Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കാലവര്‍ഷം കനത്തു: കാറ്റിലും മഴയിലും വന്‍ നാശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2013, 09:09 pm IST
in Kottayam

കോട്ടയം: കാലവര്‍ഷത്തോടൊപ്പം വീശിയടിച്ച കാറ്റില്‍ ജില്ലയില്‍ വ്യാപക നാശം. ലക്ഷങ്ങളുടെ നഷ്ടം വന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. നൂറോളം വീടുകള്‍ ഭാഗികമായി തകര്‍ന്നു. കാര്‍ഷിക മേഖലയുടെ കാര്‍ഷിക മേഖലയുടെ നട്ടെല്ല് തകര്‍ക്കുന്ന വിധത്തില്‍ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 25 ഓളം വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. നിരവധി വാഹനങ്ങളുടെ മുകളിലേക്ക് മരങ്ങള്‍ ഒടിഞ്ഞു വീണു. മരങ്ങള്‍ ഒടിച്ചു വീണ് നിരവധി വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. ചില സ്ഥലങ്ങളില്‍ ഇതുവരെയും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. കനത്ത മഴയില്‍ ആറുകളും തോടുകളും നിറഞ്ഞു കവിഞ്ഞു. പടിഞ്ഞാറന്‍ മേഖല വെള്ളപ്പൊക്ക ഭീഷണിയിലാണ്. റബര്‍ മരങ്ങളും വാഴകളും കപ്പകളും വ്യാപകമായി നശിച്ചു. കാര്‍ഷിക മേഖലകയുടെ നഷ്ടം കൃത്യമായി കണക്കാക്കിയിട്ടില്ല. വൈക്കം, നട്ടാശ്ശേരി, പാറമ്പുഴ, തിരുവഞ്ചൂര്‍, അയര്‍ക്കുന്നം, അമയന്നൂര്‍, അതിരമ്പുഴ, പള്ളിക്കത്തോട്, പാമ്പാടി, അയ്‌മനം, ചുങ്കം, പൊന്‍കുന്നം, കറുകച്ചാല്‍ എന്നീ പ്രദേശങ്ങളിലാണ് കാറ്റ് ഏറെ നാശം വിതച്ചത്.

കനത്തമഴയെ വകവയ്‌ക്കാതെ കെഎസ്ഇബി ജീവനക്കാര്‍

കോട്ടയം: ജില്ലയില്‍ വീശിയടിച്ച കാറ്റില്‍ കെഎസ്ഇബിക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്. രണ്ട് ദിവസമായി ജില്ലയില്‍ മരംവീണ് ഒട്ടേറെ വൈദ്യുതി പോസ്റ്റുകള്‍ ഒടിയുകയും വൈദ്യുതി ബന്ധം താറുമാറാകുകയും ചെയ്തു. കനത്ത മഴയെ വകവയ്‌ക്കാതെ 80 ഓളം ഉദ്യോഗസ്ഥരാണ് രാപ്പകലില്ലാതെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കോട്ടയത്തെ രണ്ട് സെക്ഷനില്‍ വാഹനമില്ലാത്തത് ജീവനക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. അപകടം നടന്നയുടന്‍ തന്നെ സ്ഥലത്തെത്താന്‍ ഇതുമൂലം ജീവനക്കാര്‍ സ്വന്തം വാഹനത്തെ തന്നെയാണ് ആശ്രയിക്കുന്നത്. മുമ്പ് കരാര്‍ അടിസ്ഥാനത്തില്‍ ജീപ്പ് ഓടിച്ചിരുന്നെങ്കിലും ഈ സംവിധാനം നിലച്ചതായി ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. രണ്ട് ദിവസം കൊണ്ട് ജില്ലയില്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന കഴിയുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. കെഎസ്ഇബിക്ക് സ്വന്തം വാഹനം വേണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും ഈ ആവശ്യം അവഗണിക്കുകയാണെന്ന് ജീവനക്കാര്‍ക്ക് ആക്ഷേപമുണ്ട്.

ജാഗ്രതയോടെ ഫയര്‍ഫോഴ്‌സ്

കോട്ടയം: കാറ്റില്‍ വ്യാപകമായി നാശം വിതച്ച സ്ഥലങ്ങളില്‍ ഫയര്‍ഫോഴ്‌സ് നിതാന്ത ജാഗ്രതയോടെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത് ജനങ്ങള്‍ക്ക് ആശ്വാസമായി. റോഡിലേക്കും വീടിനു മുകളിലേക്കും വൈദ്യുതി കമ്പിയിലേക്കും ഒടിഞ്ഞു വീണ മരങ്ങള്‍ വെട്ടിമാറ്റുന്നതിന് ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍ കഴിഞ്ഞ മൂന്ന് ദിവസമായിസ രാത്രിയും പകലുമില്ലാതെ കഷ്ടപ്പെടുകയാണ്. കനത്തമഴയെ അവഗണിച്ചാണ് രക്ഷാപ്രവര്‍ത്തനം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ യഥാസമയങ്ങളില്‍ ഇവര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത് ഗതാഗത തടസ്സം നീക്കാന്‍ സഹായകമായി.

