Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാക്കിസ്ഥാനിലെ നിര്‍ബന്ധിത മതംമാറ്റത്തിന്‌ പരമോന്നത കോടതിയും കൂട്ടുനില്‍ക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2012, 12:41 am IST
in World

ലാഹോര്‍: പാക്കിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ ക്കുനേരെ നടക്കുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്‌ പരമോന്നത കോടതിയും കൂട്ടുനില്‍ക്കുന്നതായി റിപ്പോര്‍ട്ട്‌. രാജ്യനിയമവ്യവസ്ഥ അനീതിക്കുവേണ്ടിയുള്ള ഉപകരണമായി മാറിയിരിക്കുകയാണെന്ന്‌ ന്യൂനപക്ഷ സമുദായ നേതാക്കള്‍ അഭിപ്രായപ്പെടുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനം രാജ്യത്ത്‌ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കഴിഞ്ഞദിവസമുണ്ടായ കോടതി വിധി കോടതിയ്‌ക്കെതിരെ തിരിയാന്‍ ന്യൂനപക്ഷ സമുദായ നേതാക്കളെ പ്രേരിപ്പിച്ചിരിക്കുകയാണ്‌.

നാലുദിവസങ്ങള്‍ക്കുമുമ്പ്‌ സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ ഇഫ്ത്തികര്‍ ചൗധരിയുടെ നേതൃത്വത്തിലുള്ള ബെഞ്ച്‌ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്‌ വിധേയരായി മുസ്ലീങ്ങളെ വിവാഹം കഴിച്ച മൂന്ന്‌ ഹിന്ദുയുവതികളുടെ കേസ്‌ പരിഗണിക്കവെ സ്ത്രീകള്‍ ആഗ്രഹിക്കുംപ്രകാരം അവരുടെ ഭാവി തെരഞ്ഞെടുക്കാം. എന്ന വിധിയെത്തുടര്‍ന്ന്‌ ഇവര്‍ ഭര്‍ത്താക്കന്മാര്‍ക്കൊപ്പം പോയത്‌. കേസ്‌ കോടതി ഗൗരവമായി കാണാതിരുന്നത്‌ മൂലമാണെന്നും സമുദായ നേതാക്കള്‍ ആരോപിച്ചു.

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ഇരകള്‍ക്ക്‌ മനുഷ്യാവകാശങ്ങളും നീതിയും ഉറപ്പുവരുത്തണമെന്നും കത്തോലിക്‌ ദേശീയ സമിതി പ്രതിനിധികളായ ഇമ്മാനുവല്‍ യൂസഫ്‌, പീറ്റര്‍ ജേക്കബ്‌ എന്നിവര്‍ ആവശ്യപ്പെട്ടു.

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനിരകളായ റിങ്കിള്‍ കുമാരി, ആശാ കുമാരി, ലതാ കുമാരി എന്നിവരെ സുപ്രീംകോടതി അനീതിക്കുവേണ്ടിയുളള ഉപകരണങ്ങളാക്കുകയാണ്‌ ചെയ്തത്‌. ലാഘവത്തോടുകൂടിയാണ്‌ കോടതിവിധി പ്രഖ്യാപനം നടത്തിയത്‌. സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ ഉന്നതകോടതി കണ്ടില്ലെന്ന്‌ നടിക്കരുത്‌, പ്രതിനിധികള്‍ വ്യക്തമാക്കി.

കേസ്‌ കോടതിയിലെത്തുമ്പോള്‍ തെളിവുകളും അപ്രസക്തമാകുകയാണ്‌. രാജ്യത്ത്‌ മതസ്വാതന്ത്ര്യവും ലിംഗസമത്വവും ഇപ്പോഴും വിദൂരസ്വപ്നമായി അവശേഷിക്കുകയാണ്‌. ഭൂരിപക്ഷവും ന്യൂനപക്ഷവും ആണ്‍ പെണ്‍ വ്യത്യാസവും നോക്കിയല്ല വിധി നിര്‍ണയിക്കേണ്ടത്‌, കത്തോലിക്‌ ദേശീയ സമിതി പ്രസ്താവനയിലൂടെ കോടതിയുടെ അനാസ്ഥ ചൂണ്ടിക്കാട്ടുന്നു.

