Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വിസാചട്ടങ്ങളില്‍ ഇളവനുവദിക്കുന്ന കരാറില്‍ ഇന്ത്യയും പാക്കിസ്ഥാനും ഒപ്പുവെച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2012, 08:42 pm IST
in World

ഇസ്ലാമാബാദ്‌: ഇന്ത്യാ – പാക്‌ വിസാ നിയമത്തില്‍ ധാരണയായി. വിസാ ചട്ടത്തില്‍ ഇളവ്‌ വരുത്തുന്ന കരാറില്‍ ഇന്ത്യയും പാക്കിസ്ഥാനും ഒപ്പുവെച്ചു. മൂന്ന്‌ ദിവസത്തെ സന്ദര്‍ശനത്തിനായി പാക്കിസ്ഥാനിലെത്തിയ വിദേശകാര്യ മന്ത്രി എസ്‌.എം കൃഷ്ണയും പാക്‌ ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലികുമാണ്‌ കരാറില്‍ ഒപ്പുവെച്ചത്‌. കരാറിന്റ വിശദാംശങ്ങള്‍ പാക്‌ വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖറുമായി നടത്തുന്ന സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ്‌ പ്രഖ്യാപിച്ചത്‌.

ദശകങ്ങള്‍ പഴക്കമുള്ള വിസാ നിയമത്തില്‍ ഇളവ്‌ വരുത്തിയത്‌ ഇരു രാഷ്‌ട്രങ്ങള്‍ക്കിടയിലുമുള്ള നാഴികക്കല്ലാണെന്ന്‌ പാക്‌ ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക്‌ പറഞ്ഞു. വിസാ നിയമം ഇളവ്‌ വരുത്തുന്നതോടെ വിദേശികള്‍ക്കും, ഉന്നത പൗരന്മാര്‍ക്കും ഇതിന്റെ ഫലം ലഭിക്കും. ആറ്‌ മാസം കാലാവധിയുള്ള ഒരു സന്ദര്‍ശന വിസയില്‍ മൂന്ന്‌ മാസത്തില്‍ കൂടുതല്‍ തങ്ങാന്‍ സാധിക്കില്ലെന്നും പുതിയ നിയമത്തില്‍ പറയുന്നു. പുതിയ വിസാ നിയമം രണ്ട്‌ ദിവസത്തിനുള്ളില്‍ നിലവില്‍ വരും. വിസാ ചട്ടങ്ങളില്‍ ഇളവ്‌ വരുത്തുന്നത്‌ ഇരു രാഷ്‌ട്രങ്ങളിലേയും സാധാരണ പൗരന്മാര്‍ക്ക്‌ ഫലപ്രദമാകുമെന്നും ആരുടേയും പക്കല്‍നിന്ന്‌ ഒന്നും നഷ്ടപ്പെടില്ലെന്നും മാലിക്‌ പറഞ്ഞു.

അതേസമയം, മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട്‌ പാക്കിസ്ഥാനിലെ ജയിലില്‍ കഴിയുന്ന ലഷ്കര്‍ ഭീകരരുടെ വിചാരണ എളുപ്പത്തിലാക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തില്‍ വിദേശകാര്യ മന്ത്രി ഹിന റബ്ബാനി ഖറുമായി നടത്തിയ കൂടിക്കാഴ്‌ച്ചയില്‍ യാതൊരുവിധ ചര്‍ച്ചയും നടത്തിയില്ല. അടുത്തിടെ അതിര്‍ത്തിയിലുണ്ടായ വെടിനിര്‍ത്തല്‍ കരാര്‍ലംഘനത്തെക്കുറിച്ചും ഇരുനേതാക്കളും ചര്‍ച്ച നടത്തി. ഇരു രാഷ്‌ട്രങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ച വിജയകരമായിരുന്നുവെന്നാണ്‌ പാക്‌ പത്രങ്ങള്‍ റിപ്പോര്‍ട്ട്ചെയ്യുന്നത്‌. പ്രസിഡന്റ്‌ ആസിഫ്‌ അലി സര്‍ദാരിയും, പ്രധാനമന്ത്രി രാജാ പര്‍വേസ്‌ അഷ്‌റഫുമായി കൃഷ്ണ നടത്തിയ കൂടിക്കാഴ്‌ച്ചയുടെ ചിത്രങ്ങള്‍ മിക്ക പത്രങ്ങളും ഒന്നാം പേജില്‍ നല്‍കി. ഇരു നേതാക്കളും തമ്മില്‍ നടത്തിയ ആദ്യ വട്ട ചര്‍ച്ച വിജയകരമായിരുന്നുവെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്‌.

