Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മസാക്ഷാത്കാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2011, 06:59 pm IST
inSamskriti

സാധനയുടെ ആദ്യഘട്ടത്തില്‍ നമുക്ക്‌ അനുഭൂതിയൊന്നും ഉണ്ടാകുന്നില്ല. മാവിന്യങ്ങളുടെ ചുമടുകള്‍ നീക്കുന്ന കാലമാണത്‌. മനസ്സ്‌ കുറെ ശക്തിയാര്‍ജ്ജിച്ചശേഷവും ദുഷ്ടവിചാരങ്ങളുണ്ടാകുന്നു; എന്നാലപ്പോള്‍ മനസ്സിന്‌ ദോഷം ചെയ്യാന്‍ അവയ്‌ക്ക്‌ സാധിക്കുകയില്ല. അവയെ എളുപ്പത്തില്‍ കീഴടക്കുകയും ചെയ്യാം. തോണിയുടെ അമരത്ത്‌ കഴിവും മുന്‍പരിചയവുമുള്ള ഒരാളുണ്ടെങ്കില്‍ മുങ്ങുമെന്ന്‌ പേടിക്കാതെ അതിന്‌ കൊടുങ്കാറ്റിനെ നേരിടാം. നമ്മുടെ മനസ്സില്‍ നിന്ന്‌ ഈ സാംസാരികജഗത്തിനെ തീരെ തുടച്ചുമാറ്റാതെ ആഗ്രഹങ്ങളെയും വികാരങ്ങളെയും രാഗദ്വേഷങ്ങളെയും അവയുടെ അന്ത്യസൂക്ഷ്മരൂപത്തില്‍ നശിപ്പിക്കാന്‍ സാധ്യമല്ല. അതുവരെ വികാരങ്ങള്‍ മനസ്സിലുദിച്ചെന്നുവരും. എന്നാല്‍ സാധനകൊണ്ട്‌ നമ്മുടെ സദാചാരശക്തി ദൃഢപ്പെടുത്തിയിട്ടുണ്ടെങ്കില്‍ നമുക്കവയെ എതിരിട്ടകറ്റാന്‍ സാധിക്കും. ഈ സദാചാരശക്തി ദൃഢപ്പെടുന്നതുതന്നെ ആദ്ധ്യാത്മപുരോഗതിയുടെ ഒരുലക്ഷണമാണ്‌. ഈശ്വാരകാരുണ്യം നമ്മിലനുഭവപ്പെടുന്നതുവരെ നാം പ്രയത്നിക്കണം. ആദ്ധ്യാത്മജീവിതത്തില്‍ സ്വപ്രയത്നം ഒഴിവാക്കാവുന്നതല്ല. നമ്മുടെ കഴിവിന്റെ പരമാവധി ശ്രമിച്ചാലല്ലാതെ നമുക്ക്‌ യഥാര്‍ത്ഥമായും ആത്മസമര്‍പ്പണം ചെയ്യാന്‍ സാധിക്കുകയില്ല.

സുശക്തവും പരിശുദ്ധവും ബ്രഹ്മനിഷ്ഠവുമായി ആദ്ധ്യാത്മദര്‍ശനങ്ങളുണ്ടാവുമ്പോള്‍ ഉണ്ടാകുന്ന പ്രതികരണങ്ങള്‍ ശരിക്കും താങ്ങാന്‍ കഴിവുള്ള ഒരു ശരീരമുണ്ടെങ്കില്‍ മാത്രമേ ശരിയായ തരത്തിലുള്ള ദര്‍ശനമുണ്ടാവുകയുള്ളൂ. തികച്ചും പരിശുദ്ധവും വിരക്തവുമായ ഒരു മനസ്സും ശരിയായ ആദ്ധ്യാത്മദൃഷ്ടിയുണ്ടാകുമ്പോള്‍ നാം ശരീരമോ മനസ്സോ അല്ല, പുരുഷനോ സ്ത്രീയോ അല്ല, ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമായ ആദ്ധ്യാത്മചൈതന്യമാണെന്ന്‌ നാമനുഭവിക്കുന്നു.

