Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തീവ്രവാദികള്‍ അഴിഞ്ഞാടുന്നു; പോലീസ്‌ നോക്കുകുത്തി ജില്ലയില്‍ അക്രമങ്ങള്‍ തുടര്‍ക്കഥയാവുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2012, 08:20 pm IST
in Kannur

കണ്ണൂറ്‍: സര്‍വ്വകക്ഷി സമാധാന യോഗങ്ങളെ പ്രഹസനമാക്കി മാറ്റി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അക്രമങ്ങള്‍ തുടര്‍ക്കഥയാവുന്നു. ജില്ലയിലെ പല സ്ഥലങ്ങളിലും മുസ്ളിം തീവ്രവാദികള്‍ അഴിഞ്ഞാട്ടം തുടരുകയാണ്‌. സിപിഎമ്മുമായാണ്‌ ഇപ്പോള്‍ ഏറ്റുമുട്ടല്‍ നടക്കുന്നതെങ്കിലും ഇത്‌ വര്‍ഗ്ഗീയ സംഘര്‍ഷമായി മാറിക്കൂടായ്‌കയുമില്ല. ഇതിനെതിരെ നടപടിയെടുക്കേണ്ട പോലീസാകട്ടെ പല സ്ഥലങ്ങളിലും നോക്കുകുത്തികളായി മാറിയിരിക്കുകയാണ്‌. കഴിഞ്ഞദിവസങ്ങളില്‍ തളിപ്പറമ്പ്‌ മേഖലയിലുണ്ടായ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായി ജില്ലയിലെ പല മേഖലകളിലും അക്രമസംഭവങ്ങളുണ്ടായി. നരിക്കോട്‌ സിപിഎം നിയന്ത്രണത്തിലുള്ള ക്ളബിന്‌ തീയിട്ടു. പാലക്കുളങ്ങരയില്‍ സ്ത്രീയുടെ വീട്‌ അക്രമിച്ച്‌ തകര്‍ത്തു. പഴയങ്ങാടിയില്‍ ഉത്സവസ്ഥലത്തെത്തിയ പോലീസ്‌ ജീപ്പിന്‌ നേരെ കല്ലേറ്‌ നടത്തി. സംഭവത്തില്‍ ഒരു പോലീസുകാരന്‌ പരിക്കേറ്റു. പയ്യന്നൂരില്‍ സഹകരണ ആശുപത്രിയുടെ ആംബുലന്‍സ്‌ എറിഞ്ഞുതകര്‍ത്തു. ഇരിട്ടി, ചക്കരക്കല്‍ തുടങ്ങി സ്ഥലങ്ങളിലും അക്രമങ്ങള്‍ അരങ്ങേറി. നരിക്കോട്‌ പഞ്ചാരക്കുളത്തെ എകെജി സ്മാരക ക്ളബാണ്‌ കഴിഞ്ഞദിവസം തീവെച്ച്‌ നശിപ്പിച്ചത്‌. അക്രമത്തിന്‌ പിന്നില്‍ ലീഗ്‌ പ്രവര്‍ത്തകരാണെന്ന്‌ ക്ളബ്‌ സെക്രട്ടറി പോലീസില്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചു. പാലക്കുളങ്ങരയിലെ കങ്കാരത്തി വീട്ടില്‍ കാര്‍ത്ത്യായനിയുടെ വീടിന്‌ നേരെയാണ്‌ അക്രമമുണ്ടായത്‌. പഴയങ്ങാടിയിലെ കാവിലെ പറമ്പില്‍ ഉത്സവത്തിന്‌ ഡ്യൂട്ടിക്കെത്തിയ പോലീസിന്‌ നേരെയാണ്‌ ബൈക്കിലെത്തിയ സംഘം അക്രമം നടത്തിയത്‌. കല്ലേറില്‍ സിദ്ദിഖ്‌ എന്ന