Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹോസ്നി മുബാറക്കിന്‌ ജീവപര്യന്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2012, 08:42 pm IST
in World

കീറോ: കഴിഞ്ഞ വര്‍ഷം സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്തിയ തൊള്ളായിരത്തോളം പേരെ കൂട്ടക്കൊല നടത്തിയ കേസില്‍ സ്ഥാനഭൃഷ്ടനാക്കപ്പെട്ട ഈജിപ്റ്റ്‌ മുന്‍ പ്രസിഡന്റ്‌ ഹോസ്നി മുബാറക്കിനെ കോടതി ജീവപര്യന്തം തടവിന്‌ ശിക്ഷിച്ചു.അതേസമയം അഴമതിക്കേസില്‍ വിചാരണനേരിടുന്ന മുബാറക്കിന്റെ മക്കളായ ഗമാല്‍ ആലാ എന്നിവരെ കുറ്റവിമുക്തരാക്കി.

എന്നാല്‍ ഇവര്‍ കസ്റ്റഡിയില്‍ തന്നെ തുടരും .കഴിഞ്ഞ വര്‍ഷം രാജ്യത്തു നടന്ന പ്രക്ഷോഭത്തില്‍ തൊള്ളായിരത്തോളം പേരെ കൊന്നൊടുക്കുയിരിന്നു.

മുബാറക്കിന്റെ ശിക്ഷാവിധി കോടതിക്ക്‌ പുറത്ത്‌ ഈജിപ്റ്റിലെ ജനത സന്തോഷത്തോടെയാണ്‌ സ്വീകരിച്ചത്‌.ജയിലഴിയിലെ സ്ട്രക്ച്ചറില്‍ കിടന്നാണ്‌ മുബാറക്ക്‌ കോടതി വിധി കേട്ടത്‌.കേസില്‍ പ്രതികളായ ആറ്‌ മുന്‍ പോലീസ്‌ മേധാവികളേയും കുറ്റവിമുക്തരാക്കിയിട്ടുണ്ട്‌.

2011 വരെ പ്രസിഡന്റായിരുന്ന മുബാറക്ക്‌ 18 ദിവസം വരെ നീണ്ടുനിന്ന പ്രക്ഷോഭത്തിനൊടുവിലാണ്‌ സ്ഥാനം രാജിവെക്കുന്നത്‌.കോടതിക്കുള്ളില്‍ വാദം കേട്ടുകൊണ്ടിരുന്ന ജനങ്ങള്‍ മുബാറക്കിന്‌ വധശിക്ഷ നല്‍കണമെന്ന്‌ ആവശ്യപ്പെടുന്നുണ്ടായിരുന്നു.കോടതി വിധിയില്‍ തങ്ങള്‍ അതീവ സന്തുഷ്ടരാണെന്ന്‌ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടയാളുടെ ഭാര്യ പറഞ്ഞു.ദൈവം വലിയവനാണെന്നും അവര്‍ പറഞ്ഞു.

രാജ്യത്തെ ജനങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കിയ ആദ്യത്തെ അറബ്‌ നേതാവാണ്‌ മുബാറക്ക്‌.

കോടതിക്ക്‌ പുറത്ത്‌ വിധികേള്‍ക്കാനായി കാത്തു നിന്ന ജനങ്ങള്‍ തമ്മില്‍ ചെറിയതോതില്‍ സംഘര്‍ഷമുണ്ടായി.ഇത്‌ അയവ്‌ വരുത്തുവാന്‍ പോലീസ്‌ ഗ്രനേഡ്‌ ഉപയോഗിച്ചു. സ്യൂട്ടും കറുത്ത കണ്ണടയും ധരിച്ചാണ്‌ മുബാറക്ക്‌ വിധി കേള്‍ക്കാനായി വന്നത്‌.വിധികേട്ടയുടനെ മുബാറക്കിന്റെ മക്കളുടെ കണ്ണുകളില്‍ നിന്നും കണ്ണീര്‍ പൊടിഞ്ഞിരുന്നു.84 കാരനായ മുബാറക്കിന്റെ 30 വര്‍ഷത്തെ ഭരണം 2011 ല്‍ അവസാനിച്ചതിനുശേഷം ഇന്നലെ അവസാനിച്ചത്‌ മുബാറക്ക്‌ കാലഘട്ടമാണ്‌.

