Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹഖാനി ശൃംഖലയെ ഭീകരസംഘങ്ങളുടെ പട്ടികയില്‍പ്പെടുത്തണം: യുഎസ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2012, 10:23 pm IST
in World

വാഷിംഗ്ടണ്‍: പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരവാദ സംഘടന ഹക്കാനി ശൃംഖലയെ വിദേശ ഭീകരവാദ സംഘങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന്‌ യുഎസ്‌ ഹൗസ്‌. കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ യുഎസ്‌ സൈന്യത്തിന്‌ കടുത്ത വെല്ലുവിളിയാണ്‌ ഈ ഗ്രൂപ്പ്‌ ഉയര്‍ത്തുന്നത്‌. സെപ്തംബറില്‍ കാബുളിലെ യുഎസ്‌ എംബസി ആക്രമണം, യുഎസ്‌ സൈനികര്‍ക്ക്‌ നേരെയുള്ള ചാവേര്‍ ആക്രമണങ്ങള്‍ എന്നിവയില്‍ ഇവര്‍ക്ക്‌ വ്യക്തമായ പങ്കുണ്ട്‌. അതിനാല്‍ ഈ ഗ്രൂപ്പിനെ നിരോധിക്കണമെന്നാണ്‌ ആവശ്യം. സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്മെന്റിനോടാണ്‌ ഈ ആവശ്യം ഉന്നയിച്ചത്‌.

ഇവരെ വിദേശ ഭീകരവാദികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ സ്വത്തുക്കള്‍ കണ്ടുകെട്ടാനും ധന ഇടപാടുകള്‍ തടയാനും സാധിക്കും. ഇവര്‍ക്ക്‌ ധനസഹായം നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുവാനും ഇതുവഴി സാധിക്കുമെന്നും യുഎസ്‌ ഹൗസ്‌ വ്യക്തമാക്കി.

ഔദ്യോഗികമായി ഹഖാനി ശൃംഖലയെ വിദേശ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുവാന്‍ ഒബാമ ഭരണകൂടം ചില നീക്കങ്ങള്‍ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ചില നിയമങ്ങള്‍ നിര്‍മിച്ചിരുന്നു. പക്ഷെ ഇത്‌ ഇതുവരെ നടപ്പിലായിട്ടില്ല.

കഴിഞ്ഞയാഴ്ച ഈ നീക്കങ്ങളെ സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്മെന്റ്‌ തള്ളിയിരുന്നു. കിഴക്കന്‍ അഫ്ഗാനിസ്ഥാനിലും വടക്ക്‌ പടിഞ്ഞാറന്‍ പാക്കിസ്ഥാനിലുമാണ്‌ ഹഖാനി ശൃംഖല കൂടുതലായും പ്രവര്‍ത്തിക്കുന്നത്‌. അഫ്ഗാന്റെ നിലനില്‍പ്പിന്‌ ഏറ്റവും വലിയ ഭീഷണിയാണ്‌ ഹഖാനി ശൃംഖല. പാക്കിസ്ഥാനെ ഉപയോഗപ്പെടുത്തിക്കൊണ്ട്‌ അമേരിക്കക്കെതിരെയും അഫ്ഗാന്‍ കൂട്ടുകക്ഷി സൈന്യത്തിനെതിരെയും ആക്രമണങ്ങള്‍ നടത്തുന്നതും ഹഖാനി ശൃംഖലയാണെന്ന്‌ യുഎസ്‌ വൃത്തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം നവംബറിലുണ്ടായ യുഎസ്‌ വ്യോമാക്രമണത്തില്‍ 24 പാക്‌ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യുഎസ്‌ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ മാപ്പു പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന്‌ ഏഴ്‌ മാസമായി അടച്ചിട്ടിരുന്ന നാറ്റോ പാത പാക്കിസ്ഥാന്‍ തുറന്നുതരുകയും ചെയ്തിരുന്നു. ഇതിലൂടെ ഇരു രാഷ്‌ട്രങ്ങളും തമ്മിലുള്ള ബന്ധം സുദൃഢമാകുവാന്‍ സാധിക്കുമായിരുന്നു. ഹക്കാനി ശൃംഖലപോലുള്ള ഭീകരവാദ സംഘടനകളെ ഉന്മൂലനം ചെയ്യുന്നതിന്‌ ഇസ്ലാമാബാദ്‌ ശ്രമിക്കണമെന്നും യുഎസ്‌ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ പാക്‌ സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും യുഎസ്‌ വൃത്തങ്ങള്‍ പറഞ്ഞു.

