Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൊച്ചി കടപ്പുറം മാലിന്യത്താല്‍ സമൃദ്ധം ദുര്‍ഗന്ധത്താല്‍ ശ്രദ്ധേയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2011, 10:53 pm IST
in Ernakulam

മട്ടാഞ്ചേരി: പുതുവത്സരാഘോഷത്തിന്‌ ഒരുങ്ങുന്ന പൈതൃകനഗരിയുടെ ‘കൊച്ചി കടപ്പുറം’ മാലിന്യ കൂമ്പാരത്താല്‍ സമൃദ്ധം. കൊച്ചി കാര്‍ണിവലുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ അരങ്ങേറുമ്പോഴും കൊച്ചി കടല്‍ത്തീരം സ്വദേശ-വിദേശ വിനോദ സഞ്ചാരികള്‍ക്ക്‌ ചീഞ്ഞളിച്ച മാലിന്യത്തിന്റെ ദുര്‍ഗന്ധതീരമായാണ്‌ മാറുന്നത്‌. കൊച്ചിന്‍ കോര്‍പ്പറേഷനും, ജില്ലാ വിനോദസഞ്ചാര വകുപ്പും, കാര്‍ണിവല്‍ ആഘോഷ കമ്മറ്റിയുമെല്ലാം ചേര്‍ന്ന്‌ ലക്ഷങ്ങള്‍ ചെലവഴിച്ച്‌ കാര്‍ണിവലും-പുതുവത്സരാഘോഷവും അരങ്ങുതകര്‍ക്കുമ്പോള്‍ പഴമയുടെ ചരിത്രതീരം കൊച്ചി കടപ്പുറം മാലിന്യംമൂലം ജനങ്ങള്‍ ഒഴിവാക്കപ്പെടുകയാണ്‌. ഒഴിവുകാലവും ആഘോഷവും കാണുന്നതിന്‌ ജന്മനാട്ടിലെത്തുന്ന പരദേശി കൊച്ചിക്കാര്‍ കൊച്ചി കടപ്പുറത്ത്‌ ചെലവഴിക്കപ്പെടുന്നത്‌ മിനിറ്റുകള്‍ മാത്രം.

ചീഞ്ഞളിഞ്ഞ പോളപായലും പ്ലാസ്റ്റിക്‌-മദ്യകുപ്പികളും മാംസാവശിഷ്ടങ്ങളും മാലിന്യക്കൂമ്പാരങ്ങള്‍ കൊച്ചി കടപ്പുറത്തെ ദുര്‍ഗന്ധഭൂമിയാക്കി മാറ്റുകയാണ്‌. പ്രതിമാസം 3000ത്തിലധികം രൂപ ശമ്പളം വാങ്ങുന്ന പത്തിലേറെ ശുചീകരണ തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്ന കൊച്ചി കടപ്പുറം വൃത്തിഹീനമായി കിടക്കുന്നത്‌ കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌ അധികൃതരെന്ന്‌ ജനങ്ങള്‍ പരാതിപ്പെടുന്നു. ഒഴിവുദിനങ്ങളില്‍ തിരമാലകളില്‍ കുളിക്കുവാനും ഉല്ലസിക്കുവാനുമെത്തുന്ന കൊച്ചിയിലെ സമീപവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും തീരത്തെ മാലിന്യക്കൂമ്പാരം വന്‍ തടസ്സങ്ങളാണ്‌ സൃഷ്ടിക്കുന്നത്‌.

കൊച്ചിന്‍ കാര്‍ണിവല്‍ ആഘോഷങ്ങള്‍ക്ക്‌ മുമ്പ്‌ നവവത്സരാഘോഷത്തിന്‌ ജനകീയ കൂട്ടായ്‌മയുടെ കളമൊരുക്കിയ ഫോര്‍ട്ടുകൊച്ചി കടപ്പുറം, സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ ഗാന്ധിജി സാന്നിധ്യമേകിയ സമര സമ്മേളനത്തിനും വേദിയായിട്ടുണ്ട്‌.

