Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

റിപ്പോര്‍ട്ട് പച്ചക്കള്ളമെന്ന് ഹിന്ദുഐക്യവേദി; കൊരട്ടി ആവേമരിയ ധ്യാനകേന്ദ്രത്തില്‍ ധ്യാനപ്രവര്‍ത്തനമോ കൗണ്‍സിലിംങ്ങോ നടക്കുന്നില്ലെന്ന് തഹസീല്‍ദാരുടെ റിപ്പോര്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2013, 09:13 pm IST
in Kottayam

എരുമേലി: വിവാദമായ കൊരട്ടി ആവേമരിയ ധ്യാനകേന്ദ്രത്തില്‍ ധ്യാനപ്രവര്‍ത്തനമോ കൗണ്‍സിലിം എന്ന പേരില്‍ എന്തെങ്കിലും പ്രവര്‍ത്തനമോ നടക്കുന്നില്ലെന്ന് കാഞ്ഞിരപ്പള്ളി തഹസീല്‍ദാരുടെ റിപ്പോര്‍ട്ട്. എന്നാല്‍ ധ്യാനകേന്ദ്രത്തില്‍ ധ്യാനപ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള കൗണ്‍സിലിംഗ് എന്ന പേരില്‍ പ്രാര്‍ത്ഥന ഇപ്പോഴും നടക്കുന്നുണ്ടെന്നും തഹസീല്‍ദാരുടെ റിപ്പോര്‍ട്ട് പച്ചക്കള്ളവും ധ്യാനകേന്ദ്രത്തിന് അനുകൂലമായി തയ്യാറാക്കിയതാണെന്നും ഹിന്ദുഐക്യവേദി എരുമേലി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് മനോജ്.എസ് പറഞ്ഞു.

കൊരട്ടി ആവേമരിയ ധ്യാനകേന്ദ്രം അനധികൃതമായി പ്രവര്‍ത്തിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി 22-04-2013 ലാണ് പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളി തഹസീല്‍ദാരുടെ നിറദ്ദേശപ്രകാരം എരുമേലി തെക്ക് വില്ലേജ് ഓഫീസര്‍ മുഖേന നടത്തിയ അന്വേഷണത്തില്‍ കൊരട്ടിയില്‍ ആവേ മരിയ ധ്യാനകേന്ദ്രത്തില്‍ ഒരു പ്രവര്‍ത്തനവും നടക്കുന്നില്ലെന്ന് തഹസീല്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതു സംബന്ധിച്ച് രണ്ടാഴ്ചമുമ്പ് തഹീസല്‍ദാര്‍ നം.4350/2012/എ5(ജെ.2) നമ്പറായി തയ്യാറാക്കിയ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പരാതിക്കാരന് ലഭിക്കുന്നത്. എന്നാല്‍ പരാതി അയച്ചതിനു ശേഷവും കൊരട്ടി ആവേ മരിയ ധ്യാനകേന്ദ്രത്തില്‍ കൗണ്‍സിലിംഗും പ്രാര്‍ത്ഥനയും നടക്കുന്നതായി നിരവധി തെളിവുകളുണ്ടെന്നും ഹിന്ദുഐക്യവേദി നേതാക്കള്‍ ചൂണ്ടിക്കാട്ടി. ധ്യാനകേന്ദ്രത്തിനെതിരെയുള്ള പരാതി അന്വേഷിക്കാനെത്തുന്ന വിവരം മുന്‍കൂറായി ധ്യാനകേന്ദ്രം അധികൃതര്‍ക്ക് ചോര്‍ത്തിക്കൊടുക്കുകയും ധ്യാനകേന്ദ്രത്തില്‍ ആരുമില്ലെന്നുറപ്പാക്കിയതിന് ശേഷമാണ് അന്വേഷണത്തിനെന്നപേരില്‍ ചിലര്‍ ധ്യാനകേന്ദ്രത്തിലെത്തിയതെന്നും ഹിന്ദുഐക്യവേദി നേതാക്കള്‍ ആരോപിച്ചു. ശബരിമല തീര്‍ത്ഥാടനത്തിന്റെ സിരാ കേന്ദ്രമായ എരുമേലിയില്‍ ധ്യാനകേന്ദ്രമെന്ന പേരില്‍ മതപരിവര്‍ത്തനം നടത്തുകയാണെന്നും ഇതിലൂടെ എരുമേലിയുടെ മതസൗഹാര്‍ദ്ദത്തെ തകര്‍ക്കുകയുമാണെന്ന് തിരിച്ചറിഞ്ഞാണ് ഹിന്ദുഐക്യവേദി രംഗത്തിറങ്ങിയത്.

എന്നാല്‍ കൊരട്ടി ധ്യാനകേന്ദ്രത്തിനായി കണ്ടെത്തി സ്ഥലം വിദേശമലയാളി കുടുംബത്തെ കബളിപ്പിച്ചതാണെന്ന് വീട്ടമ്മയുടെ തന്നെ പരാതിയാണ് കൊരട്ടി ആവേമരിയ ധ്യാനകേന്ദ്രം വിവാദത്തിലാക്കുന്നത്. എരുമേലി ടൗണില്‍ തന്നെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഏക്കറുകണക്കിന് ഭൂമിയാണ് ശാരീകാസ്വാസ്ഥ്യമുള്ള ഗൃഹനാഥനെ സുഖപ്പെടുത്താമെന്ന് വാഗ്ദാനം നല്‍കി തട്ടിയെടുത്തതെന്ന് വീട്ടമ്മ പരാതിയില്‍ പറയുന്നത്.