യഥാര്‍ത്ഥദര്‍ശനം – അത്‌ സ്വരൂപമാണെങ്കിലും – ആദ്ധ്യാത്മതത്വമുള്‍ക്കൊള്ളുന്നതാണ്‌; അത്‌ പരമസ്യമായ ബ്രഹ്മത്തിന്റെ മാഹാത്മ്യം പ്രതിഫലിപ്പിക്കുന്നു. അനുഭൂതിയുള്ള ദ്വൈതിയാവുന്നതാണ്‌ അനുഭൂതിയില്ലാത്ത അദ്വൈതിയാവുന്നതിനേക്കാള്‍ ഭേദമെന്നോര്‍ക്കുക. സരൂപമായ യഥാര്‍ത്ഥദര്‍ശനം ആദ്ധ്യാത്മികത്വത്തിന്റെ ഉയര്‍ന്ന ദശകളിലേക്ക്‌ നയിക്കുന്ന ഒരു പടിയാണ്‌. ഇന്ദ്രിയങ്ങളും മനസ്സും പൂര്‍ണ്ണനിയന്ത്രണത്തില്‍ വന്ന്‌ ശാന്തമാവുമ്പോള്‍ മാത്രമേ യഥാര്‍ദ്ധദര്‍ശനം സാധ്യമാവൂ.

ചൂടധികമായ തലച്ചോറിന്റെ ഭ്രാന്തദര്‍ശനങ്ങളും യഥാര്‍ത്ഥദര്‍ശനവും തമ്മില്‍ വളരെയധികം വ്യത്യാസങ്ങളുണ്ട്‌. യഥാര്‍ത്ഥമായ ആദ്ധ്യാത്മാനുഭൂതിയുടെ ഫലമായി നമുക്ക്‌ കൂടുതല്‍ വൈരാഗ്യവും പവിത്രതയും ഏകാഗ്രതയും കൈവരുന്നു എന്നതാണ്‌ ഒരു ലക്ഷണം. നമ്മുടെ ആത്മസമര്‍പ്പണബോധം വര്‍ധിക്കുന്നു; ജീവന്‍ ഈശ്വരനുമായി സമരസപ്പെടുന്നു.

ശരിയായ ദര്‍ശനത്തിന്റെ മറ്റ്‌ രണ്ടുലക്ഷണങ്ങള്‍ ആനന്ദവും നിശ്ചയദാര്‍ഢ്യവുമാണ്‌. യഥാര്‍ത്ഥമായ ആദ്ധ്യാത്മാനുഭൂതി അനിര്‍വ്വാച്യമായ ശാന്തിയും ആനന്ദവും കൃതാര്‍ത്ഥതയും നല്‍കുന്നു. അത്‌ സത്യമാണെന്ന്‌ നമ്മിലുള്ള എന്തോ ഒന്ന്‌ അറിയുന്നു. തെറ്റിദ്ധാരണയ്‌ക്ക്‌ ഇടയില്ലാത്തത്ര വ്യക്തവും വിശ്വസനീയവുമായ അറിവാണത്‌. തികഞ്ഞ പരിശുദ്ധിയും ചാരിത്രശുദ്ധിയും ആത്മനിയന്ത്രണവും പാലിക്കുന്നവര്‍ അത്ര എളുപ്പം മാര്‍ഗഭ്രഷ്ടരാവുകയില്ല. യഥാര്‍ത്ഥ അനുഭൂതിക്ക്‌ അതുതന്നെയാണ്‌ തെളിവ്‌.

ആവേശഭരിതരായ പല സാധകന്മാരും തുടക്കത്തില്‍ തെറ്റായ ധാരണകളാല്‍ വഴിതെറ്റിപ്പോകുന്നു. ഒരു കര്‍ത്തവ്യം പോലെ ശാസ്ത്രങ്ങള്‍ പഠിച്ചാല്‍ മാത്രം പോരാ. അവയുടെ അര്‍ത്ഥം ഗാഢമായി ചിന്തിച്ച്‌ സത്യം സാക്ഷാത്കരിക്കുവാന്‍ സാധിക്കുമെന്നതിനെപ്പറ്റി ദൃഢവിശ്വാസം കൈവരുത്തുവാന്‍ ശ്രമിക്കണം. അധികാരിയായ ശിഷ്യന്ന്‌ സദ്ഗുരുവിന്റെ ഉപദേശം കിട്ടുന്ന മാത്രയില്‍ ഒരു മിന്നലെന്നപോലെ അയാള്‍ക്ക്‌ സാക്ഷാത്കാരമുണ്ടാവുമെന്ന്‌ ഉറപ്പിച്ചുപറയുന്നതില്‍ സത്യമുണ്ട്‌. എന്നാല്‍ ആദ്യം ശരിയായ സദാചാരസംസ്കാരത്തിലൂടെ സാധകന്‍ ശരിക്കും അധികാരിയായിത്തീരണം.