പോലീസുകാരനാണ്‌ പരിക്കേറ്റത്‌. ഇരിട്ടിയില്‍ ലീഗ്‌-സിപിഎം സംഘര്‍ഷത്തില്‍ ഒരു പോലീസുകാരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ പരിക്ക്‌ പറ്റിയിട്ടും അക്രമം ഒഴിവാക്കാന്‍ പോലീസിണ്റ്റെ ഭാഗത്ത്‌ നിന്നും വീഴ്ചയുണ്ടായതായി പരാതിയുണ്ട്‌. ഇവിടെ സിഐ, എസ്‌ഐ ഉള്‍പ്പെടെ ൨൫ ഓളം പോലീസുകാരുണ്ടായിട്ടും അക്രമികള്‍ക്കെതിരെ ലാത്തി വീശുകയായിരുന്ന സിഐയെ സഹായിക്കാന്‍ ആരും തയ്യാറായില്ലെന്നും പരാതിയുണ്ട്‌. പോലീസുകാര്‍ കാഴ്ചക്കാരായി നില്‍ക്കുമ്പോഴാണ്‌ സിഐ അക്രമികളെ ലാത്തിവീശി തുരത്തിയത്‌. സംഭവത്തെക്കുറിച്ച്‌ വകുപ്പ്തല അന്വേഷണം നടക്കുമെന്നറിയുന്നു. അക്രമങ്ങള്‍ മുന്‍കൂട്ടി അറിയുന്നതിനും തടയുന്നതിനും പോലീസിന്‌ കഴിയാത്തത്‌ വീഴ്ചയാണെന്ന്‌ കഴിഞ്ഞദിവസം ഡിജിപി തന്നെ പറഞ്ഞത്‌ ഏറെ ഗൗരവത്തോടെയാണ്‌ കാണേണ്ടത്‌. തളിപ്പറമ്പിലുണ്ടായ അക്രമത്തില്‍ ഒരു ജീവന്‍ പൊലിയുകയും നിരവധി പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ മേഖലയില്‍ എരിയുന്ന കനല്‍ ഊതിക്കെടുത്തുന്നതിന്‌ പകരം ആളിക്കത്തിക്കാനാണ്‌ ചില തീവ്രവാദ സംഘടനകള്‍ ശ്രമിക്കുന്നത്‌. സിപിഎം, മുസ്ളിം കേന്ദ്രങ്ങളില്‍ ഉഗ്രശേഷിയുള്ള ബോംബുകളും ആയുധങ്ങളും വ്യാപകമായി സംഭരിച്ചിട്ടുണ്ടെന്ന വിവരമുണ്ടെങ്കിലും ഇവ കണ്ടെത്താന്‍ പോലും പോലീസ്‌ ശ്രമിക്കുന്നില്ല. പറശ്ശിനിക്കടവിനടുത്ത്‌ ആള്‍താമസമില്ലാത്ത പറമ്പില്‍ കണ്ടെത്തിയ ബോംബുകള്‍ ജില്ലയില്‍ ഇതുവരെ കണ്ടെത്താത്ത തരത്തിലുള്ളവയാണ്‌. സിപിഎം ഭരണത്തിലുള്ള ആശുപത്രിയുടെ കാണ്റ്റീനില്‍ നിന്നും ബോംബുകള്‍ കണ്ടെത്തിയതും ഏറെ ഗൗരവമുള്ളതാണ്‌. മുസ്ളിം കേന്ദ്രങ്ങളില്‍ ചില തീവ്രവാദ സംഘടനകളുടെ നേതൃത്വത്തില്‍ ആയുധശേഖരണവും പരിശീലനവും വരെ നടക്കുന്നതായും അറിവുണ്ട്‌. എന്നാല്‍ പോലീസ്‌ ഇത്‌ നിസ്സാരവല്‍ക്കരിക്കുകയാണ്‌. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇടഞ്ഞോടിയ ശിവംലക്ഷ്മി അയ്യപ്പന്‍, ആനയുടെ ആക്രമണത്തില്‍ തകര്‍ന്ന കാറിന് സമീപം സംഗീത
Kerala

