Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഉപനയനതത്ത്വം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2011, 11:10 pm IST
in Samskriti

മാതാവിന്റെ സ്നേഹലാളന ഏറ്റുവളരുന്ന ഒരു കുഞ്ഞ്‌ അച്ഛനിലൂടെ ആചാര്യസന്നിധിയില്‍ എത്തുന്നു. ആചാര്യന്‍ ആ കുഞ്ഞിനെ സ്വീകരിച്ച്‌ ഉപനയിപ്പിച്ച്‌ വൈദിക ജീവിത ധര്‍മ്മങ്ങള്‍ പഠിപ്പിക്കുന്നു. ഇതാണ്‌ നമ്മുടെ പാരമ്പര്യം. മാതാവിന്റെ ഗര്‍ഭത്തില്‍ നിന്നും ജനിച്ച കുഞ്ഞ്‌ ആചാര്യന്റെ ആത്മപ്രഭയില്‍ നിന്ന്‌ പുനര്‍ജനിക്കുന്നു. അതാണ്‌ ഉപനയനം. ഉപനയനം കഴിയുന്നതോടെ അവന്‍ ദ്വിജനായി. രണ്ടാമത്‌ ജനിച്ചവന്‍ എന്നാണ്‌ ‘ദ്വിജന്‍’ എന്ന വാക്കിന്റെ അര്‍ത്ഥം. എന്തിനാണ്‌ ഈ പുനഃര്‍ജന്മം? മാതാവിന്റെ ഗര്‍ഭത്തില്‍ നിന്നും പിറന്ന കുഞ്ഞ്‌ തമോപ്രകൃതിയുടെ അവിദ്യാചലനങ്ങളുടെ മാര്‍ഗത്തില്‍ സഞ്ചരിക്കാനുള്ള അറിവും കഴിവും മാത്രമേ ഉള്ളൂ. തന്റെ ജന്മോദ്ദേശ്യത്തെ പൂര്‍ത്തീകരിക്കുവാന്‍ ആ ജീവന്‌ അതുകൊണ്ട്‌ സാധിക്കില്ല. തന്റെ ജന്മോദ്ദേശ്യം നേടിയെടുക്കാന്‍ പ്രാപ്തമായ ഒരു പുതിയ ജീവിതത്തിലേക്ക്‌ ആചാര്യനിലൂടെ ഒരു കുഞ്ഞ്‌ കാലെടുത്ത്‌ വയ്‌ക്കുന്നു. അതാണ്‌ ഉപനയനം. ഉപനയനം കഴിയുന്നതോടെ ജീവന്‌ ഉണര്‍വ്‌ വരുന്നു. അവിദ്യാമാധ്യമങ്ങളില്‍ വിദ്യാപ്രകൃതിയുടെ ചലനങ്ങള്‍ കടന്നുവരുന്നു. ക്രമേണ എല്ലാറ്റിനേയും നോക്കിക്കണ്ട്‌ സ്വധര്‍മ്മത്തിലൂടെ ജീവിച്ച്‌ ജന്മോദ്ദേശ്യത്തെ നേടിയെടുക്കാനുള്ള കഴിവും പ്രാപ്തിയും കുഞ്ഞിന്‌ ഉണ്ടാകുന്നു.

