Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വന്‍ സ്ഫോടകവസ്തു ശേഖരം പിടികൂടി; കേന്ദ്രം ഉടമ ഒളിവില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2013, 10:08 pm IST
in Kollam

പുനലൂര്‍: കൊല്ലം ജില്ലയിലെ കടയ്‌ക്കലില്‍ ഇന്നലെ ഉച്ചയോടെ പോലീസ്‌ നടത്തിയ റെയ്ഡില്‍ പടക്കനിര്‍മ്മാണ കേന്ദ്രത്തില്‍ നിന്നും ഉഗ്രശേഷിയുള്ള അഞ്ഞൂറുകിലോ സ്ഫോടകവസ്തുക്കള്‍ പിടികൂടി.

ജില്ലയിലെ തന്നെ പത്തനാപുരം മാലൂരില്‍ പടക്കനിര്‍മ്മാണ കേന്ദ്രത്തിന്‌ തീപിടിച്ച്‌ മൂന്നുപേര്‍ മരിച്ചതിനെത്തുടര്‍ന്ന്‌ പടക്കനിര്‍മാതാക്കളെല്ലാം താല്‍ക്കാലികമായി എങ്കിലും നിര്‍മ്മാണം കുറച്ചുവച്ചപ്പോഴും ഓടിനടന്ന്‌ വെടിക്കെട്ട്‌ നടത്തിവന്ന കോട്ടുക്കല്‍ ദേവദാസിന്റെ അനധികൃത പടക്കനിര്‍മ്മാണ കേന്ദ്രത്തില്‍ നിന്നുമാണ്‌ ഉഗ്രശേഷിയുള്ള പടക്കനിര്‍മ്മാണ സാമഗ്രികളും മരുന്നും കണ്ടെത്തിയത്‌. മലനട വെടിക്കെട്ട്‌ അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപെട്ട ആളാണ്‌ കോട്ടുക്കല്‍ ദേവദാസ്‌. ഇതിനെത്തുടര്‍ന്ന്‌ ദേവദാസിന്റെ നിര്‍മ്മാണ ലൈസന്‍സ്‌ നഷ്ടപ്പെട്ടിരുന്നു. ഏറെനാളായി ലൈസന്‍സ്‌ വീണ്ടെടുക്കാനുള്ള ശ്രമത്തിനൊടുവില്‍ ചെറിയ രീതിയില്‍ പടക്കം സൂക്ഷിക്കാനുള്ള ലൈസന്‍സ്‌ സമ്പാദിച്ചിരുന്നു. എന്നാല്‍ ദേവദാസിന്റെ മകന്‍ മണികണ്ഠന്‍ കടയ്‌ക്കലില്‍ ആറ്റിറമ്പത്ത്‌ നടത്തിവന്ന അനധികൃത നിര്‍മ്മാണ കേന്ദ്രത്തില്‍ നടത്തിയ റെയ്ഡിലാണ്‌ വന്‍ സ്ഫോടകശേഖരം പിടികൂടിയത്‌.

