Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ശ്രീശാന്തിനെ കുരുക്കിയത്‌ വമ്പന്മാരെ രക്ഷിക്കാനോ ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2013, 09:12 pm IST
in Cricket

കൊച്ചി: ഐപിഎല്‍ വാതുവയ്‌പ്പ്‌ അഴിമതിക്കേസില്‍ മലയാളി താരം ശ്രീശാന്തിനെ കുരുക്കിയത്‌ കേസിലെ മറ്റ്‌ വമ്പന്മാരെ രക്ഷിക്കാനെന്ന്‌ വ്യക്തമാവുന്നു. ഇതുവരെ അറസ്റ്റിലായതില്‍ ശ്രീശാന്തിന്‌ നേരെ മാത്രമാണ്‌ ഭീകരവാദികള്‍ക്കെതിരെ ഉപയോഗിക്കുന്ന മോക്ക നിയമപ്രകാരം കുറ്റം ചുമത്തിയിരിക്കുന്നത്‌. മോക്ക ഉപയോഗിക്കാന്‍ മാത്രമുള്ള എന്തു കുറ്റമാണ്‌ ശ്രീശാന്ത്‌ ചെയ്തതെന്ന ചോദ്യത്തിന്‌ ദല്‍ഹി പോലീസ്‌ കൃത്യമായി മറുപടി പറയുന്നില്ല.

മോക്ക ചാര്‍ത്തും മുമ്പ്‌ അറ്റോര്‍ണി ജനറലിന്റെയും മറ്റും നിയമോപദേശം തേടണമെന്ന വ്യവസ്ഥയും ദല്‍ഹി പോലീസ്‌ ഈ കേസില്‍ ലംഘിച്ചതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കല്‍ക്കരി ഖാനന അഴിമതിക്കേസില്‍ കേന്ദ്രമന്ത്രിയുടെ ബന്ധുവിന്റെ പക്കല്‍ നിന്നും സിബിഐ ഒരു കോടി 84 ലക്ഷം രൂപ കണ്ടെടുത്തിയിരുന്നു. ഇയാള്‍ക്കെതിരെ അന്ന്‌ മോക്ക ചാര്‍ജ്‌ ചെയ്യണമെന്ന്‌ സിബിഐ ആവശ്യപ്പെട്ടപ്പോള്‍ അറ്റോര്‍ണി ജനറല്‍ നിരുത്സാഹപ്പെടുത്തുകയായിരുന്നു. ഇത്രയും ചെറിയ തുകയുടെ ഇടപാട്‌ നടന്നത്‌ മോക്ക പോലൊരു നിയമത്തിന്റെ കീഴില്‍ കൊണ്ടുവന്നാല്‍ കോടതിയില്‍ നിലനില്‍ക്കില്ലെന്നായിരുന്നു അന്ന്‌ എജി പറഞ്ഞത്‌. ഇവിടെ ശ്രീശാന്തില്‍ നിന്നും അഞ്ചുലക്ഷം രൂപ കണ്ടെത്തിയെന്ന കാരണത്താലാണ്‌ മോക്ക ചാര്‍ജ്‌ ചെയ്തിരിക്കുന്നത്‌. കൂടാതെ രണ്ടുലക്ഷം രൂപയ്‌ക്ക്‌ സാധനങ്ങള്‍ വാങ്ങിയെന്നും പോലീസ്‌ പറയുന്നു. എന്നാല്‍ തന്നെയും ഒരു കോടിക്ക്‌ മുകളിലുള്ള കേസില്‍ ചാര്‍ജ്‌ ചെയ്യാത്ത മോക്ക എങ്ങനെ ശ്രീശാന്തിന്റെ പേരില്‍ ലക്ഷങ്ങളുടെ ഇടപാട്‌ നടത്തിയെന്ന്‌ കാട്ടി ചാര്‍ജ്‌ ചെയ്യുമെന്ന ചോദ്യത്തിനും ദല്‍ഹി പോലീസിന്‌ ഉത്തരമില്ല. മാത്രമല്ല, പത്തുലക്ഷം രൂപ കണ്ടെത്തിയെന്ന്‌ ആരോപിച്ച്‌ മോക്ക ചാര്‍ജ്‌ ചെയ്യുന്നതിന്‌ നിയമസാധുതയില്ലെന്നും നിയമവിദഗ്ധര്‍ പറയുന്നു.

