Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഐപിഎല്‍ ഉത്തരവ്‌ ആശങ്കയിലാക്കുന്നെന്ന്‌ മുരളീധരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2013, 10:17 pm IST
in Cricket

ബംഗളൂരു: ശ്രീലങ്കന്‍ താരങ്ങള്‍ക്ക്‌ ചെന്നൈയില്‍ വിലക്കേര്‍പ്പെടുത്തിയ ഐപിഎല്‍ നടപടിയില്‍ മുത്തയ്യ മുരളീധരന്‍ ആശങ്ക പ്രകടിപ്പിച്ചു. ശ്രീലങ്കയിലെ തമിഴര്‍ക്കെതിരായ ആക്രമണങ്ങളെ തുടര്‍ന്ന്‌ തമിഴ്‌നാട്ടിലുണ്ടായ രാഷ്‌ട്രീയസമ്മര്‍ദ്ദം വര്‍ധിച്ച സാഹചര്യത്തിലാണ്‌ ഐപിഎല്‍ ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ നിര്‍ബന്ധിതരായത്‌.

ഇന്ത്യയുടെ ഏതെങ്കിലുമൊരു ഭാഗത്ത്‌ കളിക്കുന്നതിന്‌ നിരോധനമേര്‍പ്പെടുത്തിയ ഈ ദിവസം ദുഃഖദിനമാണ്‌. താരങ്ങള്‍ക്ക്‌ സുരക്ഷയേര്‍പ്പെടുത്താന്‍ സാധിക്കില്ലെന്ന കാരണത്താല്‍ സര്‍ക്കാരാണ്‌ ഇങ്ങനെയൊരു തീരുമാനമെടുത്തിരിക്കുന്നത്‌. ഞങ്ങള്‍ക്ക്‌ അത്‌ ബോധ്യമുണ്ട്‌, ശ്രീലങ്കയുടെ മുന്‍ സ്പിന്നര്‍ കൂടിയായ മുരളീധരന്‍ മാധ്യമങ്ങളോട്‌ പറഞ്ഞു. താന്‍ റോയല്‍ ചലഞ്ചേഴ്സിനോട്‌ സംസാരിച്ചതായും അവര്‍ക്ക്‌ പ്രശ്നങ്ങളൊന്നുമില്ലെന്നും ചെന്നൈയിലല്ലാതെ നടക്കുന്ന മത്സരങ്ങളില്‍ കളിക്കാനാകുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

തനിക്ക്‌ സ്ഥാനചലനം സംഭവിച്ചതായി ഒരിക്കലും തോന്നിയിട്ടില്ലെന്ന്‌ ശ്രീലങ്കന്‍ തമിഴന്‍ കൂടിയായ മുരളീധരന്‍ പറഞ്ഞു. താന്‍ 20 വര്‍ഷം ലങ്കന്‍ ടീമിന്‌ വേണ്ടി കളിച്ചു. തമിഴനായതിന്റെ പേരില്‍ ഒരു പ്രശ്നവും നേരിടേണ്ടി വന്നിട്ടില്ല. പല പ്രശ്നങ്ങളും താന്‍ നേരിട്ടകാലത്ത്‌ ലങ്കന്‍ സര്‍ക്കാരും ക്രിക്കറ്റ്‌ ബോര്‍ഡും നല്ല പിന്തുണയാണ്‌ നല്‍കിയിട്ടുള്ളത്‌. നേരത്തെ ലങ്കയില്‍ തമിഴരും സിംഹളരും തമ്മില്‍ യുദ്ധം നടന്നിരുന്നു. എന്നാല്‍ ഇന്ന്‌ അവിടെ ജനങ്ങള്‍ സമാധാനപൂര്‍വം കഴിയുന്നു. ഇക്കാര്യം ഇന്ത്യയിലെ ബന്ധപ്പെട്ടവര്‍ക്ക്‌ നേരിട്ട്‌ ശ്രീലങ്കയിലെത്തി പരിശോധിക്കാം. കഴിഞ്ഞ കാലങ്ങളില്‍ നടന്നത്‌ എല്ലാവരും മറക്കണം. ലങ്കയിലെ ജനങ്ങള്‍ വീണ്ടുമൊരു യുദ്ധസാഹചര്യം ആഗ്രഹിക്കുന്നില്ല, മുരളീധരന്‍ വ്യക്തമാക്കി.

ചെന്നൈയില്‍ കളിക്കാന്‍ അനുവദിച്ചാല്‍ ഞങ്ങള്‍ തീര്‍ച്ചയായും കളിക്കും. ചെന്നൈ തനിക്ക്‌ രണ്ടാമത്തെ വീടാണ്‌. കാരണം തന്റെ ഭാര്യ മധിമലര്‍ ചെന്നൈയില്‍ നിന്നുമാണ്‌. ഇക്കാര്യത്തില്‍ തനിക്ക്‌ ഏറെ വൈകാരിക സാഹചര്യമാണുള്ളത്‌. രാഷ്‌ട്രീയത്തില്‍ തലയിടാന്‍ ആഗ്രഹിക്കുന്നില്ല. ക്രിക്കറ്റ്‌ കളി മാത്രമാണ്‌ തങ്ങളുടെ ജോലി. ക്രിക്കറ്റിലൂടെ ആരാധകരെ സന്തോഷിപ്പിക്കുക, അതു മാത്രമാണ്‌ ലക്ഷ്യമെന്നും മുരളീധരന്‍ പറഞ്ഞു.

