Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇങ്ങനെ പോയാല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2012, 09:49 pm IST
in Vicharam

ഹിന്ദുവിന്‌ വര്‍ഗ്ഗീയ വാദിയാകാനാകില്ല, കാരണം ഹിന്ദു സംഹിത പഠിപ്പിക്കുന്നത്‌ മതേതരത്വം, സഹിഷ്ണുത, സാഹോദര്യം, മാനവികത തുടങ്ങിയ ഉന്നത മൂല്യങ്ങളാണ്‌. അന്യമത വിശ്വാസികളെ ഇവിടെ വേരുറപ്പിക്കാനും വളരാനുമുള്ള സാഹചര്യങ്ങള്‍ ലഭ്യമാക്കിയത്‌ ഹിന്ദു സമൂഹം തന്നെയാണ്‌. ആകാശത്തു നിന്നും പതിക്കുന്ന മഴത്തുള്ളികള്‍ വിവിധ കൈവഴി കളിലൂടെ സഞ്ചരിച്ചു മഹാസാഗരത്തില്‍ എത്തിച്ചേരുന്നകണക്ക്‌, വിശ്വാസപ്രമാണ മേതായാലും വിവിധ ചിന്താധാരയിലൂടെ സഞ്ചരിച്ച്‌ സകലരും മഹാസാഗരം കണക്കെ പരബ്രഹ്മത്തില്‍ എത്തിച്ചേരുന്നു. എന്നാണ്‌ ഉപനിഷത്ത്‌ വചനം ഉത്ബോധിപ്പിക്കുന്നത്‌.
അല്ലാതെ സ്വര്‍ഗ്ഗരാജ്യം ഞങ്ങളിലൂടെ മാത്രം അവിടേക്കുള്ള കവാടത്തിന്റെ താക്കോല്‍ ഞങ്ങളുടെ കൈയ്യില്‍ മാത്രം, അതുകൊണ്ട്‌ എല്ലാ പാപികളും വരുവിന്‍ ഞങ്ങള്‍ സ്വര്‍ഗ്ഗത്തിലേക്കയക്കാം എന്നോ, അവിശ്വാസികളെ കാണുന്നിടത്തുവച്ചു നശിപ്പിക്കണമെന്നോ ഹിന്ദുസംഹിത പഠിപ്പിക്കുന്നില്ല, വിശ്വസിക്കുന്നില്ല പ്രചരിപ്പിക്കുന്നില്ല നാലാള്‍ കൂടുന്നിടത്ത്‌ സൗജന്യ ലഘു ലേഖകളുമായി കടന്നുചെല്ലുന്നില്ല, കവലകള്‍ തോറും ശബ്ദമാലിന്യമുണ്ടാക്കുന്നില്ല, വീടുകള്‍ തോറും കയറിയിറങ്ങി പ്രാര്‍ത്ഥനാഭാസം നടത്തുന്നില്ല, ശാസനകള്‍ അനുസരിക്കാത്തവരെ ഊരുവിലക്കുന്നില്ല, അവരുടെ മൃതശരീരത്തിനോട്‌ അപമര്യാദ കാട്ടുന്നില്ല, തെമ്മാടിക്കുഴിയില്‍ സംസ്കരിക്കുന്നില്ല. മിറച്ച്‌ വ്യത്യസ്ത വിശ്വാസികളെ പോലും ബഹുമാനിക്കുന്നു, അംഗീകരിക്കുന്നു. എന്തിനേറെ നാസ്തികനു പോലും ഹിന്ദു സംസ്കൃതിയില്‍ ഇടമുണ്ട്‌. ഭഗവാന്‍ ശ്രീകൃഷ്ണന്‍, അര്‍ജ്ജുനന്‌ ഗീതോപദേശം നല്‍കി, അവസാനം എന്താണ്‌ പറഞ്ഞതെന്നു നോക്കുക!. ഞാന്‍ പറഞ്ഞ ഈ വസ്തുതകള്‍, അതുകൊണ്ട്‌ മാത്രം നീ അനുസരിക്കണമെന്നില്ല, സ്വയം ചിന്തിച്ച്‌ മനനം ചെയ്തു ഉത്തമമെന്നു തോന്നിയാല്‍ മാത്രം സ്വീകരിച്ചാല്‍ മതി. തീരുമാനം നിന്റേതാണ്‌. വ്യക്തിക്ക്‌ ഇത്രത്തോളം സ്വാതന്ത്ര്യമനുവദിച്ചിട്ടുള്ള, അന്യനെ ഇത്രത്തോളം പരിഗണിച്ചിട്ടുള്ള വിശ്വാസത്തിലെടുത്തിട്ടുള്ള വേറൊരു വിശ്വാസപ്രമാണം ഈ ഭൂമുഖത്തു നിലവിലില്ല, ഇന്നുവരെ ആവിര്‍ഭവിച്ചിട്ടില്ല. ഇതിന്റെ മഹത്വം മനസിലാക്കണമെങ്കില്‍ മറ്റു ചില മതഗ്രന്ഥങ്ങള്‍ സ്വന്തം അനുയായികള്‍ക്ക്‌ നല്‍കുന്ന ഉത്ബോധനങ്ങള്‍ കൂടി അറിയണം. നിലനില്‍പു വേണമെങ്കില്‍ ഇതൊക്കെ നീ ചെയ്യണം. നിങ്ങള്‍ പൊരുതിയില്ലെങ്കില്‍ അവിടുന്നു നിങ്ങളെ കഠിനമായി ശിക്ഷിക്കും. നിങ്ങള്‍ക്കു പകരം വേറെ ആളെ വയ്‌ക്കും. ഇതൊക്കെ ചെയ്യണം എന്ന്‌ പറഞ്ഞിരിക്കുന്നത്‌ ഏതൊക്കെ എന്നറിയുമ്പോഴാണ്‌ മനുഷ്യ മനസാക്ഷി മരവിക്കുന്നത്‌.