ശ്രീശാന്തിനെ അറസ്റ്റ്‌ ചെയ്ത ഉടന്‍ ഐപിസി 420, 409 എന്നീ വകുപ്പുകള്‍ ചുമത്തിയാണ്‌ പോലീസ്‌ കേസെടുത്തത്‌. എന്നാല്‍ ഈ വകുപ്പുകള്‍ ചുമത്തണമെങ്കില്‍ കേസില്‍ ഇരയാക്കപ്പെട്ട വ്യക്തിയുടെ എഴുതി നല്‍കുന്ന പരാതി ഒഴിച്ചു കൂടാനാകാത്തതാണ്‌. ഈ പരാതി ലഭിക്കാതെയായിരുന്നു അറസ്റ്റും മറ്റ്‌ നടപടികളും മുന്നോട്ടു പോയത്‌. ഇനി രഹസ്യവിവരം ലഭിച്ചാല്‍ പോലും ഐപിഎല്‍ പോലുള്ള സ്വകാര്യസംരംഭത്തിനിടയില്‍ കയറി നടപടി സ്വീകരിക്കാന്‍ പോലീസിന്‌ അധികാരമില്ലെന്നും നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ ഉള്‍പ്പെടുത്തി എഫ്‌ഐആര്‍ തയ്യാറാക്കുന്നതില്‍ കാലതാമസം നേരിട്ടാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‌ രണ്ടു വര്‍ഷം വരെ തടവ്‌ ലഭിക്കാമെന്ന നിയമവും ദല്‍ഹി പോലീസ്‌ ലംഘിച്ചിരുന്നു. ശ്രീശാന്തിനെതിരെ എഫ്‌ഐആര്‍ തയ്യാറാക്കിയത്‌ വളരെ വൈകിയാണ്‌.

കേസില്‍ മറ്റാരെയൊക്കെയോ രക്ഷിക്കാനായി ശ്രീശാന്തിനെ ബലിയാടാക്കുകയാണെന്ന്‌ ഇതില്‍നിന്നൊക്കെ വ്യക്തമാണ്‌. കോടതിയില്‍ വിചാരണ പൂര്‍ത്തിയാകുമ്പോള്‍ കേസ്‌ നിലനില്‍ക്കില്ലെന്ന്‌ ദല്‍ഹി പോലീസിന്‌ നന്നായി അറിയാം. എന്നാല്‍ ശ്രീശാന്ത്‌ പുറത്തിറങ്ങുന്നതും മാധ്യമങ്ങളുമായി ബന്ധപ്പെടുന്നതും തങ്ങള്‍ക്ക്‌ അപകടമാണെന്ന്‌ മനസ്സിലാക്കിയ ചിലരാണ്‌ മോക്ക പ്രയോഗത്തിന്റെ പുറകില്‍. കേസില്‍ പിടിക്കപ്പെട്ട ഗുരുനാഥ്‌ മെയ്യപ്പന്‍, വിന്ദു ധാരാസിംഗ്‌ തുടങ്ങിയ പ്രമുഖര്‍ക്കെല്ലാം ജാമ്യം ലഭിക്കുന്ന വകുപ്പുകളിട്ട്‌ കേസെടുത്ത പോലീസ്‌ ശ്രീശാന്തിന്റെ കാര്യത്തില്‍ മാത്രം ഇല്ലാത്ത വകുപ്പുണ്ടാക്കി കേസെടുത്തിരിക്കുകയാണ്‌. വാതുവയ്‌പ്പുമായി ബന്ധപ്പെട്ട്‌ ഐപിഎല്ലില്‍ 45,000 കോടിരൂപയുടെ അഴിമതിയാണ്‌ നടക്കുന്നതെന്ന്‌ നേരത്തെ ആരോപണമുയര്‍ന്നതാണ്‌. അതിനാലാണ്‌ പുറത്തിറങ്ങാത്ത വിധം ആറുമാസത്തേക്കെങ്കിലും ശ്രീശാന്തിനെ തുറങ്കിലടയ്‌ക്കാനായി മോക്ക പോലൊരു നിയമം ഉപയോഗിച്ചിരിക്കുന്നത്‌. മാത്രമല്ല, മോക്ക ചാര്‍ജ്‌ ചെയ്യാന്‍ ദല്‍ഹി പോലീസിന്‌ അധികാരമില്ലെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