2011ല്‍ മുംബൈയില്‍ നടന്ന ലോകകപ്പിന്‌ ശേഷമാണ്‌ മുത്തയ്യ മുരളീധരന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്‌. ഇപ്പോള്‍ നിരവധി 20 ട്വന്റി ലീഗ്‌ മത്സരങ്ങളില്‍ കളിച്ചുകൊണ്ടിരിക്കുന്നു. ഇതുവരെ ഐപിഎല്ലിലെ അഞ്ച്‌ സീസണുകളിലും മത്സരിച്ചിട്ടുണ്ട്‌. 2008-2010 കാലത്ത്‌ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‌ വേണ്ടിയും 2011ല്‍ കൊച്ചി ടാസ്കേഴ്സ്‌ കേരളയ്‌ക്കു വേണ്ടിയും 2012ല്‍ റോയല്‍ ചലഞ്ചേഴ്സ്‌ ബംഗളൂരിന്‌ വേണ്ടിയും മുരളീധരന്‍ കളിച്ചിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മധ്യപ്രദേശിൽ നദിയിൽ കുളിക്കാൻ പോയ ഏഴ് വയസ്സുകാരിയെ മുതല പിടികൂടി; ശരീരത്തിന്റെ പകുതി ഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെടുത്തു

India

പട്യാലയിലെ റെയിൽവേ ട്രാക്കിൽ മനുഷ്യബോംബ് പൊട്ടിത്തെറിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സ് ; എൻഐഎ അന്വേഷണം വേണമെന്ന് ആവശ്യം

India

ബംഗാള്‍ തെരഞ്ഞെടുപ്പിലൂടെ രാഷ്‌ട്രീയത്തിലേക്ക് ശക്തമായി തിരിച്ചെത്തി സ്മൃതി ഇറാനി

India

എസ്-400 മിസൈൽ സംവിധാനത്തിന്റെ നാലാമത്തെ യൂണിറ്റ് അടുത്ത മാസം ഇന്ത്യയ്‌ക്ക് റഷ്യയിൽ നിന്ന് ലഭിക്കും

India

ബിഹാർ, മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചു

പുതിയ വാര്‍ത്തകള്‍

വെളിച്ചെണ്ണ വില ഇടിഞ്ഞു, ലിറ്ററിന് 260 രൂപ, തേങ്ങാവിലയും ഇടിഞ്ഞു.

കനത്ത സുരക്ഷയിൽ പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് ; എല്ലാ കണ്ണുകളും ഭബാനിപുരിലേക്ക്, ടിഎംസിയും ബിജെപിയും തമ്മിലുള്ള പോരാട്ടം

കണക്കുകള്‍ കള്ളം പറയില്ല…പാക്കിസ്ഥാനില്‍ 393 ആണെങ്കില്‍ ഭാരതത്തിന്‍റേത് 95 മാത്രമെന്ന് കുമ്മനം രാജശേഖരൻ

ബംഗാളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ബുധനാഴ്ച, ബിജെപി മമതയെ വീഴ്‌ത്തുമോ?

വി ഡി സതീശനെ അനുകൂലിച്ച് കോഴിക്കോടും മലപ്പുറത്തും ഫ്ളക്സ്, ടൂര്‍ണമെന്റ് ജയിച്ചാല്‍ കപ്പ് വാങ്ങുന്നത് ക്യാപ്റ്റന്‍

നിതിന്‍രാജിന്റെ മരണം: ഡോ.റാം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി, നിതിന്‍ ഹണിട്രാപ്പ് കേസില്‍ പെട്ടിട്ടുണ്ടെന്നും ആരോപണം

‘ കേന്ദ്ര സേന അങ്ങ് പോകും , നിങ്ങൾ ഇവിടെ തന്നെ കാണും കുടുംബാംഗങ്ങളുടെ വിവരങ്ങൾ വരെ ഞങ്ങളുടെ കയ്യിലുണ്ട് ‘ ; പൊലീസുകാരെ ഭീഷണിപ്പെടുത്തി മമത

വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡിന്റെ പേരില്‍ തട്ടിപ്പ്: നഷ്ടമായത് 40 ലക്ഷം രൂപ

ത്രിപുരയിലെ ജനങ്ങൾ ആദ്യമായി ഇലക്ട്രോണിക്ക് ട്രാഫിക് സിഗ്നൽ കാണുന്നത് ബിജെപി അധികാരത്തിൽ വന്ന ശേഷം ; ബംഗാളും മാറും മെയ് 4 മുതൽ

ഏക സിവിൽനിയമം: മധ്യപ്രദേശിൽ സമിതി രൂപീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.