Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കുമ്പളങ്ങി കമ്മ്യൂണിറ്റി ഹെല്‍ത്ത്‌ സെന്റര്‍: എല്ലാമുണ്ടായിട്ടും പരാധീനതകള്‍ ബാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2012, 10:14 pm IST
in Ernakulam

പള്ളുരുത്തി: ഒരു ഗ്രാമത്തിലെ ജനങ്ങളുടെ ഏക ആശ്രയമായ കമ്മ്യൂണിറ്റി ഹെല്‍ത്ത്‌ സെന്റര്‍. നിത്യവും മുന്നൂറോളം പേര്‍ ചുരുങ്ങിയത്‌ ഇവിടെ ചികിത്സതേടിയെത്തുന്നു. കുമ്പളങ്ങിയിലെ ബ്ലോക്ക്‌ പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു ആശ്രുപത്രി വിവരണമാണ്‌. 30 ബെഡ്ഡുകളില്‍ ഒരെണ്ണംപോലും ഒഴിവില്ല. നിലവിലെ ആശുപത്രിയിലെ ജനബാഹുല്യം കണക്കിലെടുക്കുമ്പോള്‍ ചുരുങ്ങിയത്‌ ഒമ്പത്‌ ഡോക്ടര്‍മാര്‍ ഇവിടെ സേവനസന്നദ്ധരായി വേണ്ടതാണ്‌. എന്നാല്‍ ഡ്യൂട്ടിക്കുള്ളത്‌ നാല്‌ ഡോക്ടര്‍മാര്‍ മാത്രം.

ഒരുകാലത്ത്‌ സമ്പന്നമായ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഹെല്‍ത്ത്‌ സെന്ററില്‍ ഗൈനക്കോളജി വിഭാഗം വളരെ നല്ലനിലയില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇതിനായി ഒരു പ്രത്യേക ഡോക്ടറും ഇവിടെയുണ്ടായിരുന്നു. കാലക്രമത്തില്‍ ആശുപത്രി പരിസരത്ത്‌ കെട്ടിടങ്ങള്‍ പലതുമുണ്ടായി. നാല്‍പ്പത്ലക്ഷം മുടക്കി കുട്ടികളുടെ ആശുപത്രി, ലക്ഷങ്ങള്‍ മുടക്കിയ പ്രസവ വാര്‍ഡ്‌, അതിനായി പ്രത്യേകം തിയേറ്റര്‍. എന്നാല്‍ ഇവയെല്ലാം ആശുപത്രിയിലെ ചമയങ്ങളായി മാത്രം മാറുന്ന അവസ്ഥയാണ്‌ ഇന്ന്‌. കൂടുതല്‍ സ്റ്റാഫ്‌ നഴ്സുമാര്‍ വേണ്ടിടത്ത്‌ വിരലിലെണ്ണാവുന്നവര്‍ മാത്രം. ഏറ്റവും ന്യൂനതയായി ചൂണ്ടിക്കാട്ടുന്നത്‌ ആശുപത്രിയില്‍ സ്ഥിരനിയമനത്തില്‍ നഴ്സുമാര്‍ ഇല്ലെന്നുള്ളതാണ്‌.

അഞ്ച്‌ കൊല്ലം മുമ്പ്‌ കുമ്പളങ്ങി സ്വദേശികളായ ചില സാമൂഹ്യപ്രവര്‍ത്തകര്‍ ആശുപത്രിയിലെ പോരായ്‌മകള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി വിധിയില്‍ ആവശ്യമായ സ്റ്റാഫിനെ നിയമിച്ച്‌ ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു. ജനങ്ങളുടെ ആശങ്ക അകന്നില്ലെന്ന്‌ മാത്രമല്ല ഹൈക്കോടതി വിധിയെ ജനപ്രതിനിധികള്‍ മാനിച്ചില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്‌. എന്‍ആര്‍എച്ച്‌എം ഫണ്ട്‌ പ്രകാരം ലഭിച്ച ലക്ഷങ്ങളുടെ അത്യാധുനിക ഉപകരണങ്ങളാണ്‌ ആശുപത്രിയില്‍ കിടന്ന്‌ തുരുമ്പെടുക്കുന്നത്‌.

പ്രസവവാര്‍ഡില്‍ 15ഓളം ബെഡ്ഡുകള്‍ അനാഥമായി കിടക്കുന്നു. ആശുപത്രിയോട്‌ ചേര്‍ന്ന്‌ കിടക്കുന്ന കെട്ടിടത്തില്‍ ഒരു ലാബ്‌ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ അഞ്ച്‌ മാസമായി ഇവിടെ ടെക്നീഷ്യനില്ലാത്തതിനാല്‍ ലാബും പ്രവര്‍ത്തിക്കുന്നില്ല. അസുഖബാധിതരായവര്‍ സ്വകാര്യ ലാബുകളെ അഭയം പ്രാപിക്കുന്നു. എല്ലാമുണ്ടായിട്ടും ഒന്നും അനുഭവിക്കാനാവാതെ പാഴായിപോകുന്നത്‌ കാണാനുള്ള യോഗമാണ്‌ കുമ്പളങ്ങി ഗ്രാമത്തിന്‌. ജനപ്രതിനിധികള്‍ കണ്ണ്‌ തുറന്നാല്‍ ഇതിനൊക്കെ അടിയന്തര പരിഹാരം കാണാന്‍ കഴിയും. കണ്ണടച്ച്‌ ഇരുട്ടാക്കുന്നവര്‍ക്ക്‌ കണ്ണ്‌ തുറക്കാന്‍ എവിടെ സമയം…..

കെ.റോഷന്‍ കുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

Kerala

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Kerala

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)
Entertainment

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

പുതിയ വാര്‍ത്തകള്‍

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.