ഇന്നുവരെ ഹിന്ദു, അന്യമത വിശ്വാസി ആണെന്ന കാരണത്താല്‍ സഹജീവിയെ ഉപദ്രവിച്ചിട്ടില്ല. വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട ഗുജറാത്ത്‌ കലാപത്തിനു പോലും തിരികൊളുത്തിയതു ഗോദ്രസംഭവമാണെന്ന വസ്തുത തല്‍പര കക്ഷികള്‍ സൗകര്യ പൂര്‍വ്വം വിസ്മരിക്കുന്നു, എങ്കിലും അതാണു സത്യം. സ്വാമി ലക്ഷ്മണാനന്ദയുടേയും സന്യാസിനികളുടേയും വധമാണ്‌, ഗുജറാത്ത്‌ കലാപത്തിനു പിന്നിലുള്ളതെന്ന്‌ ഇന്ന്‌ പകല്‍ പോലെ വെളിവാകുന്നു. കഴിഞ്ഞകാലങ്ങളില്‍ എത്രയെത്ര ഹിന്ദു ക്ഷേത്രങ്ങളാണ്‌ ആക്രമിക്കപ്പെട്ടത്‌ കൊള്ളയടിക്കപ്പെട്ടത്‌. കൊളള മുതല്‍ കടത്തികൊണ്ടു പോവുക മാത്രമല്ല, വിഗ്രഹങ്ങള്‍ തല്ലിത്തകര്‍ത്ത്‌ നടപ്പാതയില്‍ ചവിട്ടി മെതിക്കാന്‍ ഇട്ടുകൊടുത്ത്‌ ഹിന്ദുവിന്റെ ആത്മാഭിമാനത്തെ ക്ഷതപ്പെടുത്തിയ സന്ദര്‍ഭങ്ങളെത്ര? മൗണ്ട്‌ അബുവില്‍ (രാജസ്ഥാന്‍) 35000 ഹിന്ദു സ്ത്രീകളാണ്‌ അലാവുദ്ദീന്‍ ഖില്‍ജിയില്‍ നിന്നും രക്ഷപ്പെടാനായി തീയില്‍ ചാടി ആത്മാഹുതി ചെയ്തത്‌. ഔറംഗസേബിന്റെ ഭരണ കാലത്ത്‌ ഹിന്ദുക്കള്‍ക്ക്‌ പ്രത്യേക നികുതി പോലും ചുമത്തപ്പെട്ടിരുന്നു.