അതേസമയം, മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട്‌ പാക്‌ ജയിലില്‍ കഴിയുന്ന ലഷ്കര്‍ ഭീകരുടെ വിചാരണ മാറ്റിവെച്ചു. ഒരാഴ്‌ച്ചത്തേക്കാണ്‌ വിചാരണ നീട്ടിയത്‌. സാക്ഷികളുടെ മൊഴി രേഖപ്പെടുത്താന്‍ സാധിക്കാത്തതിനാലാണ്‌ വിചാരണ മാറ്റിവെച്ചതെന്ന്‌ ജഡ്ജ്‌ ചൗധരി ഹബീബ്‌ ഉര്‍ റഹ്മാന്‍ അറിയിച്ചു. കേസ്‌ ഈ മാസം 15 ന്‌ വീണ്ടും പരിഗണിക്കും. വിചാരണ വേഗത്തിലാക്കണമെന്ന ഇന്ത്യയുടെ ആവശ്യം നിലനില്‍ക്കുന്നതിനിടയിലാണ്‌ ഇത്തരമൊരു ഉത്തരവ്‌ കോടതിയുടെ ഭാഗത്തുനിന്ന്‌ ഉണ്ടാകുന്നത്‌. ലഷ്കര്‍ ഭീകരന്‍ സഖീര്‍ റഹ്മാന്‍ ലക്‌വി ഉള്‍പ്പെടെ ഏഴ്‌ പേരുടെ വിചാരണയാണ്‌ പാക്കിസ്ഥാനിലെ ഭീകരവിരുദ്ധകോടതിയില്‍ നടക്കുന്നത്‌. സാക്ഷികളില്‍ നാല്‌ പേര്‍ രാജ്യത്തിന്‌ പുറത്തായതിനാല്‍ അവരുടെ മൊഴി ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ അറിയിച്ചിരുന്നു. സെപ്തംബര്‍ ഒന്നിന്‌ ചേര്‍ന്ന കോടതി നേരത്തെ വിചാരണ മാറ്റിവെച്ചിരുന്നു. ഇത്‌ മൂന്നാമത്തെ തവണയാണ്‌ കേസിന്റെ വിചാരണ കോടതി മാറ്റി വെക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വീടിന്റെ ഐശ്വര്യത്തിന് വീട്ടമ്മയുടെ പ്രാധാന്യം

Editorial

ഭാരത സമ്പദ് വ്യവസ്ഥ കരുത്തറിയിക്കുന്നു

Main Article

ഉള്‍നാടന്‍ ജലപാതകളിലൂടെ വികസനത്തിലേക്കൊരു പ്രയാണം

Samskriti

ഗണപതി ഹോമത്തിന്റെ പ്രസാദത്തിന്റെ പ്രത്യേകത

ഇടുക്കി സുവര്‍ണ ജൂബിലി എക്സ്റ്റെഷന്‍ പദ്ധതി
Kerala

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി: 10 വര്‍ഷം കൊണ്ട് തകര്‍ത്തത് 3000 മെഗാവാട്ടിന്റെ പദ്ധതികള്‍

പുതിയ വാര്‍ത്തകള്‍

അഞ്ചിടങ്ങളിലെ ജനവിധി ഇന്നറിയാം

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

നൊബേല്‍ സമ്മാന ജേതാവ് നര്‍ഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍

45 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജം

ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കി, കൂട്ടിയും കിഴിച്ചും മുന്നണികള്‍

ദൃഷ്ടി, സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഭ്രമണപഥത്തില്‍

ലോകത്തെ ആദ്യ ഒപ്‌റ്റോസാര്‍ ദൃഷ്ടി വിക്ഷേപിച്ചു

നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി പാര്‍ലമെന്റ് അംഗം അക്തര്‍ ഹൊസൈന്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നു

ബംഗാളിലെ ബിജെപി വിജയത്തില്‍ ആശങ്ക ബംഗ്ലാദേശിന്; രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ മടങ്ങാന്‍ ഇടയാക്കും

അമാലിയയും അലക്സിയയും

ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ ശ്രമം:വിശദാംശങ്ങള്‍ പുറത്ത്

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

ഭൂമിയേയും ചൂടുപിടിപ്പിക്കുന്ന ലോക രാഷ്‌ട്ര സംഘര്‍ഷങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.