Saturday, May 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കായലില്‍ പൊലിയുന്ന ജീവിതങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2013, 10:01 pm IST
in Vicharam

നദികളും കടലും കായലുകളുമെല്ലാം കേരളത്തെ ‘ദൈവത്തിന്റെ സ്വന്തം നാടാ’ക്കുന്നതില്‍ മുഖ്യപങ്കാണ്‌ വഹിക്കുന്നത്‌. എന്നാല്‍ ഇവ സങ്കടകരമാകുന്ന കാഴ്ചകളാണ്‌ ഇപ്പോള്‍ ഒരുങ്ങുന്നതെന്ന്‌ പറയേണ്ടിയിരിക്കുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ ശനിയാഴ്ച പുന്നമടക്കായലിലുണ്ടായ ദുരന്തം. വിനോദസഞ്ചാരത്തിനായി തമിഴ്‌നാട്ടില്‍ നിന്നെത്തിയ 63 അംഗ സംഘത്തിലെ നാലുപേരുടെ ജീവനാണ്‌ പുന്നമടക്കായലില്‍ നഷ്ടപ്പെട്ടത്‌. ശനിയാഴ്ച 11.45നു പുന്നമട കുരിശടി ജെട്ടിക്കു സമീപമായിരുന്നു ദുരന്തം. ചെന്നൈ ഹിയറിങ്‌ എയ്ഡ്‌ സെന്ററിലെ ജീവനക്കാരും കുടുംബാംഗങ്ങളുമടങ്ങിയ സംഘം രാവിലെ തിരുവനന്തപുരം മെയിലില്‍ എറണാകുളത്തെത്തി അവിടെ നിന്നു പതിനൊന്നരയോടെയാണു പുന്നമട കുരിശടി ജെട്ടിയിലെത്തിയത്‌. ‘ലില്ലി ഡാര്‍ളിങ്‌’ എന്ന ബോട്ടിലാണു സംഘത്തിനു യാത്ര ഒരുക്കിയിരുന്നത്‌. ജെട്ടിയില്‍ നിര്‍ത്തിയിട്ടിരുന്ന ‘ആതിര എന്ന ബോട്ടിലൂടെ യാത്രാ ബോട്ടിലേക്കു കയറുകയായിരുന്നു സംഘം.
ഇരുപത്തഞ്ചോളം പേര്‍ ആതിരയുടെ ഇടനാഴിയിലൂടെ നടന്നു ലില്ലി ഡാര്‍ങ്ങിലേക്കു കയറാന്‍ ശ്രമിക്കുന്നതിനിടെ ഭാരം താങ്ങാനാകാതെ ആതിര മറിയുകയായിരുന്നു. മറ്റു ബോട്ടുകളിലെ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന്‌ ഉടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. അഗ്നിശമനസേനയും പൊലീസും റവന്യു, ആരോഗ്യ വകുപ്പ്‌ ഉദ്യോഗസ്ഥരും വൈകാതെ സ്ഥലത്തെത്തി.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഇല്ലാസയാത്രയ്‌ക്കിടെ പതിനേഴ്പേരാണ്‌ മരണപ്പെട്ടത്‌. ഇരുപത്‌ അപകടങ്ങളുണ്ടായി. ആയിരക്കണക്കിന്‌ ഹൗസ്ബോട്ടുകളാണ്‌ ആലപ്പുഴ, കോട്ടയം ജില്ലകളില്‍ വിനോദസഞ്ചാരികളെയുംകാത്ത്‌ ഒരുങ്ങിനില്‍ക്കുന്നത്‌. ഇവയില്‍ പലതിനും ലൈസന്‍സില്ല. പലിശീലനം നേടിയ ജീവനക്കാരില്ല. കായല്‍ മലിനീകരണം തടയാനുള്ള സംവിധാനമില്ല. ബോട്ടുകള്‍ പലതും കൂട്ടിയിടിക്കുന്നതും നിത്യസംഭവങ്ങളാണ്‌. ബോട്ടുകള്‍ മുങ്ങുന്നതും തീപിടിക്കുന്നതും പതിവുകാഴ്ചയാണ്‌. ഓരോ സംഭവം നടക്കുമ്പോഴും മന്ത്രിമാരും രാഷ്‌ട്രീയ നേതാക്കളും ഓടിയെത്തും. ഉറപ്പുകളും പദ്ധതികളും ഉണ്ടാകും. അവയൊക്കെ പൊടിതട്ടിയെടുക്കുന്നത്‌ അടുത്ത ദുരന്തം സംഭവിക്കുമ്പോള്‍ മാത്രമാണ്‌. ദാരുണമായ സംഭവമായിരുന്നു തട്ടേക്കാട്‌ ദുരന്തം. അന്നും സുരക്ഷാക്രമീകരണങ്ങളെക്കുറിച്ച്‌ വാചാലരായി. അത്‌ പിന്നെ കേട്ടത്‌ തേക്കടിയില്‍ അപകടം സംഭവിച്ചപ്പോഴാണ്‌. ഇപ്പോഴിതാ ഹൗസ്ബോട്ട്‌ ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടിക്ക്‌ ഒരുങ്ങുന്നതായി ധാരണപരത്തുന്നു. സുരക്ഷാ നടപടികള്‍ എടുത്തില്ലെങ്കില്‍ ബോട്ടിന്റെ ലൈസന്‍സ്‌ റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ കൈക്കൊള്ളാനാണ്‌ തുറമുഖ വകുപ്പ്‌ ഉദ്യോഗസ്ഥര്‍ ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ തീരുമാനിച്ചിരിക്കുന്നതത്രെ. പരിശോധനകള്‍ കര്‍ശനമായി നടപ്പാക്കാനും തീരുമാനമായെന്ന്‌ പറയുന്നു.