ശാസ്ത്രവും അനുഭവവും യുക്തിക്ക്‌ വിധേയമാക്കണം. എന്നാല്‍, ശാസ്ത്രത്തിലോ ഇന്ദ്രിയാതീതമായ ജ്ഞാനത്തിലോ അധിഷ്ഠിതമല്ലാത്ത ശുഷ്കമായ യുക്തിവാദം മനുഷ്യനെ അവസാനം സംശയത്തിലെത്തിച്ച്‌ ആദ്ധ്യാത്മികഭാവി നശിപ്പിച്ചെന്നുവരാം. താന്‍ മഹാ ജ്ഞാനിയാണെന്ന്‌ നടിക്കുന്ന ആള്‍ അവസാനം ദുരന്തത്തിലെത്തുമെന്ന്‌ തീര്‍ച്ച.

ശാസ്ത്രവും അനുഭവവും യുക്തിയുമാണ്‌ ആദ്ധ്യാത്മിക ജീവിതത്തിന്റെ മൂന്നുരകല്ലുകള്‍. ഇവ എല്ലാ സാധകരും എല്ലാ അവസ്ഥകളിലും പ്രയോഗിക്കേണ്ടതാണ്‌. ശരിയായ ആത്മാര്‍ത്ഥതയും ഉണര്‍വുമുള്ള സാധകന്‍ തന്റെ ചുറ്റുമുള്ള എല്ലാ വസ്തുക്കളിലും എന്തെങ്കിലും പഠിക്കാന്‍ കാണുന്നു. അയാളുടെ ജീവിതത്തിലെ ഓരോ നിമിഷവും സത്യവും മിഥ്യയും തമ്മില്‍ വേര്‍തിരിക്കേണ്ടിവരുന്നു. ഓരോ സാധകനും നല്ല പോലെ ഉണര്‍ന്നിരിക്കണം. ഹൃദയത്തില്‍ വിവേകാഗ്നി നന്നായി ജ്വലിപ്പിക്കണം. ഒരു കാര്യവും ഒരു ചിന്തയും അയാളുടെ നോട്ടത്തില്‍പെടാതെ പോകരുത്‌. ഇത്തരമൊരാള്‍ക്ക്‌ പ്രപഞ്ചം മുഴുവന്‍ ജ്ഞാനമരുളുന്ന ഒരു മഹാഗ്രന്ഥമാണ്‌.

– ശ്രീ യതീശ്വരാനന്ദസ്വാമികള്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗുജറാത്തില്‍ നിന്നുള്ള ദേശീയ സ്വര്‍ണ്ണമെഡല്‍ ജേതാവായ ചെസ് താരം വിശ്വ വഡോയ ഒരു ചടങ്ങില്‍ മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ പൊട്ടിക്കരയുന്നു (ഇടത്ത്)
India

“ഇന്ന് ഞാന്‍ എന്താണോ, അത് നിങ്ങള്‍ കാരണമാണ്”- മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ കരഞ്ഞ് ദേശീയ സ്വര്‍ണ്ണ മെഡല്‍ ചെസ്സ് താരം വിശ്വ വഡോയ

അമേരിക്കന്‍ കൂലിപ്പടയാളി (ഇടത്ത്) കോണ്‍ഗ്രസ് വക്താവും അഭിഭാഷകനുമായ അഭിഷേക് മനു സിംഘ് വി (നടുവില്‍) എന്‍ഐഎ (വലത്ത്)
India

അമേരിക്കന്‍ കൂലിപ്പടയാളി മാത്യു വാന്‍ഡൈകിനെതിരെ യുഎപിഎ ഒഴിവാക്കിയത് യുഎസ് സമ്മര്‍ദ്ദത്താലാണെന്ന കോണ്‍ഗ്രസ് വാദം തള്ളി എന്‍ഐഎ

Kerala

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

India

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

Kerala

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.