്റെ പരാജയം രുചിക്കേണ്ടിവന്നത്‌. ആദ്യം ബാറ്റ്‌ ചെയ്ത ശ്രീലങ്ക 49.2 ഓവറില്‍ 9 വിക്കറ്റ്‌ നഷ്ടത്തില്‍ 223 റണ്‍സ്‌ നേടി. മഴയെ തുടര്‍ന്നാണ്‌ നാല്‌ പന്തുകള്‍ ലങ്കന്‍ ഇന്നിംഗ്സില്‍ കുറച്ചത്‌. പിന്നീട്‌ മഴ മാറി കളി പുനരാരംഭിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 29 ഓവറില്‍ 179 റണ്‍സായി പുനര്‍ നിശ്ചയിച്ചു.

മറുപടി ബാറ്റിംഗ്‌ ആരംഭിച്ച ദക്ഷിണാഫ്രിക്ക 21 ഓവറില്‍ അഞ്ചിന്‌ 104 എന്ന നിലയില്‍ മഴയെത്തുകയായിരുന്നു. പിന്നീട്‌ ഒരു പന്തുപോലും എറിയാന്‍ കഴിഞ്ഞില്ല. ഈ സമയത്ത്‌ ദക്ഷിണാഫ്രിക്ക 17 റണ്‍സിന്‌ പിറകിലായിരുന്നു. 22 റണ്‍സോടെ മില്ലറും 14 റണ്‍സോടെ മക്ലാരനുമായിരുന്നു ക്രീസില്‍. ഇതോടെ അഞ്ച്‌ മത്സരങ്ങളുടെ പരമ്പരയില്‍ ശ്രീലങ്ക 2-0ന്‌ മുന്നിലെത്തി.

ഫീല്‍ഡിംഗിനിടയില്‍ കാല്‍മുട്ടിന്‌ പരിക്കേറ്റ ഹാഷിം ആലയുടെ ബാറ്റിംഗിന്‌ ഇറങ്ങാതിരുന്നതും അവര്‍ക്ക്‌ തിരിച്ചടിയായി. ഫീല്‍ഡ്‌ ചെയ്യുന്നതിനിടയില്‍ 43-ാ‍ം ഓവറില്‍ തെന്നിവീണ ആംലയെ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുകയായിരുന്നു. പരിക്കേറ്റ ആംലയ്‌ക്ക്‌ പകരം ഇന്നിംഗ്സ്‌ ഓപ്പണ്‍ ചെയ്തത്‌ റോബിന്‍ പീറ്റേഴ്സണായിരുന്നു. ഇതോടെ രാജ്യത്തിന്‌ വേണ്ടി ബാറ്റിംഗും ബൗളിംഗും ഓപ്പണ്‍ ചെയ്ത ആദ്യ സ്പിന്നറായി പീറ്റേഴ്സണ്‍ മാറി.

നേരത്തെ ടോസ്‌ നേടി ബാറ്റിംഗ്‌ തെരഞ്ഞെടുത്ത ലങ്കക്ക്‌ മികച്ച തുടക്കം നല്‍കാന്‍ ഓപ്പണര്‍മാര്‍ക്ക്‌ കഴിഞ്ഞില്ല. സ്കോര്‍ബോര്‍ഡില്‍ 7 റണ്‍സ്‌ മാത്രമുള്ളപ്പോള്‍ ഉപുല്‍ തരംഗ (3)യെ അവര്‍ക്ക്‌ നഷ്ടമായി. പിന്നീട്‌ 43 റണ്‍സ്‌ വീതമെടുത്ത ദില്‍ഷനും ക്യാപ്റ്റന്‍ ചണ്ഡിമലും 37 റണ്‍സെടുത്ത കുമാര്‍ സംഗക്കാരയും ചേര്‍ന്നാണ്‌ ലങ്കയെ ഭേദപ്പെട്ട നിലയിലെത്തിച്ചത്‌. ജയവര്‍ദ്ധനെ (17), തിരിമന്നെ (13), മുബാറക്‌ (8), തീസര പെരേര (11), ഹെറാത്ത്‌ (13) എന്നിവര്‍ക്കും കാര്യമായ സംഭാവന നല്‍കാന്‍ കഴിഞ്ഞില്ല. സ്കോര്‍ 49.2 ഓവറില്‍ 223 റണ്‍സിലെത്തിയപ്പോള്‍ മഴയെത്തി. പിന്നീട്‌ ശ്രീലങ്കന്‍ ഇന്നിംഗ്സില്‍ ഒരു പന്തുപോലും എറിയാന്‍ കഴിഞ്ഞില്ല. ദക്ഷിണാഫ്രിക്കക്ക്‌ വേണ്ടി ഫാസ്റ്റ്‌ ബൗളര്‍ മോണെ മോര്‍ക്കല്‍ 10 ഓവറില്‍ 34 റണ്‍സ്‌ വഴങ്ങി മൂന്ന്‌ വിക്കറ്റുകള്‍ വീഴ്‌ത്തി.