രാജ്യത്ത്‌ പ്രധാനപ്പെട്ട ചില മാറ്റങ്ങള്‍ വരുത്തുവാന്‍ മുബാറക്ക്‌ തന്റെ ഭരണകാലത്ത്‌ ശ്രമമാരംഭിച്ചിരുന്നു.എന്നാല്‍ മുബാറക്കിന്റെസ്വേഛാദിപത്യ ഭരണത്തിനെതിരെ ജനങ്ങള്‍ 2011 ജനുവരി 25 ന്‌ പ്രക്ഷോഭം ആരംഭിച്ചു.തുടര്‍ന്ന്‌ മുബാറക്ക്‌ ഭരണകൂടം പ്രക്ഷോഭത്തിനെതിരെ ആഞ്ഞടിക്കുകയായിരുന്നു.അറുപതു വര്‍ഷത്തോളമായി നിരോധിക്കപ്പെട്ടിരുന്ന മുസ്ലീം ബ്രദര്‍ ഹുഡിവന്റെ നേതാവ്‌ മുഹമ്മദ്‌ മുര്‍സിയും പ്രധാനമന്ത്രി അഹമ്മദ്‌ ഷഫീക്കും തമ്മില്‍ അവസാന പോരാട്ടം ആരംഭിച്ച പശ്ചാത്തലത്തിലാണ്‌ ഇത്തരമൊരു വിധി വന്നിരിക്കുന്നത്‌.ഇത്‌ വലിയ തിരിച്ചടി ഉണ്ടായേക്കുമെന്നാണ്‌ നിരീക്ഷകരുടെ വിലയിരുത്തല്‍. ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച മുബാറക്ക്‌ 1950 ല്‍ വ്യോമസേനയില്‍ ചേരുകയും തുടര്‍ന്ന്‌ 1973ല്‍ വ്യോമസേനയുടെ കമാന്‍ഡറാകുകയും ചെയ്തു.

തൊള്ളായിരത്തോളം പേരെ കൊന്നൊടുക്കിയ കേസ്‌ കൂടാതെ അഴിമതിക്കേസ്‌ വേറെയും ഉണ്ടായിരുന്നു മൂബാറക്കിന്റെ പേരില്‍.എന്തായാലും ഇന്നലത്തെ ശിക്ഷാവിധി വന്നതോടുകൂടി ചരിത്രത്താളുകളില്‍ നിന്നും മുബാറക്ക്‌ അധ്യായം മറയുകയാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

Kerala

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

Kerala

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

Kerala

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

India

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

പുതിയ വാര്‍ത്തകള്‍

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

ഒരു മാസത്തിനുള്ളില്‍ യുദ്ധം തീര്‍ക്കണമെന്ന് ഇറാന്‍; നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ ട്രംപ്

ബിജെപിയെ തോല്‍പിക്കാന്‍ വോട്ടുമറിച്ചു; സിപിഎം ഏറ്റുവാങ്ങിയത് വമ്പന്‍ തോല്‍വി

കാസര്‍കോട് ജില്ലയില്‍ സിപിഎംവോട്ട് മറിച്ചു; സാമുദായിക ധ്രുവീകരണം നടന്നു: കെ. സുരേന്ദ്രന്‍

ഗണേഷ്‌കുമാര്‍, കോവൂര്‍ കുഞ്ഞുമോന്‍

അപ്രസക്തരായി ഗണേശനും കോവൂരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.