അടുത്ത ദിവസങ്ങളിലായി നടത്തേണ്ടിയിരുന്ന വെടിക്കെട്ടുകളുടെ ഒരുക്കങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന നെയ്യാറ്റിന്‍കര കോട്ടുക്കല്‍ നിവാസികളായ മൂന്നു തൊഴിലാളികളേയും പോലീസ്‌ അറസ്റ്റു ചെയ്തിട്ടുണ്ട്‌. ലൈസന്‍സ്‌ വീണ്ടെടുക്കാനുള്ള ശ്രമത്തിനിടെ പോലീസ്‌ ഉദ്യോഗസ്ഥരുമായി ഉള്ള അസ്വാരസ്യങ്ങളാണ്‌ ഇപ്പോള്‍ സ്ഫോടകശേഖരം പിടികൂടാന്‍ ഇടയാക്കിയതെന്നും പറയപ്പെടുന്നുണ്ട്‌. പടക്കനിര്‍മ്മാതാക്കളില്‍ നിന്നും മാസപ്പടി പറ്റുന്ന പോലീസ്‌ പലപ്പോഴും കണ്ണടയ്‌ക്കുമ്പോള്‍ അനുമതിയുള്ളതിലും ഏറെ സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്നതാണ്‌ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്നത്‌. ജില്ലയില്‍ അംഗീകൃത ലൈസന്‍സികള്‍ അഞ്ചെണ്ണം മാത്രമാണുള്ളതെങ്കിലും അനധികൃതമായി പടക്കനിര്‍മ്മാണം നടത്തുകയും വെടിക്കെട്ട്‌ നടത്തുകയും ചെയ്യുന്നവര്‍ ഏറെയാണ്‌. എന്നാല്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കേണ്ട ഉദ്യോഗസ്ഥര്‍ കാശിനു മുന്നില്‍ മുട്ടുമടക്കുമ്പോള്‍ ജില്ലയില്‍ ഇനിയും വെടിക്കെട്ട്‌ അപകടങ്ങളേറും.
ലൈസന്‍സികള്‍ നിബന്ധന പാലിക്കാത്തതും അപകടത്തിന്റെ തോത്‌ വര്‍ധിപ്പിക്കുകയാണ്‌. ഇത്തരം നിര്‍മ്മാണ കേന്ദ്രങ്ങളില്‍ മാസത്തില്‍ ഒരിക്കലെങ്കിലും പരിശോധന നടത്തണമെന്നിരിക്കെ മാസപ്പടി വാങ്ങി അപകടം നടക്കുമ്പോള്‍ മാത്രം പേരിന്‌ പ്രഹസന റെയ്ഡ്‌ നടത്തി പോകുന്ന രീതിയാണ്‌ അധികൃതര്‍ പുലര്‍ത്തുന്നത്‌.

ഒരുലൈസന്‍സിയുടെ കീഴില്‍ 500 കിലോ വെടിമരുന്ന്‌ സൂക്ഷിക്കാനാണ്‌ അനുമതി. എന്നാല്‍ അടുത്ത മൂന്നുമാസങ്ങള്‍ കേരളത്തിലെ ഹൈന്ദവ ക്ഷേത്രങ്ങളില്‍ ഉത്സവകാലമാണ്‌ എന്നതിനാല്‍ ഇത്തരക്കാര്‍ക്ക്‌ ചാകരയാണ്‌. അനുവദിച്ചതിലും എത്രയോഅധികം വെടിക്കോപ്പുകളാണ്‌ ഇവര്‍ കൈവശം വച്ചിരിക്കുന്നത്‌ എന്നത്‌ സ്ഫോടനം നടന്നുകഴിഞ്ഞു മാത്രമെ പുറംലോകം അറിയുകയുള്ളു എന്നതാണ്‌ സത്യമെന്നിരിക്കെ കര്‍ശന നിയന്ത്രണങ്ങളും അന്വേഷണങ്ങളും മാത്രമാണ്‌ ഈ വിഷയത്തിന്റെ ശാശ്വത പരിഹാരം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദുരന്തഭൂമിയായി വീണ്ടും വയനാട്; ഭരണസംവിധാനങ്ങള്‍ കണ്ണടച്ചു, ജിഎസ്ഐ, പിഡബ്ല്യൂഡി റിപ്പോര്‍ട്ടുകള്‍ അവഗണിച്ചത് ദുരന്തകാരണം

Main Article

പശ്ചിമേഷ്യയില്‍ ഭാരതത്തിന്റെ സാമ്പത്തിക നയതന്ത്രത്തിന്റെ പുതിയ ഭൂപടം

Editorial

പിഎസ്സിയെ ഇങ്ങനെ തീറ്റിപ്പോറ്റരുത്

Article

ഡെ കെയറുകള്‍ പഠിക്കട്ടെ സ്നേഹത്തിന്റെ പാഠം

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.