മഴ മാറി കളി പുനരാരംഭിച്ചതോടെ ഡക്ക്‌വര്‍ത്ത്‌ ലൂയിസ്‌ നിയമപ്രകാരം ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം 29 ഓവറില്‍ 179 റണ്‍സായി നിശ്ചയിച്ചു. എന്നാല്‍ പരിക്കേറ്റ ആംലയുടെ അഭാവത്തില്‍ ഇന്നിംഗ്സ്‌ ഓപ്പണ്‍ ചെയ്ത റോബിന്‍ പീറ്റേഴ്സണ്‌ (3) മികച്ച തുടക്കം നല്‍കാന്‍ കഴിഞ്ഞില്ല. 24 റണ്‍സെടുത്ത ആല്‍വിരോ പീറ്റേഴ്സനാണ്‌ ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സിലെ ടോപ്‌ സ്കോറര്‍. 15 റണ്‍സെടുത്ത ജെ.പി. ഡുമ്നിയും 12 റണ്‍സെടുത്ത ക്യാപ്റ്റന്‍ എ.ബി. ഡിവില്ലിയേഴ്സും എട്ട്‌ റണ്‍സെടുത്ത ഡുപ്ലെസിസും മികച്ച സ്കോര്‍ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടതാണ്‌ ദക്ഷിണാഫ്രിക്കക്ക്‌ തിരിച്ചടിയായത്‌. ശ്രീലങ്കക്ക്‌ വേണ്ടി ഹെറാത്ത്‌ നാല്‌ ഓവറില്‍ 16 റണ്‍സ്‌ വഴങ്ങി രണ്ട്‌ വിക്കറ്റ്‌ വീഴ്‌ത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പേരുമാറ്റം, ബുർഖ, മലേഷ്യയിൽ ജോലി; ടിസിഎസ് നാസിക് കേസിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്

India

“യുവ സുഹൃത്തുക്കൾക്കൊപ്പം” ഫുട്‌ബോൾ കളിച്ച് പ്രധാനമന്ത്രി; സിക്കിമിൽ പ്രഖ്യാപിച്ചത് 4,000 കോടി രൂപയുടെ വികസന പദ്ധതികൾ

Kerala

ഞാൻ മാന്യമായി ജീവിക്കുന്നയാളാണ് ; എനിക്കെതിരെ പീഡനക്കേസ് കൊടുത്ത സ്ത്രീക്ക് ഉമ്മയുടെ പ്രായമുണ്ട് ; ഷിയാസ് കരീം

Kerala

നെടുങ്കണ്ടം ഇരട്ടകൊലപാതകം; പ്രതി സജി പിടിയിൽ, മാത്യൂവിന്റെ തിരോധാനത്തിലും ദുരൂഹത

News

ഗുജറാത്ത്: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വൻ ബിജെപി തരംഗം

പുതിയ വാര്‍ത്തകള്‍

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഡിഎന്‍എ ഫലം വന്നു, ശരീരഭാഗങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും

‘അക്രമം കാണിച്ചാൽ വിവരമറിയും’; തൃണമൂൽ സ്ഥാനാർത്ഥിക്ക് എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ ഐപിഎസിന്റെ താക്കീത്

കാട്ടാനയുടെ ആക്രമണം; ടാപ്പിംഗ് തൊഴിലാളിൽ മരിച്ചതിൽ ദുരൂഹത, വനംവകുപ്പ് അന്വേഷണം തുടങ്ങിയെന്ന് ഡിഎഫ്ഒ

രാഷ്‌ട്രീയനേട്ടത്തിനായി കുട്ടികളെ ഉപയോഗിച്ച് വൈകാരിക ചൂഷണം നടത്തിയതായി ആരോപണം; വിജയ്‌ക്കെതിരെ തമിഴ് നാട് ബാലാവകാശ കമ്മീഷനില്‍ പരാതി

പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാം വഴി വിൽപന; കോഴിക്കോട് സ്വദേശിക്കെതിരെ കേസെടുത്തു

വിവാഹശേഷം ദമ്പതികള്‍ പോയത് വഴിയാത്രക്കാരുടെ ദാഹം അകറ്റാന്‍; വേറിട്ട കാഴ്ച വഴിയാത്രക്കാര്‍ക്ക് കൗതുകമായി

തിരുവനന്തപുരം കോർപറേഷനിലെ 50-ഓളം ഡിവിഷനുകളിൽ ഏപ്രിൽ 30 മുതൽ മെയ് ഒന്ന് വരെ ജലവിതരണം മുടങ്ങും: വാട്ടർ അതോറിറ്റി

ട്രാന്‍സ്‌ഫോര്‍മറുകളുടെ ശേഷി കൂട്ടിയില്ല; പിഎം സൂര്യഘര്‍ പദ്ധതി ഇടതു സര്‍ക്കാര്‍ അട്ടിമറിച്ചു

ഇടതും വലതും ഒത്തുകളിച്ചു; എന്നാലും ബിജെപി ജയിക്കും

കാട്ടാന ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ടു; കരുവാരക്കുണ്ടിൽ കാട്ടാനശല്യം രൂക്ഷം, DFO യ്‌ക്ക് നേരെ ബന്ധുക്കളും നാട്ടുകാരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.