Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വിസാചട്ടങ്ങളില്‍ ഇളവനുവദിക്കുന്ന കരാറില്‍ ഇന്ത്യയും പാക്കിസ്ഥാനും ഒപ്പുവെച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2012, 08:42 pm IST
inWorld

ഇസ്ലാമാബാദ്‌: ഇന്ത്യാ – പാക്‌ വിസാ നിയമത്തില്‍ ധാരണയായി. വിസാ ചട്ടത്തില്‍ ഇളവ്‌ വരുത്തുന്ന കരാറില്‍ ഇന്ത്യയും പാക്കിസ്ഥാനും ഒപ്പുവെച്ചു. മൂന്ന്‌ ദിവസത്തെ സന്ദര്‍ശനത്തിനായി പാക്കിസ്ഥാനിലെത്തിയ വിദേശകാര്യ മന്ത്രി എസ്‌.എം കൃഷ്ണയും പാക്‌ ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലികുമാണ്‌ കരാറില്‍ ഒപ്പുവെച്ചത്‌. കരാറിന്റ വിശദാംശങ്ങള്‍ പാക്‌ വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖറുമായി നടത്തുന്ന സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ്‌ പ്രഖ്യാപിച്ചത്‌.

ദശകങ്ങള്‍ പഴക്കമുള്ള വിസാ നിയമത്തില്‍ ഇളവ്‌ വരുത്തിയത്‌ ഇരു രാഷ്‌ട്രങ്ങള്‍ക്കിടയിലുമുള്ള നാഴികക്കല്ലാണെന്ന്‌ പാക്‌ ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക്‌ പറഞ്ഞു. വിസാ നിയമം ഇളവ്‌ വരുത്തുന്നതോടെ വിദേശികള്‍ക്കും, ഉന്നത പൗരന്മാര്‍ക്കും ഇതിന്റെ ഫലം ലഭിക്കും. ആറ്‌ മാസം കാലാവധിയുള്ള ഒരു സന്ദര്‍ശന വിസയില്‍ മൂന്ന്‌ മാസത്തില്‍ കൂടുതല്‍ തങ്ങാന്‍ സാധിക്കില്ലെന്നും പുതിയ നിയമത്തില്‍ പറയുന്നു. പുതിയ വിസാ നിയമം രണ്ട്‌ ദിവസത്തിനുള്ളില്‍ നിലവില്‍ വരും. വിസാ ചട്ടങ്ങളില്‍ ഇളവ്‌ വരുത്തുന്നത്‌ ഇരു രാഷ്‌ട്രങ്ങളിലേയും സാധാരണ പൗരന്മാര്‍ക്ക്‌ ഫലപ്രദമാകുമെന്നും ആരുടേയും പക്കല്‍നിന്ന്‌ ഒന്നും നഷ്ടപ്പെടില്ലെന്നും മാലിക്‌ പറഞ്ഞു.

അതേസമയം, മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട്‌ പാക്കിസ്ഥാനിലെ ജയിലില്‍ കഴിയുന്ന ലഷ്കര്‍ ഭീകരരുടെ വിചാരണ എളുപ്പത്തിലാക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തില്‍ വിദേശകാര്യ മന്ത്രി ഹിന റബ്ബാനി ഖറുമായി നടത്തിയ കൂടിക്കാഴ്‌ച്ചയില്‍ യാതൊരുവിധ ചര്‍ച്ചയും നടത്തിയില്ല. അടുത്തിടെ അതിര്‍ത്തിയിലുണ്ടായ വെടിനിര്‍ത്തല്‍ കരാര്‍ലംഘനത്തെക്കുറിച്ചും ഇരുനേതാക്കളും ചര്‍ച്ച നടത്തി. ഇരു രാഷ്‌ട്രങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ച വിജയകരമായിരുന്നുവെന്നാണ്‌ പാക്‌ പത്രങ്ങള്‍ റിപ്പോര്‍ട്ട്ചെയ്യുന്നത്‌. പ്രസിഡന്റ്‌ ആസിഫ്‌ അലി സര്‍ദാരിയും, പ്രധാനമന്ത്രി രാജാ പര്‍വേസ്‌ അഷ്‌റഫുമായി കൃഷ്ണ നടത്തിയ കൂടിക്കാഴ്‌ച്ചയുടെ ചിത്രങ്ങള്‍ മിക്ക പത്രങ്ങളും ഒന്നാം പേജില്‍ നല്‍കി. ഇരു നേതാക്കളും തമ്മില്‍ നടത്തിയ ആദ്യ വട്ട ചര്‍ച്ച വിജയകരമായിരുന്നുവെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്‌.

