Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പഞ്ചിംഗ്‌ കേന്ദ്രങ്ങള്‍ നിശ്ചലമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2013, 10:32 pm IST
in Ernakulam

കൊച്ചി: പഞ്ചിംഗ്‌ ക്യാബിന്‍ എന്നാണറിയപ്പെടുന്നതെങ്കിലും പഞ്ചിംഗ്‌ നടക്കുന്നത്‌ വിരളം. ആയിരക്കണക്കിന്‌ ബസുകള്‍ നിയമം ലംഘിച്ച്‌ പായുന്ന കൊച്ചി സിറ്റിയിലെ പഞ്ചിംഗ്‌ കേന്ദ്രങ്ങള്‍ പൂട്ടിയിട്ടിരിക്കുന്നത്‌ പതിവ്‌ കാഴ്ചയാണ്‌. നിയമം നിഷ്ക്കര്‍ഷിക്കുന്ന കാര്യങ്ങള്‍ എങ്ങനെ ലംഘിക്കാം എന്ന്‌ ചൂഴ്‌ന്ന്‌ ചിന്തിക്കുന്ന മലയാളിക്ക്‌ അവസരം ഉണ്ടാക്കിക്കൊടുക്കുകയാണ്‌ അധികൃതര്‍. ഒരു ബസിന്റെ സമയം കവര്‍ന്ന്‌ അടുത്ത ബസ്‌ പായുമ്പോള്‍ പഞ്ചിംഗ്‌ കേന്ദ്രങ്ങളെ ആശ്രയിച്ച്‌ സമയക്രമീകരണം നടത്താം. എന്നാല്‍ കുശാഗ്ര ബുദ്ധികളായ ബസുടമകള്‍ പഞ്ചിംഗ്‌ കേന്ദ്രങ്ങളേയും ഒഴിവാക്കി അത്രയും സമയം അപഹരിക്കാന്‍ ശ്രമിക്കുന്നു.

കൊച്ചിയിലെ സ്ഥിരം കാഴ്ചാണ്‌ ഈ കേന്ദ്രങ്ങളിലെ നിരുത്തരവാദപരമായ കൈകാര്യം ചെയ്യല്‍. പഞ്ചിംഗ്‌ കേന്ദ്രങ്ങളില്‍ നിര്‍ബന്ധമായും മുദ്രണം ചെയ്യണമെന്ന നിയമം തരംകിട്ടുമ്പോള്‍ പാലിക്കാതെ ആ നിയമത്തെ നോക്കുകുത്തിയാക്കി പായുന്ന ബസുകളാണ്‌ ഭൂരിപക്ഷവും. പഞ്ചിംഗ്‌ കേന്ദ്രങ്ങള്‍ അടഞ്ഞു കിടക്കുന്നത്‌ ദൂരെനിന്ന്‌ കാണുമ്പോള്‍ ബസ്‌ തൊഴിലാളികള്‍ ആഹ്ലാദിക്കും. പുറകെ വരുന്ന ബസിന്റെയും മുമ്പില്‍ പോകുന്ന ബസിന്റേയും സമയത്തില്‍ കടന്നുകയറി പത്ത്‌ ഫുള്‍ ടിക്കറ്റ്‌ അല്ലെങ്കില്‍ മിനിമം ടിക്കറ്റ്‌ കൈക്കലാക്കാനുള്ള വ്യഗ്രതയായിരിക്കും മനസ്സില്‍. എന്തിനുവേണ്ടിയാണോ പഞ്ചിംഗ്‌ കേന്ദ്രങ്ങള്‍ സ്ഥാപിച്ചത്‌ ആ ലക്ഷ്യത്തില്‍ നിന്ന്‌ പലപ്പോഴും അകലെയാണ്‌ പ്രവര്‍ത്തനങ്ങള്‍.

കളമശ്ശേരിയിലെ പഞ്ചിംഗ്‌ കേന്ദ്രം അടഞ്ഞുകിടന്നിട്ട്‌ നാളുകളേറെയായി. ഈ സ്ഥിതി സിറ്റിയിലെ പലയിടങ്ങളിലും കാണാം. മേനകയിലെ വരുന്നതും പോകുന്നതുമായ പഞ്ചിംഗ്‌ കേന്ദ്രങ്ങളും മിക്കപ്പോഴും അടഞ്ഞു കിടക്കുന്ന നിലയിലാണ്‌. സൗത്തിലെ പഞ്ചിംഗ്‌ കേന്ദ്രം പണിപൂര്‍ത്തിയാകാത്ത നിലയിലാണ്‌. ഏറെനാളായി ഇതിന്റെ പണി പാതിവഴിയില്‍ മുടങ്ങിക്കിടക്കുകയാണ്‌. രാത്രിയായാല്‍ സാമൂഹ്യ വിരുദ്ധരുടെ താവളമാകുകയാണ്‌ പ്രസ്തുത കേന്ദ്രങ്ങള്‍. അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ വരെ ഇവിടെ അരങ്ങേറുന്നതായി പരാതിയുണ്ട്‌. നിതാന്ത ജാഗ്രത പുലര്‍ത്തേണ്ട ഇത്തരം കേന്ദ്രങ്ങള്‍ പിടിപ്പുകേടിന്റെ ഉദാഹരണമായി മാറുകയാണ്‌.

ഐജി ഓഫീസിന്‌ സമീപമുള്ള മേനക ഭാഗത്തേക്ക്‌ പോകുന്ന ബസുകള്‍ പഞ്ചിംഗ്‌ ചെയ്യുന്ന കേന്ദ്രം അധികാരികളുടെ നേരെയാണെങ്കിലും ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ നടപടി എടുക്കുന്നില്ല. ആയിരക്കണക്കിന്‌ ബസുകള്‍ പായുന്ന സിറ്റിയിലെ ഈ പഞ്ചിംഗ്‌ കേന്ദ്രങ്ങള്‍ എന്തുകൊണ്ട്‌ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല. എന്താണിതിന്‌ പിന്നിലെ കാരണം. അധികൃതര്‍ എന്തുകൊണ്ട്‌ നടപടികള്‍ സ്വീകരിക്കുന്നില്ല. നിയമലംഘനങ്ങള്‍ നടത്താന്‍ അധികാരികള്‍ കൂട്ടുനില്‍ക്കുകയാണോ? ചോദ്യങ്ങള്‍ നിരവധി. പഞ്ചിംഗ്‌ കേന്ദ്രങ്ങള്‍ നിയമപരമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ നടപടി എടുത്തില്ലെങ്കില്‍ ബസുകള്‍ സമയക്രമം തെറ്റിച്ച്‌ തലങ്ങും വിലങ്ങും പായുമെന്നതില്‍ തര്‍ക്കമില്ല.

സി.എസ്‌.ഭരതന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.