Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മതഭീകരരെ സഹായിക്കുന്ന കെ. സുധാകരണ്റ്റെ നിലപാട്‌ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കും: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2012, 07:54 pm IST
in Kannur

കണ്ണൂറ്‍: മതഭീകരരെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ്‌ നേതാവ്‌ സുധാകരണ്റ്റെ നിലപാട്‌ അത്യന്തം പ്രതിഷാധാര്‍ഹവും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതുമാണെന്ന്‌ ബി.ജെ.പി ജില്ലാ പ്രസിഡണ്ട്‌ കെ.രഞ്ചിത്ത്‌ പ്രസ്താവിച്ചു. പാക്ക്‌ സഹായത്തോടെ രാജ്യത്ത്‌ ഭീകര പ്രവര്‍ത്തനം നടത്തുന്ന കൊടും ഭീകരരെ എല്ലാ അര്‍ത്ഥത്തിലും സഹായിക്കുന്ന സമീപനമാണ്‌ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ പാര്‍ലമെണ്റ്റംഗം കൂടിയായ കെ.സുധാകരണ്റ്റെ ഭാഗത്തു നിന്നുണ്ടാകുന്നത്‌. മുസ്ളീം വോട്ട്‌ കൗശലപൂര്‍വ്വം കരസ്ഥമാക്കുന്നതിണ്റ്റെ ഭാഗമായി കേസിലുള്‍പ്പെടുന്ന പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകരെ പോലീസ്‌ സ്റ്റേഷനില്‍ നിന്നും സുധാകരന്‍ മോചിപ്പിച്ച നിരവധി സംഭവങ്ങളുണ്ട്‌. യാതോരു പ്രകോപനവുമില്ലാതെ ജില്ലയില്‍ വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കുന്നതിണ്റ്റെ ഭാഗമായിട്ടാണ്‌ പോപ്പുലര്‍ ഫ്രണ്ട്‌ ഭീകരര്‍ നിപരപരാധിയായ എ.ബി.വി.പി പ്രവര്‍ത്തകനായ സച്ചിനെ കൊലപ്പെടുത്തിയത്‌. സര്‍വ്വകക്ഷി നേതാക്കള്‍ കൊല്ലപ്പെട്ട ദിവസം തന്നെ സച്ചിണ്റ്റെ വീട്‌ സന്ദര്‍ശിച്ച്‌ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ തയ്യാറായെങ്കിലും, സ്ഥലത്തെ നേതാക്കളുടെയും, ജനങ്ങളുടെയുംപ്രതിഷേധം അതിശക്തമായി ഉയര്‍ന്നപ്പോള്‍ മാത്രമാണ്‌ ആറ്‌ ദിവസത്തിന്‌ ശേഷം കെ.സുധാകരന്‍ പ്രസ്തുത വീട്ടിലേക്ക്‌ പോകാന്‍ തയ്യാറായത്‌. സാമുദായിക കലാപം സൃഷ്ടിക്കാന്‍ കൊല നടത്തിയ മതഭീകരരെ തളളിപ്പറയാനോ സംഭവത്തില്‍ പ്രതിഷേധം പ്രകടിപ്പിക്കാനോ തയ്യാറാകാത്ത സ്ഥലം എം.പി കൂടിയായ സുധാകരന്‍ ആര്‍.എസ്‌.എസി നെയും, ബി.ജെ.പി.യേയും കുറ്റപ്പെടുത്താന്‍ തയ്യാറായത്‌ തീവ്രവാദികളെ വെളളപൂശുന്നതിണ്റ്റെ ഭാഗമായാണ്‌. സി.പി.എം, ബി.ജെ.