ശ്രീരാമ ജന്മഭൂമിയിലുണ്ടായിരുന്ന രാമ ക്ഷേത്രം തല്ലിത്തകര്‍ത്തു ബാബര്‍ എന്ന വിദേശ മുസ്ലീം ആക്രമണകാരി, ക്ഷേത്ര വസ്തുക്കള്‍ കൊണ്ട്‌ വൈദേശി മത വിശ്വാസികള്‍ക്ക്‌ ആരാധനാലയം പണിതില്ലേ? ഒരാക്രമണകാരി ഒരിക്കലും ആക്രമണകാരി അല്ലാതാകുന്നില്ല. ഭാരത ജനതയുടെ ആത്മാഭിമാനത്തിനേറ്റ ക്ഷതമായി നിലകൊണ്ട ആ സൗധം, ബാബറുടെ ആക്രമണത്തില്‍ ഏറ്റവും അധികം ക്ഷതമേറ്റ വിഭാഗം സ്വയം മുന്നോട്ടു വന്ന്‌ ഇല്ലായ്‌മ ചെയ്യുകയായിരുന്നു ഏറ്റവും ഉചിതം. അതിനക്കൂട്ടര്‍ തയ്യാറായിരുന്നു എങ്കില്‍ ഡിസംബര്‍ ആറ്‌ പ്രതിഷേധത്തിന്റ ദിനമാകില്ലായിരുന്നു. അഖണ്ഡതയുടേയും സാഹോദര്യത്തിന്റെയും ദിനമായി ആഘോഷിക്കപ്പെടുമായിരുന്നു. ആരാണ്‌ ബാബറുടെ ആക്രമണത്തില്‍ തിക്താനുഭവങ്ങള്‍ പേറുന്നത്‌. ഒരാളെ ശാരീരികമായി ഇല്ലായ്‌മ ചെയ്യുക എളുപ്പമായിരിക്കാം എന്നാല്‍ അവനെ മാനസികമായി കീഴ്പ്പെടുത്തുക, അവന്റെ വിശ്വാസ പ്രമാണങ്ങള്‍ തച്ചുടയ്‌ക്കുക ശ്രമകരമാണ്‌. പരദേശിമത വിശ്വാസി ആക്രമണകാരിയുടെ ആക്രമണത്തിന്റെ രൂക്ഷ ഭാവമനുഭവിക്കുന്നത്‌ അയാളുടെ വിശ്വാസപ്രമാണത്തിനു കീഴ്പ്പെട്ട ഹതഭാഗ്യര്‍ തന്നെയാണ്‌. അവരാണ്‌, ടി അടയാളം എടുത്തു മാറ്റാന്‍ മുന്നോട്ടു വരേണ്ടിയിരുന്നത്‌ ലോക ചരിത്രത്തില്‍ അത്തരം സംഭവങ്ങള്‍ ധാരാള മുണ്ടായിട്ടുണ്ട്‌ .

ഇസ്ലാം സ്നേഹത്തിന്റേയും സാഹോദര്യ ത്തിന്റേയും മതമാണെന്ന്‌ ചില രാഷ്‌ട്രീയ ഭിക്ഷാന്ദേഹികള്‍ ഇഫ്ത്താര്‍ സല്‍ക്കാരത്തിന്റെ ആലസ്യത്തില്‍ വിളിച്ചുകൂവാറുണ്ട്‌. സെമിറ്റിക്‌ മതങ്ങളുടെ സാഹോദര്യവും സ്നേഹവും സക്കാത്തുമൊക്കെ പൊതു സമൂഹവുമായി പങ്കു വയ്‌ക്കാനുള്ളതല്ല. മറിച്ച്‌ അത്‌ അവര്‍ തമ്മിലുള്ളതാണ്‌. ഈ വ്യത്യാസം അവസര ത്തിനൊത്ത്‌ മറന്നതു കൊണ്ടാണ്‌ ഇത്തരം വാചക ക്കസ്സര്‍ത്തുകള്‍ നടക്കുന്നത്‌. മറിച്ചു സനാതന ധര്‍മ്മം പ്രഖ്യാപിക്കുന്ന സ്നേഹവും സാഹോദര്യവുമൊക്കെ തികച്ചും വ്യത്യസ്തമാണ്‌.

ലോകാ സമസ്താ സുഖിനോ ഭവന്തു എന്നാണ്‌ ഹിന്ദുവിന്റെ പ്രാര്‍ത്ഥന. ലോകാ ഹിന്ദു സുഖിനോ ഭവന്തു എന്നല്ല. ലോക മനുഷ്യാ സുഖിനോ ഭവന്തു എന്നുമല്ല മറിച്ച്‌ ലോകത്തുള്ള സകല മാന ജീവജാലങ്ങള്‍ക്കും സസ്യ ലതാദികള്‍ക്കും ഈ ഭൂമി മാതാവിനും എല്ലാത്തിനും സൗഖ്യം നേരുകയാണ്‌.

