Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

എളവൂര്‍ മേല്‍പ്പാലം അപ്രോച്ച്‌ റോഡിന്റെ പണി പൂര്‍ത്തിയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2012, 11:17 pm IST
in Ernakulam

അങ്കമാലി: എളവൂര്‍ റെയില്‍വേ മേല്‍പാലത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളോടനുബന്ധിച്ച്‌ റെയില്‍വേയുടെ ഭാഗം ഒഴിച്ചുള്ള ആര്‍ബിജിഡിസികെ ചെയ്യുന്ന അപ്രോച്ച്‌ റോഡ്‌ ഭാഗത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി വി. കെ. ഇബ്രാഹിംകുഞ്ഞ്‌ നിയമസഭയില്‍ പറഞ്ഞു. എളവൂര്‍ മേല്‍പാലനിര്‍മ്മാണപ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ അഡ്വ. ജോസ്‌ തെറ്റയില്‍ എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം. റെയില്‍വേയുടെ ഭാഗം റെയില്‍വേ തന്നെയാണ്‌ നിര്‍മ്മിക്കുന്നത്‌. ഇതിന്റെ ടെണ്ടര്‍ നടപടികള്‍ പൂത്തിയായി എന്നാണ്‌ അറിയാന്‍ കഴിഞ്ഞെതെന്നും അദ്ദേഹം പറഞ്ഞു.

അങ്കമാലി – കറുകുറ്റി റെയിവേ സ്റ്റേഷനുകള്‍ക്കിടയില്‍ ദേശീയപാതയില്‍നിന്ന്‌ പാറക്കടവ്‌, മാള പ്രദേശങ്ങളിലേക്ക്‌ പോകുന്ന റോഡിലെ പുളിയനം (എളവൂര്‍) റെയില്‍വേ മേല്‍പാലത്തിന്റെ നിര്‍മ്മാണത്തിനായി അടങ്കല്‍ തുകയായ 8.21 കോടി രൂപ കഴിഞ്ഞ സംസ്ഥാന ഇടതുസര്‍ക്കാരും 1.88 കോടി രൂപ റെയില്‍വേയുമാണ്‌ അനുവദിച്ചിരുന്നത്‌. ഇതില്‍ സംസ്ഥാന സര്‍ക്കാരിന്റെ തുകകൊണ്ടുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആ കാലഘട്ടത്തില്‍തന്നെ റോഡ്സ്‌ ആന്റ്‌ ബ്രിഡ്ജസ്‌ ഡവലപ്പമെന്റ്‌ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ തുടങ്ങിയിരുന്നു. എന്നാല്‍ മേല്‍പ്പാലത്തിനുവേണ്ടി അന്ന്‌ റെയില്‍വേ അനുവദിച്ച തുകയുടെ പണികള്‍ നടത്തുന്നതിന്‌ ശ്രമിക്കാതെ പണിയുടെ റിവൈസ്ഡ്‌ എസ്റ്റിമേന്റ്‌ തുക അനുവദിക്കയാണ്‌ ചെയ്തതെന്നും ഇതുമൂലമാണ്‌ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ വൈകിയതെന്നും പുളിയനം (എളവൂര്‍) മേല്‍പ്പാലത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ റെയില്‍വേ അധികാരികള്‍ അതീവ ഗുരുതരമായ അനാസ്ഥയാണ്‌ കാണിക്കുന്നതെന്നും അഡ്വ. ജോസ്‌ തെറ്റയില്‍ എംഎല്‍എ പറഞ്ഞു.

കഴിഞ്ഞ സര്‍ക്കാര്‍ പ്രത്യേക പാക്കേജില്‍ ഉള്‍പ്പെടുത്തി അനുവദിച്ച സംസ്ഥാനത്തെ 17 ഓവര്‍ബ്രിഡ്ജുകളില്‍ അന്നത്തെ പൊതുമരാമത്തുവകുപ്പുമന്ത്രിയോട്‌ അന്നത്തെ ഗതാഗത മന്ത്രിയായിരുന്ന അഡ്വ. ജോസ്‌ തെറ്റയില്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ്‌ പുളിയനം (എളവൂര്‍) റെയില്‍വേ മേല്‍പാലത്തിന്റെ നിര്‍മ്മാണത്തിനായി തുക അനുവദിച്ചത്‌. ഈ വഴിയിലൂടെയുള്ള വര്‍ദ്ധിച്ചുവരുന്ന വാഹനതിരക്കും തീവണ്ടികളുടെ എണ്ണവും വര്‍ദ്ധിച്ചതിനാണ്‌ ഈ ഗേയ്റ്റ്‌ പലപ്പോഴു അടഞ്ഞുകിടക്കുകയാണ്‌. ഈ പ്രദേശത്തുകാര്‍ക്ക്‌ ഇതിലൂടെയുള്ള യാത്ര വളരെ ദുഷ്കരമായി തീര്‍ന്നിരിക്കുകയാണ്‌. പലപ്പോഴും രോഗികളായ യാത്രക്കാരും ഇവിടെ ഗേയ്റ്റ്‌ അടയില്‍ പെടുന്നതുമൂലം രോഗികളുടെ നില വഷളാകുന്ന അവസ്ഥയും ഉണ്ടായിട്ടുണ്ട്‌. പാറക്കടവ്‌, മാള, അന്നമനട തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള ജനങ്ങളുടെ യാത്രാ ജീവിതം കണക്കിലെടുത്ത്‌ റെയില്‍വേ മേല്‍പാലത്തിന്റെ നിര്‍മ്മാണകാര്യത്തില്‍ കാണിക്കുന്ന അനാസ്ഥ അവസാനിപ്പിച്ച്‌ ദ്രുതഗതിയില്‍ പണി നടന്നുകൊണ്ടിരിക്കുന്ന അപ്രോച്ച്‌ റോഡിന്റെ നിര്‍മ്മാണത്തോടൊപ്പം റെയില്‍വേ മേല്‍പാലത്തിന്റെ നിര്‍മ്മാണവും പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അല്ലെങ്കില്‍ ജനകീയ സമരപരിപാടികള്‍ ആരംഭിക്കുമെന്നും ജോസ്‌ തെറ്റയില്‍ എംഎല്‍എ വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

Kerala

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

Kerala

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

Thiruvananthapuram

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.