എല്ലാ ഹൗസ്ബോട്ടുകളിലും ലൈഫ്ജാക്കറ്റ്‌ പോലുള്ള സുരക്ഷാ ഉപകരണങ്ങള്‍ ഉണ്ടായിരിക്കണം. കൂടാതെ എത്ര ബോട്ടു ജെട്ടികള്‍ ഉണ്ടെന്നു കണ്ടെത്താന്‍ സംഘത്തെ നിയോഗിക്കും. ഓട്ടോ, ടാക്സി സ്റ്റാന്‍ഡ്‌ പോലെ ഒരു ഹൗസ്ബോട്ടിന്‌ ഒരു ജെട്ടിയില്‍ നിന്നു മാത്രമേ ആളുകളെ കയറ്റാവു എന്ന നിയമം കൊണ്ടുവരും. ഇതു കൂടാതെ ഹൗസ്ബോട്ട്‌ ജീവനക്കാര്‍ക്കും ഉടമകള്‍ക്കുമായി അപകടമുണ്ടായാല്‍ നേരിടേണ്ടതുള്‍പ്പെടെയുള്ള പ്രത്യേക ക്ലാസുകള്‍ നടത്തും. മാര്‍ച്ച്‌ 8 മുതല്‍ ക്ലാസ്‌ തുടങ്ങും. ക്ലാസില്‍ പങ്കെടുക്കാത്തവര്‍ക്ക്‌ ലൈസന്‍സ്‌ പുതുക്കി നല്‍കില്ലെന്നും തീരുമാനമെടുത്തിരിക്കുകയാണ്‌. ഹൗസ്ബോട്ടുകളുടെ ചാകര തുടങ്ങിയിട്ട്‌ വര്‍ഷങ്ങളായി. മത്സ്യബന്ധനത്തിന്‌ ഉപയോഗിക്കുന്ന ബോട്ടുകള്‍പോലും തട്ടിക്കൂട്ടി വിനോദസഞ്ചാരികളെ കാത്തുകിടക്കുന്നു. കായലുകളുടെ ശേഷിയും ബോട്ടുകളുടെ സൗകര്യവും സംവിധാനവുമൊന്നും നോക്കാതെ അവയെ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചതിന്റെ പിന്നില്‍ വന്‍ നിക്ഷിപ്ത താല്‍പര്യങ്ങളായിരുന്നില്ലേ. ഹൗസ്ബോട്ടുകളുടെ കാര്യത്തില്‍ എന്തുകൊണ്ട്‌ ഇതുവരെ നിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കിയില്ല എന്ന ചോദ്യമാണ്‌ പ്രസക്തം. ഇനിയെങ്കിലും ഇതിന്‌ കാലവിളംബം സംഭവിച്ചുകൂടാ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിൽ 42,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ യുഎഇ; ഇന്ത്യയ്‌ക്ക് എണ്ണയും പാചകവാതകവും ദീര്‍ഘാകാലത്തേക്ക് കിട്ടാനുള്ള സംവിധാനമുണ്ടാക്കി

India

ഇന്ത്യന്‍ റെയില്‍വേയെ അഭിനന്ദിച്ച് ബ്രിട്ടീഷ് ദമ്പതികള്‍, രണ്ട് മാസം പ്രായമുള്ള കുഞ്ഞിനൊപ്പം യാത്ര ചെയ്യാന്‍ ഇന്ത്യയിലെ ട്രെയിനുകള്‍ മികച്ച മാര്‍ഗ്ഗം

India

ഒടുവില്‍ ആ അമേരിക്കന്‍ കടലും നീന്തിക്കടന്ന് അദാനി…രാഹുല്‍ ഗാന്ധി, അദാനിയെ വീഴ്‌ത്താന്‍ നിങ്ങള്‍ക്കാവില്ല…

India

ഇന്ത്യ 114 റഫാല്‍ യുദ്ധവിമാനം വാങ്ങും, ഇതിനുള്ള നിര്‍ദേശാഭ്യര്‍ത്ഥന പ്രതിരോധമന്ത്രാലയം ഒപ്പുവെച്ചു, മോദി ഫ്രാന്‍സിലേക്ക് പുറപ്പെടും മുന്‍പ് നീക്കം

ശങ്കരാചാര്യര്‍ക്ക് കടന്നല്‍ കുത്തേല്‍ക്കുന്ന വ്യാജമായി സൃഷ്ടിച്ച എഐ ചിത്രം
India

യോഗിയെ എതിര്‍ക്കുന്ന ശങ്കരാചാര്യര്‍ക്ക് നേരെ കടന്നലാക്രമണം; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് എഐ ചിത്രം 

പുതിയ വാര്‍ത്തകള്‍

ഭാര്യയെ മര്‍ദ്ദിച്ച പൊലീസുകാരന്‍ പ്രശ്‌ന പരിഹാരത്തിന് എത്തിയ സി പി ഒയെ കുത്തി, സംഭവം തിരുവനന്തപുരത്ത്

പ്രധാനമന്ത്രി മോദിയാണ് ഈ രാജ്യം ഭരിക്കുന്നത്, ആഗോള സാഹചര്യം അദ്ദേഹത്തിന് നന്നായി മനസ്സിലാകും ; മോദിയെ പിന്തുണച്ച് സയ്യിദ് നസീറുദ്ദീൻ ചിഷ്തി

വെള്ളിയാഴ്‌ച്ച നിസ്ക്കാരത്തിനായി നിരത്തിലിറങ്ങി ഇസ്ലാമിസ്റ്റുകൾ ; തടഞ്ഞ് ബംഗാൾ പൊലീസ് , റോഡുകളിലെ നിസ്ക്കാരം ഞങ്ങളുടെ ആചാരമാണെന്ന് ജിഹാദികൾ

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.