ഇന്നുകാണുന്ന അരുതായ്‌മകള്‍ക്കെല്ലാം പ്രധാനകാരണം സനാതന ധര്‍മ്മധാരയില്‍ നിന്നും അകന്നതുതന്നെയാണ്‌. ഹിന്ദു സംസ്കൃ തിക്കുസംഭവിച്ച ക്ഷയം തന്നെയാണ്‌ കാരണം. ഉരുള്‍പൊട്ടല്‍, വരള്‍ച്ച, ഓസോണ്‍ പാളികളിലെ വിള്ളല്‍, അന്റാര്‍ട്ടിക്കയിലേയും ഹിമാലയത്തിലേയും ഹിമപാളികള്‍ ഉരുകള്‍, സമുദ്ര നിരപ്പുയരുന്നത്‌, അത്യുഷ്ണം, മാലിന്യം പകര്‍ച്ച വ്യാധികള്‍, ഭീകരവാദം, ഗുണ്ടാവിളയാട്ടം ഇവയൊക്കെയും സനാതന ധര്‍മ്മത്തിനു നേരെ സമൂഹം പുറം തിരിഞ്ഞു നിന്നതു കൊണ്ടു തന്നെയാണ്‌.

ഇത്രയും എഴുതി കഴിഞ്ഞപ്പോഴാണ്‌ ഇബ്രാഹിംകുഞ്ഞിന്‌ മന്ത്രിയായിരിക്കാന്‍ യോഗ്യതയില്ല, അദ്ദേഹത്തെ പുറത്താക്കണമെന്ന്‌ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന, കണ്ണില്‍ പെട്ടത്‌. ഇസ്ലാം പ്രമാണമനുസരിച്ച്‌ അവിശ്വാസികളെ കൊള്ള ചെയ്യണമെന്നും കൊല്ലണമെന്നുമൊക്കെയാണ്‌ ഉത്ഘോഷിക്കുന്നത്‌.
ഒരാള്‍ക്ക്‌ ഒരേസമയം ഇസ്ലാം വിശ്വാസിയും മതേതര വാദിയുമാവാന്‍ കഴിയുമോ? ഒരു മതേതര ഭരണഘടനയെ ബഹുമാനിക്കാനാവുമോ? ഭരണ ഘടനയെ മാനിക്കാത്ത ഒരാള്‍ക്ക്‌ ഭരിക്കാന്‍ പോയിട്ട്‌ ഇവിടെ ഇടം നല്‍കാന്‍ ആകുമോ? അറിവുള്ളവര്‍ വ്യക്തമാക്കണം. സഹജീവികളെ കൊല്ലാനും കൊള്ള ചെയ്യാനും വിധിക്കുന്ന വിശ്വാസപ്രമാണത്തില്‍, ഇസ്ലാമില്‍ വിശ്വസിക്കുന്ന ഒരാള്‍ക്ക്‌ മതേതരവാദിയും ദേശസ്നേഹിയുമാകാനാകുമോ? ഇങ്ങനെ പോയാല്‍ ഈ കാണുന്നതിലും വലുത്‌ വരാനിരി ക്കുകയാണെന്നു അറിയണം. അന്ന്‌ ഒരു തിരി ച്ചുപോക്ക്‌ അസാധ്യമായേക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

Kerala

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

India

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

News

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

പുതിയ വാര്‍ത്തകള്‍

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

FIR ഇട്ടെന്ന് കേട്ടാൽ പേടിച്ച് വീട്ടിലിരിക്കുന്നവർ ഒന്നുമല്ല ഹൈന്ദവ നേതൃത്വത്തിൽ ഉള്ളത് ; ഉടുക്ക് കൊട്ടുന്നത് കേട്ട് പേടിക്കുന്ന കാലം കഴിഞ്ഞു

മഹാരാഷ്‌ട്രയിലെ മലേഗാവിൽ 19 ഏക്കർ ഭൂമിയിൽ ലാൻഡ് ജിഹാദ് , ഒത്താശ നൽകുന്നത് മുസ്ലീം മേയർ ; പ്രതിഷേധ മാർച്ച് നടത്തി ഹൈന്ദവ സംഘടനകൾ 

എംഡിഎംഎ കൈവശം വച്ചതിന് പിടിയിലായത് മദ്രസയിൽ പഠിച്ചവരെന്ന് ജലീൽ പറഞ്ഞപ്പോൾ കേസില്ല ; ഇന്ന് ആർവി ബാബു പറഞ്ഞപ്പോൾ കേസ്

കപ്പയുടെ ബ്രാൻഡാകാൻ ഇലന്തൂർ ഗ്രാമം; വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്തിരുന്ന പാടങ്ങൾ കപ്പ കൃഷിയിലേക്ക് മാറി

അതിര്‍ത്തിഗ്രാമത്തില്‍ തീര്‍ത്ഥാടനമൊരുക്കി സൈന്യം; പരമ്പരാഗത ധൂമപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ഗ്രാമീണർ

അയോദ്ധ്യ: കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം – ആര്‍എസ്എസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.