പി ഓഫീസുകള്‍ ആക്രമിച്ച്‌ തകര്‍ക്കുകയും കൊടിയും കൊടിമരങ്ങളും നശിപ്പിക്കുകയും ചെയ്തുകൊണ്ട്‌ പോപ്പുലര്‍ഫ്രണ്ട്‌ ജില്ലയില്‍ രാഷ്‌ട്രീയ സംഘര്‍ഷം ഉണ്ടാക്കാനാണ്‌ ശ്രമിച്ചത്‌. പ്രതികളെ പോലീസ്‌ പിടികൂടിയത്‌ കൊണ്ട്‌ മാത്രമാണ്‌ ജില്ലയില്‍ വാന്‍ രാഷ്‌ട്രീയ സംഘര്‍ഷം ഒഴിവായത്‌ – എക്കാലവും രാഷ്‌ട്രീയ സംഘര്‍ഷത്തിലൂടെ മുതലെടുപ്പ്‌ നടത്തി ലാഭം കൊയ്ത പാരമ്പര്യമാണ്‌ സുധാകരന്‌. വീണ്ടും സംഘര്‍ഷമുണ്ടാക്കാനുളള പോപ്പുലര്‍ ഫ്രണ്ടിണ്റ്റെ ശ്രമം പരാജയപ്പെട്ടതിലുളള സ്വാഭാവികമായ നിരാശയും ദുഃഖവുമാണ്‌, ബി.ജെ.പി ക്കെതിരെ തിരിയാന്‍ കെ.സുധാകരനെ പ്രേരിപ്പിച്ചത്‌. തകര്‍ക്കപ്പെട്ട സി.പി.എം-ബി.ജെ.പി ഓഫീസുകള്‍ ഇരു നേതാക്കളും സന്ദര്‍ശിക്കുന്നതില്‍ ലജ്ജ തോന്നിയ സുധാകരന്‌ സി.പി.എമ്മിണ്റ്റെ പിന്‍ബലത്തില്‍ ൪ വര്‍ഷം കോണ്‍ഗ്രസ്സ്‌ ഭരണം നടത്തിയപ്പോള്‍ മാര്‍കിസിസ്റ്റുകാരാല്‍ കൊലചെയ്യപ്പെട്ട ൧൯ സഹപ്രവര്‍ത്തകരുടെ രക്തസാക്ഷിത്വത്തെക്കുറിച്ച്‌ എന്താണ്‌ തോന്നിയതെന്ന്‌ വ്യക്തമാക്കണം. സി.പി.എംകാരുടെ എല്ലാ ഫാസിസ്റ്റ്‌ നടപടിയേയും നേരിട്ട പാരമ്പര്യമാണ്‌ ആര്‍.എസ്‌.എസ്‌ – ബി.ജെ.പി പ്രസ്ഥാനങ്ങള്‍ക്കുളളത്‌. ഇതിണ്റ്റെ ഭാഗമായി ജീവന്‍ നല്‍കേണ്ടി വന്ന ജയകൃഷ്ണന്‍ ഉള്‍പ്പെടെയുളള ബലിദാനികളെ ബി.ജെ.പിക്കും ആര്‍.എസ്‌.എസിനും വിസ്മരിക്കാന്‍ കഴിയില്ല. എന്നാല്‍ സി.പി.എം കാരാല്‍ കൊല ചെയ്യപ്പെട്ട ൧൯ സഹകപ്രവര്‍ത്തകരുടെ കേസുകള്‍ മാര്‍കിസിസ്റ്റ്‌ പാര്‍ട്ടിയുമായി രഹസ്യധാരണയുണ്ടാക്കി സ്വന്തം പാര്‍ട്ടിക്കാരായ സാക്ഷികളുടെ മൊഴിമാറ്റി പറയിച്ച്‌ കേസ്‌ കോടതിയില്‍ തോറ്റു കൊടുക്കുന്നതില്‍ സുധാകരണ്റ്റെ പങ്ക്‌ കോണ്‍ഗ്രസ്സിനകത്ത്‌ വാന്‍ കലാപം സൃഷ്ടിച്ചിരുന്നു. ഒരു ഭാഗത്ത്‌ മാര്‍കിസിസ്റ്റ്‌ വിരുദ്ധ പ്രസംഗം-മറുഭാഗത്ത്‌ സി.പി. എം നേതാക്കളുമായി സുധാകരണ്റ്റെ രഹസ്യ ബന്ധം ഇവ കോണ്‍ഗ്രസ്‌ നേതാക്കള്‍ തന്നെ പലവട്ടം പരസ്യമായി വെളിപ്പെടുത്തയിരുന്നുതണ്റ്റെ സ്വാര്‍ത്ഥ താല്‍പര്യത്തിന്‌ വേണ്ടി സഹപ്രവര്‍ത്തകരെപ്പോലും ബലികൊടുക്കാന്‍ തയ്യാറായ സുധാകരണ്റ്റെ ബി.ജെ.പി -ആര്‍.എസ്‌.എസ്‌ വിരുദ്ധ പ്രസംഗവും പ്രസ്താവനയും ജനങ്ങള്‍ തിരിച്ചറിയുമെന്നതില്‍ സംശയിക്കേണ്ടതില്ലെന്നും രഞ്ചിത്ത്‌ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലാലേട്ടന്റെ ബോക്സ്‌ ഓഫീസ് മാജിക്‌;: വെറും 58 മണിക്കൂർ കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച് ദൃശ്യം 3