പ്രശാന്ത്‌ ആര്യ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുംഭമേളയിലെ വൈറൽ പെൺകുട്ടിക്ക് പോലീസ് സംരക്ഷണം; ഹൈക്കോടതി ഉത്തരവ് പെൺകുട്ടിയുടെ ഹർജിയെ തുടർന്ന്

Kerala

എൻഎസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ഗണേഷ് കുമാറിനെ പുറത്താക്കി: സുകുമാരന്‍ നായരുമായുള്ള ഭിന്നത മറനീക്കി പുറത്തു വരുന്നു

India

‘ബുർഖ, പർദ എന്നിവ അധഃപതിച്ച സമൂഹത്തിന്റെ ലക്ഷണമാണ്’: സംവിധായകൻ ഇംതിയാസ് അലി

Kerala

ശബരിമല സ്വർണക്കൊളള; പി.എസ് പ്രശാന്തും അംഗങ്ങളും പ്രതിപ്പട്ടികയിലേക്ക്, കൃത്യമായ ഗൂഢാലോചന സംശയിച്ച് എസ് ഐ ടി

India

 60 വർഷം മുമ്പ് മറാത്തി ജനതയുടെ അഭിമാനം സംരക്ഷിക്കാനായി രൂപീകരിച്ച പാർട്ടിയുടെ പാരമ്പര്യം ഞങ്ങൾ കാത്തു സൂക്ഷിക്കും- വൻ നീക്ക സൂചനയുമായി ഷിൻഡെ

പുതിയ വാര്‍ത്തകള്‍

17 കാരിക്ക് നേരെ പീഡനശ്രമം: സി.പി.എം പ്രവർത്തകൻ പോക്സോ കേസിൽ പിടിയിൽ

‘മലപ്പുറം ജില്ലാ വിഭജനമല്ല മലബാർ വികസനത്തിനായി കേന്ദ്രഭരണ പ്രദേശം തന്നെ വേണം’: വിശ്വഹിന്ദുപരിഷത്ത്

കപ്പലിനകത്ത് ‘ഐ ലൗ പാകിസ്ഥാന്‍’; കപ്പല്‍ശാലയില്‍ സുരക്ഷാ വീഴ്ച കേന്ദ്രം അന്വേഷിക്കുന്നു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ജിതിന്‍ ഭാസ്‌കറിന്റെ ഫോണ്‍ റീസെറ്റ് ചെയ്‌തെന്ന് കണ്ടെത്തി

ല​ണ്ട​ന് സ​മീ​പം ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഡ്രൈ​വ​ർ മ​രി​ച്ചു; എ​ൺ​പ​തി​ല​ധി​കം പേ​ർ​ക്ക് പ​രു​ക്ക്

ഫ്രാന്‍സ് നിങ്ങളെ സ്നേഹിക്കുന്നു; പ്രധാനമന്ത്രിക്ക് ഹിന്ദിയില്‍ യാത്രയയപ്പ് നല്‍കി മക്രോണ്‍

ഇന്നും കനത്ത മഴ, 3 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

രാജി വെക്കാമെന്ന് ഉദ്ധവ്, ബാലാസാഹേബിന്റെ ആശയധാര ഉപേക്ഷിച്ച് ഉദ്ധവ് കോൺഗ്രസിനും എൻസിപിക്കും ഒപ്പം പോയി, നെറ്റിയിലെ സിന്ദൂരം പോലും ഉപേക്ഷിച്ചു: ഷിൻഡെ

നാരീശക്തിയുടെ ദശകം; വികസിത ഭാരതത്തിന്റെ മുന്നേറ്റം

മലര്‍പ്പൊടിക്കാരന്റെ മധുര സ്വപ്‌നങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.