കൊരട്ടിയില്‍ ധ്യാനകേന്ദ്രം തുടങ്ങി ദിവസങ്ങള്‍ കഴിഞ്ഞിട്ടും നിയമപരമായി ലഭിക്കേണ്ട യാതൊരുവിധ അനുമതിയും ലഭിച്ചിട്ടില്ലെന്ന് അറിഞ്ഞ ഹിന്ദുഐക്യവേദി നടത്തിയ നിയമപോരാട്ടങ്ങളുടെ ഫലമായി ധ്യാനകേന്ദ്രത്തിലെ ധ്യാനം നിര്‍ത്തിവയ്‌ക്കുകയായിരുന്നു. എന്നാല്‍ രഹസ്യമായി ധ്യാനത്തിന് പകരമായി കൗണ്‍സിലിംഗ് എന്ന പേരില്‍ പ്രാര്‍ത്ഥന നടക്കുന്നുവെന്ന പരാതിയില്‍ മേല്‍ നടത്തിയ തഹസീല്‍ദാരുടെ റിപ്പോര്‍ട്ടും പുതിയ വിവാദത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തോല്‍വിക്ക് പിന്നാലെ കേരളാ കോണ്‍ഗ്രസി(എം) നെ സഭയും കൈവിടുന്നു; അണികളും കൊഴിഞ്ഞുപോകുമോയെന്ന് ഭയം

Kerala

‘പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ’; നേതൃമാറ്റം ആവശ്യപ്പെട്ട് കണ്ണൂരിൽ വീണ്ടും പോസ്റ്റർ

Kerala

‘പത്ത് മിനിട്ടുകൊണ്ട് പ്രശ്‌നം പരിഹരിക്കാം’; സതീശന്റെ പഴയ പ്രഖ്യാപനം ഓര്‍മിപ്പിച്ച് മുനമ്പം ജനത

Kerala

യുഡിഎഫ് വിജയം നേടിയത് അവരുടെ മിടുക്ക് കൊണ്ടല്ല; ജനങ്ങൾ പൊറുതിമുട്ടി മാറ്റം വരാനായി വോട്ട് ചെയ്തു: ജി സുകുമാരൻ നായർ

Kerala

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഇന്നത്തെ വില അറിയാം

പുതിയ വാര്‍ത്തകള്‍

പാലക്കാട്ട് എല്‍ഡിഎഫിന് നേരിടേണ്ടി വന്നത് വന്‍ തിരിച്ചടി

കാസര്‍കോട് രണ്ടിടത്ത് സിപിഎം ലീഗിനെ സഹായിച്ചു: ജി. സുധാകരന്‍

ഇറാനെതിരായ സൈനിക ആക്രമണം അവസാനിപ്പിച്ചതായി യു എസ് വിദേശകാര്യ സെക്രട്ടറി

കെ. സച്ചിദാനന്ദന്‍, അശോകന്‍ ചരുവില്‍

പതനത്തിന് പിന്നില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ നിലപാടും; ഇടത് ഇക്കോസിസ്റ്റത്തില്‍ വിള്ളല്‍

അസലാം അലൈക്കും കോണ്‍ഗ്രസ്…അസമില്‍ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 19ല്‍ 18 പേരും മുസ്ലിങ്ങള്‍, കേരളത്തില്‍ 35 മുസ്ലിം എംഎല്‍എമാരില്‍ 30 പേരും യു‍ഡിഎഫ്

മുഖ്യമന്ത്രിമോഹികള്‍ അഴിമതിക്കുരുക്കില്‍; അറിയാക്കഥകള്‍ പുറത്തേക്കിട്ട് ഗ്രൂപ്പുകള്‍

സ്ഥിരം വില്ലന്‍, അവസാനം ഹാസ്യ വേഷങ്ങള്‍; 44വര്‍ഷത്തെ സിനിമാജീവിതത്തിന് വിരാമം

‘ഹിന്ദു വിജയ്‌ക്ക്’ പിന്തുണയില്ലെന്ന് മുസ്ലിം ലീഗ്, ഇൻഡി സഖ്യം പിളർന്നു;തമിഴ്‌നാട്ടിൽ വിജയ് ഇന്ന് അവകാശവാദം ഉന്നയിക്കും

മോഹൻലാൽ അന്ന് എസ് എഫ് ഐ,ശാഖയിൽ ശിക്ഷക് മുഖ്യ ശിക്ഷക് ആയിരുന്ന സന്തോഷ്: ,ക്യാമ്പസിലെ കുട്ടി ഹീറോ ഇനി ഓർമ്മ.

സത്യമായിട്ടും എനിക്ക് മുഖ്യമന്ത്രിയാവണം, തമാശയല്ല; അന്ന് തൃഷ പറഞ്ഞത് ഇന്ന് വീണ്ടും വൈറലാവുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.