കൊലവിളിയുമായി കൊമ്പന്‍, മരണത്തെ നേരില്‍ക്കണ്ട നടുക്കത്തില്‍ സംഗീത

Cricket

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍): ലീഗ് പോരുകള്‍ തീരുന്നു

Sports

ലോകകപ്പ് സംപ്രേഷണത്തിന് ധാരണയായതായി റിപ്പോര്‍ട്ട്

Football

പെപ്പിന് സിറ്റിയുടെ ബൈ ബൈ

Football

ബ്രൂണോ പ്രീമിയര്‍ ലീഗ് സീസണിലെ മികച്ച താരം

പുതിയ വാര്‍ത്തകള്‍

ജൂനിയര്‍ നാഷണല്‍ ബാസ്‌ക്കറ്റ്‌ബോള്‍ പെണ്‍ വിഭാഗം മത്സരത്തില്‍ കേരളം-മഹാരാഷ്ട്ര ഏറ്റുമുട്ടലില്‍ നിന്ന്‌

ജൂനിയര്‍ നാഷണല്‍ ബാസ്‌ക്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ്: കേരള ടീമുകള്‍ക്ക് വിജയം

കെസിഎ അന്തര്‍ ജില്ലാ അണ്ടര്‍ 19 വനിതാ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്: പത്തനംതിട്ടയെ തകര്‍ത്തു; തിരുവനന്തപുരം ഒന്നാമത്

സൂപ്പര്‍ ചെസ് ക്ലാസിക്കില്‍ പ്രജ്ഞാനന്ദയ്‌ക്ക് സമനില

ഫ്രഞ്ച് കപ്പ് കിരീട ജേതാക്കളായ ലെന്‍സ് ടീമിന്റെ ആഹ്ലാദം

ഫ്രഞ്ച് കപ്പ് ലെന്‍സ് നേടി

ലാലേട്ടന്റെ ബോക്സ്‌ ഓഫീസ് മാജിക്‌;: വെറും 58 മണിക്കൂർ കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച് ദൃശ്യം 3

ബിജെപി അധികാരത്തില്‍ വന്നാല്‍ മീന്‍ നിരോധിക്കുമെന്ന മമതയുടെ നുണ പൊളിച്ച് .സുവേന്ദു അധികാരിയുടെ അമ്മ അഞ്ച് രൂപയ്‌ക്ക് മീനും ചോറും

ടി.പി വധക്കേസിലെ ഗൂഢാലോചനയില്‍ കെ.കെ രമ പുനരന്വേഷണം ആവശ്യപ്പെട്ടുവെന്ന വ്യാജവാര്‍ത്തയുമായി റിപ്പോര്‍ട്ടര്‍ ടിവി, നിഷേധിച്ച് രമ

യുഎസ് ഇറാന്‍യുദ്ധം അവസാനിച്ചേക്കുമെന്ന് ട്രംപ്, തീരുമാനം ഞായറാഴ്ചയെന്നും ട്രംപ്

തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ഏറ്റവും ചെറിയ ഉപഗ്രഹമായ കലാം സാറ്റ് നിര്‍മ്മിച്ച റിഫാത്ത് ഷാരൂഖ് (വലത്ത്) ഇന്ന് കോടികളുടെ ആസ്തിയുള്ള കാറ്റലിക്സ് സ്പേസ് എന്ന സ്റ്റാര്‍ട്ടപ്പ് ഗുജറാത്തില്‍ വിജയകരമായി പ്രവര്‍ത്തിപ്പിക്കുന്ന റിഫാത്ത് ഷാരൂഖ് (ഇടത്ത്)

കേരളത്തിലെ മുസ്ലിങ്ങള്‍ മോദിയ്‌ക്കെതിരെ വര്‍ഗ്ഗീയതും പറഞ്ഞുകൊണ്ടിരിക്കും, റിഫാത്ത് ഷാരൂഖ് ഇന്ന് ഗുജറാത്തില്‍ എയ്റോസ്പേസ് കമ്പനി ഉടമ

മോഹന്‍ലാലിന്റെ അടുത്തിരുന്ന കരഞ്ഞ എസ്തറിനെ പരിഹസിച്ചവര്‍ക്ക് ചുട്ടമറുപടിയുമായി എസ്തര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.