കൊച്ചി തുറമുഖത്തിന്‌ വേണ്ടിയുള്ള വികസനത്തില്‍ കൊച്ചി കായലും അഴിമുഖവും ആഴംകൂട്ടുന്നത്‌ ശക്തമായതോടെ ഘട്ടം ഘട്ടമായി കടപ്പുറം ഇല്ലാതാകുകയും ചെയ്തു. അടിയൊഴുക്കിന്റെ ഗതിമാറ്റവും കടല്‍ക്ഷോഭവും മൂലം കൊച്ചി കടപ്പുറം നാമമാത്രമായി മാറിയെങ്കിലും പുതുവര്‍ഷ ദിനത്തില്‍ പതിനായിരങ്ങളാണ്‌ ഇന്നും കൊച്ചി കടപ്പുറത്തെത്തുന്നത്‌. അഴിമുഖത്ത്‌ സമീപവും ഗസ്റ്റ്‌ ഹൗസ്‌, പഴയ ലൈക്‌ ഹൗസ്‌ എന്നിവിടങ്ങളിലുമുള്ള ചെറിയ തീരങ്ങളാണ്‌ തിരമാലകളില്‍ ആര്‍ത്തുല്ലസിക്കാന്‍ കുട്ടികളടക്കമുള്ളവര്‍ പ്രയോജനപ്പെടുത്തുന്നത്‌. ഈ തീരങ്ങളാണ്‌ മാലിന്യ കൂമ്പാരത്താല്‍ സമൃദ്ധമായിരിക്കുന്നത്‌. കൊച്ചി കടപ്പുറത്തെ തീരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഐസ്ക്രീം-കപ്പലണ്ടി വില്‍പനക്കാര്‍ സംഘം ചേര്‍ന്ന്‌ ഇടയ്‌ക്കിടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ടെങ്കിലും കോര്‍പ്പറേഷന്‍ അധികൃതര്‍ ഇവരുമായി സഹകരിക്കുന്നില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)
Kerala

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

Kerala

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

India

അയോധ്യ തട്ടിപ്പ് ; കാര്യമറിയാതെ വീരവാദം മുഴക്കിയ കെജ്‌രിവാളിനും , പ്രിയങ്കയ്‌ക്കും കുരുക്ക് : വ്യാജ ആരോപണങ്ങളെങ്കിൽ നടപടി വേണമെന്ന് വിഎച്ച്പി

Business

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

India

ജെൻസി യുവാക്കൾ തെരുവിലിറങ്ങണം ; ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേയ്‌ക്ക് മാർച്ച് നടത്തണം : രാജ്യത്ത് ജെൻസി കലാപത്തിന് ആഹ്വാനം ചെയ്ത് ജോൺ ബ്രിട്ടാസ്

പുതിയ വാര്‍ത്തകള്‍

പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുളള ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

നെഹ്റുവുണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു ; സംഘപരിവാറിന് നെഹ്രുവിനെ പേടിയാണെന്ന് വിഡി സതീശൻ

മദ്രസകൾ തുറന്ന പുസ്തകമാണ് , ആർക്കും പരിശോധിക്കാം : 4,000-ത്തിലധികം മദ്രസകളുടെ ധനസഹായം അന്വേഷിക്കണമെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് മൗലാന ഷഹാബുദ്ദീൻ

ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്ന് എം വി ജയരാജന്‍, തളളി എം വി ഗോവിന്ദന്‍

നടി ശ്വേതാമേനോനെ സംഘിയാക്കി

ശ്വേത മേനോൻ ബിജെപി അംഗമല്ല , ദേശീയവാദി ; ഇത്തരം മാതൃകകൾ രാജ്യത്ത് വേറെയുമുണ്ട് അവരെ അപമാനിക്കാൻ അനുവദിക്കില്ല

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കും, കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചെന്ന് ആരോഗ്യവകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.