അതേസമയം, മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട്‌ പാക്‌ ജയിലില്‍ കഴിയുന്ന ലഷ്കര്‍ ഭീകരുടെ വിചാരണ മാറ്റിവെച്ചു. ഒരാഴ്‌ച്ചത്തേക്കാണ്‌ വിചാരണ നീട്ടിയത്‌. സാക്ഷികളുടെ മൊഴി രേഖപ്പെടുത്താന്‍ സാധിക്കാത്തതിനാലാണ്‌ വിചാരണ മാറ്റിവെച്ചതെന്ന്‌ ജഡ്ജ്‌ ചൗധരി ഹബീബ്‌ ഉര്‍ റഹ്മാന്‍ അറിയിച്ചു. കേസ്‌ ഈ മാസം 15 ന്‌ വീണ്ടും പരിഗണിക്കും. വിചാരണ വേഗത്തിലാക്കണമെന്ന ഇന്ത്യയുടെ ആവശ്യം നിലനില്‍ക്കുന്നതിനിടയിലാണ്‌ ഇത്തരമൊരു ഉത്തരവ്‌ കോടതിയുടെ ഭാഗത്തുനിന്ന്‌ ഉണ്ടാകുന്നത്‌. ലഷ്കര്‍ ഭീകരന്‍ സഖീര്‍ റഹ്മാന്‍ ലക്‌വി ഉള്‍പ്പെടെ ഏഴ്‌ പേരുടെ വിചാരണയാണ്‌ പാക്കിസ്ഥാനിലെ ഭീകരവിരുദ്ധകോടതിയില്‍ നടക്കുന്നത്‌. സാക്ഷികളില്‍ നാല്‌ പേര്‍ രാജ്യത്തിന്‌ പുറത്തായതിനാല്‍ അവരുടെ മൊഴി ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ അറിയിച്ചിരുന്നു. സെപ്തംബര്‍ ഒന്നിന്‌ ചേര്‍ന്ന കോടതി നേരത്തെ വിചാരണ മാറ്റിവെച്ചിരുന്നു. ഇത്‌ മൂന്നാമത്തെ തവണയാണ്‌ കേസിന്റെ വിചാരണ കോടതി മാറ്റി വെക്കുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സര്‍വകലാശാലയില്‍ വിവിധ സെന്ററുകളിലെ ബോര്‍ഡുകളും ബാനറുകളും 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് വി സി

Entertainment

എന്റെ മുറിയിൽ ജീൻസും ജുബ്ബയുമിട്ട ഒരാൾ, അതൊരു ആത്മാവായിരുന്നു; ലെന

India

പ്രതിഷേധത്തിനിടെ പോലീസ് ഉദ്യോഗസ്ഥന്റെ കൈ കടിച്ച് മുറിച്ചു : ഇൽതിജ മുഫ്തിയ്‌ക്കെതിരെ കേസ്

Kerala

കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ ഉറപ്പില്‍ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ അമ്മ സമരം അവസാനിപ്പിച്ചു

Entertainment

ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസ് ചിത്രം “ഹാഫ്” പ്രീമിയർ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

പുതിയ വാര്‍ത്തകള്‍

‘ജീൻസും ജുബ്ബയുമിട്ട് സഞ്ചിയുമായി ഒരാൾ, അതൊരു ആത്മാവായിരുന്നു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലെന

നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ടീസർ പുറത്ത് ; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ജൻസികൾ ദേശവിരുദ്ധരല്ല, അവരുടെ പ്രതിഷേധം സംവിധാനം തിരുത്താനാകണം: ഡോ.മോഹൻ ഭാഗവത്

തിരുവനന്തപുരത്ത് ജയില്‍ സൂപ്രണ്ടിന് തടവുകാരന്റെ മര്‍ദ്ദനം

ഡിജിറ്റൽ പണമിടപാടിന് ഫീസ് ചുമത്താമെന്ന് നിയമം; നിലവിൽ വരില്ല

ഫ്രഷ് കട്ട് ഫാക്ടറി അടച്ചുപൂട്ടാനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

‘ എന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ബ്ലോക്ക് ചെയ്തു ‘ ; മെറ്റ മോദിയ്‌ക്ക് മുന്നിൽ തല കുനിയ്‌ക്കരുതെന്ന് അരവിന്ദ് കെജ്‌രിവാൾ

സൈബർ സുരക്ഷാ നിയമം കൂടുതൽ കർശനമാക്കി; ഉള്ളടക്കം നീക്കാനുള്ള സമയം 36 മണിക്കൂറിൽനിന്ന് 3 മണിക്കൂറാക്കി

കട വാടകയ്‌ക്കെടുത്ത് ഇസ്ലാമിസ്റ്റുകളുടെ കൂട്ട നിസ്ക്കാരം ; ഹിന്ദുക്കൾ സംഘടിച്ചെത്തിയതോടെ നിസ്ക്കാരത്തിനിരുന്നവർ ഓടി രക്ഷപെട്ടു

രാമാനന്ദ സാഗറിന്‍റെ മരുമകള്‍ നിഷ ബെന്‍ സാഗര്‍ (ഇടത്ത്) രാമാനന്ദ സാഗറിന്‍റെ രാമായണത്തിലെ രാമനും സീതയുമായി അരുണ്‍ ഗോവിലും ദീപിക് ചിക്ലിയയും (വലത്ത്)

“പുതിയ തലമുറ രാമായണം കാണട്ടെ, തനിക്ക് പണം വേണ്ട”…രാമാനന്ദ സാഗറിന്റെ രാമായണം പുനസംപ്രേഷണത്തിന് ദൂരദര്‍ശന്റെ 19.5 ലക്ഷം നിരസിച്ച് മരുമകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.