അവസാനമായി അഫ്ഗാനിലെ യുഎസ്‌ എംബസിക്കുനേരെ ഹഖാനി ശൃംഖല നടത്തിയ ആക്രമണത്തില്‍ 77 അമേരിക്കന്‍ സൈനികര്‍ക്കാണ്‌ പരിക്കേറ്റതെന്നും അധികൃതര്‍ വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടത് കോട്ട തകർത്ത് ചാത്തന്നൂരിൽ താമര വിരിഞ്ഞു; എൻഡിഎ സ്ഥാനാർത്ഥി ബി. ബി ഗോപകുമാർ വിജയിച്ചു

സുവേന്ദു അധികാരി
India

ടുഡെയ്സ് ചാണക്യയുടെ പ്രവചനം ബംഗാളില്‍ അച്ചട്ടമായി….293 സീറ്റുകളില്‍ ബിജെപിയ്‌ക്ക് 192 കിട്ടുമെന്ന് പറഞ്ഞ എക്സിറ്റ് പോള്‍ പ്രവചനം എക്സാറ്റായി

India

കേവല ഭൂരിപക്ഷം കിട്ടിയില്ല, പക്ഷെ എംജിആറിനും ജയലളിതയ്‌ക്കും ശേഷം സിനിമാതരംഗം തമിഴ്നാട്ടില്‍ ആഞ്ഞടിക്കുമ്പോള്‍

Kerala

ബംഗാളിൽ മൂന്നിൽരണ്ടിലേക്ക്, അസാമിൽ മൂന്നിൽ രണ്ട്, തമിഴ്‌നാട്ടിൽ വിജയ്‌ക്ക് ഭൂരിപക്ഷമായില്ല

India

നൂറോളം ബുൾഡോസറുകളുമായെത്തി ഒരു ലക്ഷം ഏക്കർ ഭൂമി തിരികെ പിടിച്ച ഹിമന്ത ബിശ്വ ശർമ്മ : ആയിരക്കണക്കിന് നുഴഞ്ഞുകയറ്റക്കാരെ നാടുകടത്തിയ മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

ആര്‍ജികറില്‍ തൃണമൂല്‍ഗുണ്ടകള്‍ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന വനിതാഡോക്ടര്‍ക്ക് നീതി, അമ്മ രത്ന ദേബ്നാഥ് ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്നില്‍

വിളിച്ചു പറയും, പറഞ്ഞപോലെ വിജയിക്കും, ബീഹാർ കഴിഞ്ഞപ്പോൾ മോദി പറഞ്ഞിരുന്നു അടുത്തത് ബംഗാൾ; പദ്ധതികൾ കൃത്യമായി നടപ്പാകുന്നു

ഷാജഹാന്‍ ഷെയ്ഖിനെയും ജഹാംഗീര്‍ ഖാനെയും പിടിക്കാന്‍ വന്ന കേന്ദ്രഏജന്‍സി വേട്ടയാടുന്നുവെന്ന് കൂവിവിളിച്ചു, മമതയെ വീഴ്‌ത്തിയത് ഈ ഗുണ്ടകള്‍

അസാമിൽ മൂന്നാമതും ബിജെപി വരുമ്പോൾ മൂന്നിൽ രണ്ടും കടക്കുന്നു; ഏക സിവിൽ നിയമ വാഗ്ദാനത്തിന് പിന്തുണ

തിരുപ്പുറകുണ്ഡ്രത്തെ ദേവസേനാധിപതിയ്‌ക്ക് മുന്നിൽ തകർന്നടിഞ്ഞ് സ്റ്റാലിൻ : വിശ്വാസത്തെ സംരക്ഷിക്കുന്നവർക്ക് മാത്രം വോട്ടെന്ന് പറഞ്ഞ തമിഴ് ജനതയുടെ വിജയം

പശ്ചിമ ബംഗാൾ കാവിയണിയുന്നത് ഇങ്ങനെയാണ്; ബിജെപി 201 സീറ്റിലെത്തി

സുവേന്ദു അധികാരി (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഗാന്ധി കുടുംബവും മമതയും പുറത്താക്കിയത് കുടുംബരാഷ്‌ട്രീയത്തിന്റെ പേരില്‍ പുറത്താക്കിയവര്‍ അസമിലും ബംഗാളിലും മുഖ്യമന്ത്രിമാര്‍

ഇല്ല , ബംഗാൾ തെരഞ്ഞെടുപ്പ് ഫലം ഞങ്ങൾ വിശ്വസിക്കില്ലെന്ന് ടിഎംസി

കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ നഗ്നനായി നിൽക്കുന്നു; വൈകാരിക കുറിപ്പുമായി കെ.കെ രമ

അഖിൽ മാരാർ ആശുപത്രിയിൽ: നിങ്ങൾ ആഘോഷിക്കൂ എന്ന് കുറിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.