ഏപ്രില്‍ 18 ന്‌ ഹിന്ദു യുവതികളുടെ കേസിലുണ്ടായ കോടതി വിധി ന്യൂനപക്ഷങ്ങളുടെ ആശങ്ക വര്‍ധിപ്പിക്കുന്നതാണ്‌. മതപരമായ അസിഹിഷ്ണുത വര്‍ധിപ്പിക്കാനേ ഇത്തരം വിധികള്‍ സഹായകമാകൂ. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനമെടുക്കാന്‍ രാജ്യത്തെ പരമോന്നത കോടതിയ്‌ക്ക്‌ സാധിക്കണമെന്ന്‌ പീറ്റര്‍ ജേക്കബ്‌ അഭിപ്രായപ്പെട്ടു. ഏപ്രില്‍ 18 ന്‌ നടത്തിയ വിധിയില്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ്‌ കോടതി സ്വീകരിച്ചത്‌. മത വൈവിധ്യം നശിക്കുന്ന സാഹചര്യം ഇല്ലാതാക്കാന്‍ സുപ്രീംകോടതിയും കേന്ദ്രസര്‍ക്കാരും ശക്തമായ നിലപാട്‌ സ്വീകരിക്കണം. അന്താരാഷ്‌ട്ര മതസ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തില്‍ മതപരിവര്‍ത്തനത്തെ നിര്‍വചിക്കാന്‍ ഇരുകൂട്ടരും തയ്യാറാകണമെന്നും പ്രസ്താവനയില്‍ പറയുന്നു.

യുവതികള്‍ക്ക്‌ സ്വാതന്ത്ര്യ തെരഞ്ഞെടുപ്പിന്‌ കോടതി അനുമതി നല്‍കിയെങ്കിലും ഭാവിയില്‍ മാതാപിതാക്കളെ സന്ദര്‍ശിക്കുവാനുള്ള അനുവാദം ഇവര്‍ക്കുണ്ടായിരിക്കില്ല. ഇത്‌ മതസ്വാതന്ത്ര്യത്തിന്റെ നിഷേധമാണെന്നും ന്യൂനപക്ഷ സമുദായ നേതാക്കള്‍ വ്യക്തമാക്കി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​നം: സു​പ്രീം​കോ​ട​തി ഇ​ന്ന് വീ​ണ്ടും വാ​ദം കേ​ൾ​ക്കും

Kerala

കപ്പല്‍ മുക്കിയ ക്യാപ്റ്റന്‍

Kerala

അവസാന തരി കനലും അണഞ്ഞു; ദേശീയ രാഷ്‌ട്രീയത്തില്‍ സിപിഎം അപ്രസക്തമാകുന്നു

Kerala

ഗോപകുമാര്‍… തനി ചാത്തന്നൂരുകാരന്‍

World

യുഎഇയില്‍ വീണ്ടും മിസൈലാക്രമണം; എണ്ണ പ്ലാന്റില്‍ തീപിടുത്തം, മൂന്ന് ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റു

പുതിയ വാര്‍ത്തകള്‍

മെയ് മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണ്ണം: ഉപഭോക്താക്കൾക്ക് ആശ്വാസം

വാഹനാപകടത്തിൽ പരുക്കേറ്റ നടൻ സന്തോഷ് നായർ അന്തരിച്ചു; ഭാര്യക്ക് ഗുരുതര പരിക്ക്‌

ബിജെപി നേതാവ് സുവേന്ദു അധികാരി (നടുവില്‍)

ബംഗാളിൽ രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായ മെയ് 9-ന് ബിജെപി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് സൂചന.

പിണറായിയെ പല റൗണ്ടിലും പിന്നിലാക്കിയ വി പി അബ്ദുള്‍ റഷീദിനെതിരെ ഭീഷണി; വീടിനും സുരക്ഷ ഏര്‍പ്പെടുത്തി

ആര്‍എസ്പിക്ക് പുതുജീവന്‍

കർമ്മവിജയവും ജീവിതസൗഖ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അടിവേരിളകി കേരള കോണ്‍ഗ്രസ് എം; മത്സരിച്ച എല്ലാ സീറ്റിലും ജയിച്ച് ജോസഫ് വിഭാഗം

ഭരണക്കപ്പല്‍ മുങ്ങിത്താണപ്പോള്‍ കൂട്ടത്തോടെ തോറ്റ് തുന്നംപാടി ഇടത് മന്ത്രിമാര്‍

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.