Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കായലില്‍ പൊലിയുന്ന ജീവിതങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2013, 10:01 pm IST
in Vicharam

നദികളും കടലും കായലുകളുമെല്ലാം കേരളത്തെ ‘ദൈവത്തിന്റെ സ്വന്തം നാടാ’ക്കുന്നതില്‍ മുഖ്യപങ്കാണ്‌ വഹിക്കുന്നത്‌. എന്നാല്‍ ഇവ സങ്കടകരമാകുന്ന കാഴ്ചകളാണ്‌ ഇപ്പോള്‍ ഒരുങ്ങുന്നതെന്ന്‌ പറയേണ്ടിയിരിക്കുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ ശനിയാഴ്ച പുന്നമടക്കായലിലുണ്ടായ ദുരന്തം. വിനോദസഞ്ചാരത്തിനായി തമിഴ്‌നാട്ടില്‍ നിന്നെത്തിയ 63 അംഗ സംഘത്തിലെ നാലുപേരുടെ ജീവനാണ്‌ പുന്നമടക്കായലില്‍ നഷ്ടപ്പെട്ടത്‌. ശനിയാഴ്ച 11.45നു പുന്നമട കുരിശടി ജെട്ടിക്കു സമീപമായിരുന്നു ദുരന്തം. ചെന്നൈ ഹിയറിങ്‌ എയ്ഡ്‌ സെന്ററിലെ ജീവനക്കാരും കുടുംബാംഗങ്ങളുമടങ്ങിയ സംഘം രാവിലെ തിരുവനന്തപുരം മെയിലില്‍ എറണാകുളത്തെത്തി അവിടെ നിന്നു പതിനൊന്നരയോടെയാണു പുന്നമട കുരിശടി ജെട്ടിയിലെത്തിയത്‌. ‘ലില്ലി ഡാര്‍ളിങ്‌’ എന്ന ബോട്ടിലാണു സംഘത്തിനു യാത്ര ഒരുക്കിയിരുന്നത്‌. ജെട്ടിയില്‍ നിര്‍ത്തിയിട്ടിരുന്ന ‘ആതിര എന്ന ബോട്ടിലൂടെ യാത്രാ ബോട്ടിലേക്കു കയറുകയായിരുന്നു സംഘം.
ഇരുപത്തഞ്ചോളം പേര്‍ ആതിരയുടെ ഇടനാഴിയിലൂടെ നടന്നു ലില്ലി ഡാര്‍ങ്ങിലേക്കു കയറാന്‍ ശ്രമിക്കുന്നതിനിടെ ഭാരം താങ്ങാനാകാതെ ആതിര മറിയുകയായിരുന്നു. മറ്റു ബോട്ടുകളിലെ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന്‌ ഉടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. അഗ്നിശമനസേനയും പൊലീസും റവന്യു, ആരോഗ്യ വകുപ്പ്‌ ഉദ്യോഗസ്ഥരും വൈകാതെ സ്ഥലത്തെത്തി.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഇല്ലാസയാത്രയ്‌ക്കിടെ പതിനേഴ്പേരാണ്‌ മരണപ്പെട്ടത്‌. ഇരുപത്‌ അപകടങ്ങളുണ്ടായി. ആയിരക്കണക്കിന്‌ ഹൗസ്ബോട്ടുകളാണ്‌ ആലപ്പുഴ, കോട്ടയം ജില്ലകളില്‍ വിനോദസഞ്ചാരികളെയുംകാത്ത്‌ ഒരുങ്ങിനില്‍ക്കുന്നത്‌. ഇവയില്‍ പലതിനും ലൈസന്‍സില്ല. പലിശീലനം നേടിയ ജീവനക്കാരില്ല. കായല്‍ മലിനീകരണം തടയാനുള്ള സംവിധാനമില്ല. ബോട്ടുകള്‍ പലതും കൂട്ടിയിടിക്കുന്നതും നിത്യസംഭവങ്ങളാണ്‌. ബോട്ടുകള്‍ മുങ്ങുന്നതും തീപിടിക്കുന്നതും പതിവുകാഴ്ചയാണ്‌. ഓരോ സംഭവം നടക്കുമ്പോഴും മന്ത്രിമാരും രാഷ്‌ട്രീയ നേതാക്കളും ഓടിയെത്തും. ഉറപ്പുകളും പദ്ധതികളും ഉണ്ടാകും. അവയൊക്കെ പൊടിതട്ടിയെടുക്കുന്നത്‌ അടുത്ത ദുരന്തം സംഭവിക്കുമ്പോള്‍ മാത്രമാണ്‌. ദാരുണമായ സംഭവമായിരുന്നു തട്ടേക്കാട്‌ ദുരന്തം. അന്നും സുരക്ഷാക്രമീകരണങ്ങളെക്കുറിച്ച്‌ വാചാലരായി. അത്‌ പിന്നെ കേട്ടത്‌ തേക്കടിയില്‍ അപകടം സംഭവിച്ചപ്പോഴാണ്‌. ഇപ്പോഴിതാ ഹൗസ്ബോട്ട്‌ ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടിക്ക്‌ ഒരുങ്ങുന്നതായി ധാരണപരത്തുന്നു. സുരക്ഷാ നടപടികള്‍ എടുത്തില്ലെങ്കില്‍ ബോട്ടിന്റെ ലൈസന്‍സ്‌ റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ കൈക്കൊള്ളാനാണ്‌ തുറമുഖ വകുപ്പ്‌ ഉദ്യോഗസ്ഥര്‍ ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ തീരുമാനിച്ചിരിക്കുന്നതത്രെ. പരിശോധനകള്‍ കര്‍ശനമായി നടപ്പാക്കാനും തീരുമാനമായെന്ന്‌ പറയുന്നു.