ഉപനയനം കഴിയുന്നതോടെ ആദ്യം ചെയ്യുന്ന കര്‍മ്മം സന്ധ്യാവന്ദനമാണ്‌. സന്ധ്യാവന്ദനത്തിന്റെ പ്രസക്തി ഇന്ന്‌ ആര്‍ക്കും അറിയില്ല. സന്ധിക്കുന്നിടത്ത്‌ വന്ദിക്കുന്നതാണ്‌ സന്ധ്യാവന്ദനം. എന്ത്‌ എന്തിനെ സന്ധിക്കുന്നു? അത്‌ എപ്പോള്‍ സംഭവിക്കുന്നു ഇതാണ്‌ ഇതിന്റെ രഹസ്യം. ഈശ്വരസാന്നിധ്യം ബാഹ്യ പ്രപഞ്ചത്തില്‍ സന്ധിക്കുന്നു. അതോടൊപ്പം ഓരോ ജീവനിലും അവന്റെ പ്രഭ സന്ധിക്കുന്നു. ഓരോ ദിവസവും അഞ്ച്‌ നേരങ്ങളില്‍ ഇത്‌ സംഭവിക്കുന്നുണ്ട്‌. അതികാലത്ത്‌ ബ്രഹ്മമുഹൂര്‍ത്തത്തില്‍, ഉദായസ്തമന സന്ധ്യകള്‍, മദ്ധ്യാഹ്നസന്ധ്യ, അര്‍ദ്ധരാത്രി എന്നിവയാണ്‌ അവ. ഈ സമയങ്ങളില്‍ ഉണര്‍വ്വോടുകൂടി നാം ആ സാന്നിധ്യത്തെ ആശ്രയിക്കണം. അതിനെ ആന്തരികമായി ചെയ്യുന്നതിനെ ആത്മവിദ്യയെന്നും ബാഹ്യമായി ചെയ്യുന്നതിനെ സന്ധ്യാവന്ദനമെന്നും വിളിക്കുന്നു. സൂര്യോദയസമയത്തും മദ്ധ്യാഹ്മസന്ധ്യയിലും അസ്തമയസമയത്തും സന്ധ്യാവന്ദനം ചെയ്യാനാണ്‌ വൈദിക വിധി അനുശാസിക്കുന്നത്‌. ആത്മവിദ്യാര്‍ത്ഥിയായ ഒരാള്‍ ബാഹ്യലോകത്ത്‌ സന്ധ്യാവന്ദനം ചെയ്യുമ്പോള്‍ സന്ധിയില്‍ പ്രകടമാകുന്ന ഈശ്വരസാന്നിധ്യം തന്നിലും പ്രപഞ്ചത്തിലും ജ്വലിച്ചുയരുന്നു. ഇച്ഛാസങ്കല്‍പങ്ങളോടെ ആദിമ അപസ്സിന്റെ പ്രീതകമായ ജലം ഭൂമിയില്‍ പതിക്കുമ്പോള്‍ ശരീരതലത്തില്‍ പ്രകടമാകുന്ന ദുരിതങ്ങള്‍ക്ക്‌ ഉപശമനം ഉണ്ടാകുന്നു. ചുറ്റുപാടുമുള്ള താമസിക ശക്തികള്‍ക്ക്‌ പരിവര്‍ത്തനം വരുന്നു. ആദിമ അപസ്സിന്റെ പ്രതീകമായ ജലവും, ഇറങ്ങിവരുന്ന ഈശ്വരസാന്നിധ്യവും, ജീവചേതനയും നമ്മുടെ ഇച്ഛാസങ്കല്‍പങ്ങളും എല്ലാം കൂടി സംഗമിക്കുന്ന മഹത്തേറിയ ഒരു കര്‍മ്മമാണ്‌ സന്ധ്യാവനന്ദനം. സമയാസമയങ്ങള്‍ കണ്ടറിഞ്ഞ്‌ സന്ധ്യാവന്ദനം മുടങ്ങാതെ അനുഷ്ഠിക്കുന്ന ആത്മസാധകരില്‍ പ്രപഞ്ചത്തിലെ താമസിക ചലനങ്ങള്‍ നിഷ്പ്രഭമായി പോകുന്നു. ക്ഷുദ്രശക്തികള്‍ ആ പ്രദേശം വിട്ടുപോകുന്നു. പ്രകൃതിയുടെ ലക്ഷ്യത്തെ പൂര്‍ത്തീകരിക്കാനുള്ള ചലനങ്ങള്‍ മാത്രം അവനിലൂടെ കടന്നുവരുന്നു.

– തഥാതന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബ്രിക്‌സ് വനിതാ മന്ത്രിതല യോഗത്തിന്റെ സമാപനം വ്യാഴാഴ്ച

Kerala

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

Environment

ദാല്‍ തടാകത്തിന്റെ സംരക്ഷണം: 24 വര്‍ഷമായ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി ജമ്മു, കശ്മീര്‍ ഹൈക്കോടതി

Kerala

വയനാട് ദുരന്തം: അനാസ്ഥയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍

Kerala

കേരള ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ എണ്ണം വര്‍ദ്ധിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാരവാന്‍ പൊലീസ് ലേലം ചെയ്തു

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

മമതയ്‌ക്ക് സമചിത്തത നഷ്ടപ്പെട്ടോ? അപ്രതീക്ഷിത തിരിച്ചടികള്‍…പാര്‍ട്ടിയുടെ തകര്‍ച്ച…തൃണമൂല്‍ റാലിയില്‍ പരസ്യമായി പ്രവര്‍ത്തകന്റെ മുഖത്തടിച്ച് മമത

വയനാട് തുരങ്കപാത ദുരന്തത്തില്‍ ഇരട്ട അന്വേഷണം, പിഎസ്സി ക്രമക്കേടുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

നടി പ്രീതി സിന്റയുമായി ബന്ധപ്പെട്ട ആക്ഷേപകരമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശിച്ച് ബോംബെ ഹൈക്കോടതി

പഞ്ചാബില്‍ ‘വോട്ട് ചോരി’ ആരോപണത്തിന് രാഹുല്‍ ഗാന്ധി ഇപ്പോഴേ തയ്യാറായിക്കഴിഞ്ഞുവെന്ന് പരിഹാസം, കാരണം 2027ല്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് ഭസ്മമാകും

ജസ്റ്റിസ് യോഗേഷ് ഖന്ന നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണല്‍ ഒഫിഷിയേറ്റിംഗ് ചെയര്‍പേഴ്സണ്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ നിന്നും കാണാതായ മലയാളി വിദ്യാര്‍ഥിനി അഫിയ അയ്യൂബിനെ കണ്ടെത്തി

തിരുവനന്തപുരത്തെ രണ്ടാം മെഡിക്കല്‍ കോളേജിന് കെ കരുണാകരന്റെ പേരിട്ട് ഉത്തരവ്

അടുത്ത ജന്മത്തില്‍ പട്ടിയായി ജനിക്കുമെങ്കില്‍ അമേരിക്കയില്‍ പട്ടിയായി ജനിക്കണമെന്ന് ആഗ്രഹമെന്ന് വിജയലക്ഷ്മി ടീച്ചര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.