India

ബിജെപി അധികാരത്തില്‍ വന്നാല്‍ മീന്‍ നിരോധിക്കുമെന്ന മമതയുടെ നുണ പൊളിച്ച് .സുവേന്ദു അധികാരിയുടെ അമ്മ അഞ്ച് രൂപയ്‌ക്ക് മീനും ചോറും

Kerala

ടി.പി വധക്കേസിലെ ഗൂഢാലോചനയില്‍ കെ.കെ രമ പുനരന്വേഷണം ആവശ്യപ്പെട്ടുവെന്ന വ്യാജവാര്‍ത്തയുമായി റിപ്പോര്‍ട്ടര്‍ ടിവി, നിഷേധിച്ച് രമ

World

യുഎസ് ഇറാന്‍യുദ്ധം അവസാനിച്ചേക്കുമെന്ന് ട്രംപ്, തീരുമാനം ഞായറാഴ്ചയെന്നും ട്രംപ്

തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ഏറ്റവും ചെറിയ ഉപഗ്രഹമായ കലാം സാറ്റ് നിര്‍മ്മിച്ച റിഫാത്ത് ഷാരൂഖ് (വലത്ത്) ഇന്ന് കോടികളുടെ ആസ്തിയുള്ള കാറ്റലിക്സ് സ്പേസ് എന്ന സ്റ്റാര്‍ട്ടപ്പ് ഗുജറാത്തില്‍ വിജയകരമായി പ്രവര്‍ത്തിപ്പിക്കുന്ന റിഫാത്ത് ഷാരൂഖ് (ഇടത്ത്)
India

കേരളത്തിലെ മുസ്ലിങ്ങള്‍ മോദിയ്‌ക്കെതിരെ വര്‍ഗ്ഗീയതും പറഞ്ഞുകൊണ്ടിരിക്കും, റിഫാത്ത് ഷാരൂഖ് ഇന്ന് ഗുജറാത്തില്‍ എയ്റോസ്പേസ് കമ്പനി ഉടമ

പുതിയ വാര്‍ത്തകള്‍

മോഹന്‍ലാലിന്റെ അടുത്തിരുന്ന കരഞ്ഞ എസ്തറിനെ പരിഹസിച്ചവര്‍ക്ക് ചുട്ടമറുപടിയുമായി എസ്തര്‍

രാഘവ് ഛദ്ദ രാജ്യസഭയില്‍ പരാതി കമ്മിറ്റി ചെയര്‍മാന്‍

ബിജെപിയുടെ ആവർത്തിച്ചുള്ള സർക്കാരുകൾ, വോട്ടർമാർ നല്ല ഭരണം കാണുന്നു ; 2027 യോഗിയ്‌ക്കൊപ്പമോ ? കാരണങ്ങൾ നിരത്തി കൃത്യമായ പ്രവചനവുമായി പ്രദീപ് ഗുപ്ത

‘1947ൽ ഭാരതത്തിലെ എല്ലാ മുസ്ളീങ്ങളും പാകിസ്ഥാനിലേയ്‌ക്ക് പോയിരുന്നെങ്കില്‍ ഇന്ന് ഭാരതം യുഎസ് പോലെ ആകുമായിരുന്നു’:-വൈറലായി ജേണലിസ്റ്റിന്റെ വാക്കുകള്‍

പാകിസ്ഥാനിലും അമേരിക്കയിലും 90 ശതമാനം വരെ ഇന്ധനവിലവര്‍ധവുണ്ടായപ്പോള്‍ ഭാരതത്തില്‍ കൂട്ടിയത് 3.2 ശതമാനം മാത്രം

സതീശന്‍ പിണറായിക്ക് പഠിക്കുന്നോ? തന്നെ വിമര്‍ശിച്ച കെഎസ്‍ആര്‍ടിസി ഡ്രൈവറെ സസ്പെന്‍റ് ചെയ്ത് സതീശന്‍

ചൈനയിലെ കൽക്കരി ഖനി അപകടത്തിൽ 90-ലധികം പേർ മരിച്ച സംഭവം : അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

സവർക്കറായി തിളങ്ങി , പക്ഷെ ഔറംഗസേബാകാൻ വിസമ്മതിച്ച് നടൻ രൺദീപ ഹൂഡ

മോദിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ്, അമേരിക്കന്‍ പ്രസിഡന്‍റിന്റെ സന്ദേശം കൈമാറി മാർക്ക് റൂബിയോ

അടുത്ത മുപ്പത് വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ആയുധ കയറ്റുമതി രാജ്യമാകുമെന്ന് രാജ്നാഥ് സിങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.