എല്ലാ ഹൗസ്ബോട്ടുകളിലും ലൈഫ്ജാക്കറ്റ്‌ പോലുള്ള സുരക്ഷാ ഉപകരണങ്ങള്‍ ഉണ്ടായിരിക്കണം. കൂടാതെ എത്ര ബോട്ടു ജെട്ടികള്‍ ഉണ്ടെന്നു കണ്ടെത്താന്‍ സംഘത്തെ നിയോഗിക്കും. ഓട്ടോ, ടാക്സി സ്റ്റാന്‍ഡ്‌ പോലെ ഒരു ഹൗസ്ബോട്ടിന്‌ ഒരു ജെട്ടിയില്‍ നിന്നു മാത്രമേ ആളുകളെ കയറ്റാവു എന്ന നിയമം കൊണ്ടുവരും. ഇതു കൂടാതെ ഹൗസ്ബോട്ട്‌ ജീവനക്കാര്‍ക്കും ഉടമകള്‍ക്കുമായി അപകടമുണ്ടായാല്‍ നേരിടേണ്ടതുള്‍പ്പെടെയുള്ള പ്രത്യേക ക്ലാസുകള്‍ നടത്തും. മാര്‍ച്ച്‌ 8 മുതല്‍ ക്ലാസ്‌ തുടങ്ങും. ക്ലാസില്‍ പങ്കെടുക്കാത്തവര്‍ക്ക്‌ ലൈസന്‍സ്‌ പുതുക്കി നല്‍കില്ലെന്നും തീരുമാനമെടുത്തിരിക്കുകയാണ്‌. ഹൗസ്ബോട്ടുകളുടെ ചാകര തുടങ്ങിയിട്ട്‌ വര്‍ഷങ്ങളായി. മത്സ്യബന്ധനത്തിന്‌ ഉപയോഗിക്കുന്ന ബോട്ടുകള്‍പോലും തട്ടിക്കൂട്ടി വിനോദസഞ്ചാരികളെ കാത്തുകിടക്കുന്നു. കായലുകളുടെ ശേഷിയും ബോട്ടുകളുടെ സൗകര്യവും സംവിധാനവുമൊന്നും നോക്കാതെ അവയെ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചതിന്റെ പിന്നില്‍ വന്‍ നിക്ഷിപ്ത താല്‍പര്യങ്ങളായിരുന്നില്ലേ. ഹൗസ്ബോട്ടുകളുടെ കാര്യത്തില്‍ എന്തുകൊണ്ട്‌ ഇതുവരെ നിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കിയില്ല എന്ന ചോദ്യമാണ്‌ പ്രസക്തം. ഇനിയെങ്കിലും ഇതിന്‌ കാലവിളംബം സംഭവിച്ചുകൂടാ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

പുതിയ വാര്‍ത്തകള്‍

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.