അസി. ഡിവിഷന്‍ ഓഫീസര്‍ റെജി കുര്യാക്കോസ്, അസി. സ്‌റ്റേഷന്‍ മാനേജര്‍ കെ.എസ് ഓമനക്കുട്ടന്‍, ലീഡിംഗ് ഫയര്‍മാന്‍മാരായ കെ.എസ് ബിജു, ഡി. ഉദയഭാനു, കെ.എന്‍ സുരേഷ്, സി.എ ബിജു, കെ.ബി റജികുമാര്‍, കെ.ടി സലി, ഫയര്‍മാന്‍മാരായ കെ.എ കുര്യാക്കോസ്, ആര്‍. ബൈജു, ജോട്ടി, പി.സി സതീഷ്, ബി. സന്തോഷ്‌കുമാര്‍, ഹോം ഗാര്‍ഡുകളായ കെ. മധു, ജ്യോതികുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഇന്നത്തെ വില അറിയാം

Kerala

പാലക്കാട്ട് എല്‍ഡിഎഫിന് നേരിടേണ്ടി വന്നത് വന്‍ തിരിച്ചടി

Kerala

കാസര്‍കോട് രണ്ടിടത്ത് സിപിഎം ലീഗിനെ സഹായിച്ചു: ജി. സുധാകരന്‍

World

ഇറാനെതിരായ സൈനിക ആക്രമണം അവസാനിപ്പിച്ചതായി യു എസ് വിദേശകാര്യ സെക്രട്ടറി

കെ. സച്ചിദാനന്ദന്‍, അശോകന്‍ ചരുവില്‍
Kerala

പതനത്തിന് പിന്നില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ നിലപാടും; ഇടത് ഇക്കോസിസ്റ്റത്തില്‍ വിള്ളല്‍

പുതിയ വാര്‍ത്തകള്‍

അസലാം അലൈക്കും കോണ്‍ഗ്രസ്…അസമില്‍ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 19ല്‍ 18 പേരും മുസ്ലിങ്ങള്‍, കേരളത്തില്‍ 35 മുസ്ലിം എംഎല്‍എമാരില്‍ 30 പേരും യു‍ഡിഎഫ്

മുഖ്യമന്ത്രിമോഹികള്‍ അഴിമതിക്കുരുക്കില്‍; അറിയാക്കഥകള്‍ പുറത്തേക്കിട്ട് ഗ്രൂപ്പുകള്‍

സ്ഥിരം വില്ലന്‍, അവസാനം ഹാസ്യ വേഷങ്ങള്‍; 44വര്‍ഷത്തെ സിനിമാജീവിതത്തിന് വിരാമം

‘ഹിന്ദു വിജയ്‌ക്ക്’ പിന്തുണയില്ലെന്ന് മുസ്ലിം ലീഗ്, ഇൻഡി സഖ്യം പിളർന്നു;തമിഴ്‌നാട്ടിൽ വിജയ് ഇന്ന് അവകാശവാദം ഉന്നയിക്കും

മോഹൻലാൽ അന്ന് എസ് എഫ് ഐ,ശാഖയിൽ ശിക്ഷക് മുഖ്യ ശിക്ഷക് ആയിരുന്ന സന്തോഷ്: ,ക്യാമ്പസിലെ കുട്ടി ഹീറോ ഇനി ഓർമ്മ.

സത്യമായിട്ടും എനിക്ക് മുഖ്യമന്ത്രിയാവണം, തമാശയല്ല; അന്ന് തൃഷ പറഞ്ഞത് ഇന്ന് വീണ്ടും വൈറലാവുന്നു

‘മരണത്തെ ഭയമില്ല. ആയുസ് തീര്‍ന്നാല്‍ മരിക്കും’; അറംപറ്റി അഭിമുഖത്തിലെ സന്തോഷിന്റെ വാക്കുകള്‍

മഹേഷ് ജെത് മലാനി (വലത്ത്)

രാജിവെച്ചില്ലെങ്കില്‍ മമതയെ പുറത്താക്കാന്‍ സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷന്‍ മഹേഷ് ജെത്മലാനി

ബംഗാൾ ആക്രമണങ്ങൾ: കർശന നടപടിക്ക് സുരക്ഷാ സേനയോട് തെര. കമ്മീഷൻ നിർദ്ദേശിച്ചു

കാറിന്റെ രഹസ്യ അറയിൽ രണ്ടേകാൽ കോടി രൂപ; മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമം, രണ്ടു പേർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.