Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സൗത്ത്‌ വാട്ടര്‍ കുടിവെള്ള പദ്ധതിക്ക്‌ സ്ഥലമെടുപ്പ്‌ പൂര്‍ത്തിയായി: പരാതിക്കെതിരെ ജലവകുപ്പ്‌ കോടതിയിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2011, 11:36 pm IST
in Kottayam

സ്വന്തം ലേഖകന്‍

എരുമേലി: ശബരിമല തീര്‍ത്ഥാടകര്‍ക്ക്‌ കൂടി പ്രയോജനം ലഭിക്കുന്നതിനായി കോടികള്‍ ചിലവഴിച്ചു നിര്‍മ്മിക്കുന്ന എരുമേലി സൗത്ത്‌ വാട്ടര്‍ സപ്ളൈ കുടിവെള്ള വിതരണ പദ്ധതിയുടെ സ്ഥലമെടുപ്പ്‌ റവന്യൂവകുപ്പ്‌ പൂര്‍ത്തിയാക്കി. എന്നാല്‍ പദ്ധതിക്കതിരെ ഒരു സ്ഥലമുടമ ആദ്യമായി നല്‍കിയ പരാതിയുമായി ജലവിതരണ വകുപ്പ്‌ കോടതിയിലേക്ക്‌. പദ്ധതി നടപ്പാക്കുന്നതിനായി പൈപ്പ്ളൈന്‍ സ്ഥാപിക്കല്‍, കിണറുകള്‍ സ്ഥാപിക്കല്‍, വാട്ടര്‍ ടാങ്ക്‌ എന്നിവക്കായുള്ള സ്ഥലം പരിശോധിച്ച്‌ റിപ്പോര്‍ട്ടാക്കുന്ന ജോലിയാണ്‌ റവന്യൂ വകുപ്പ്‌ ഇപ്പോള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്‌. ഇതിനിടെ എരുമേലി കനകപ്പലം സ്വദേശിയായ സ്ഥലമുടമയാണ്‌ മുമ്പ്‌ നല്‍കിയ വാഗ്ദാനം മാറ്റിക്കൊണ്ട്‌ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്‌. പൈപ്പ്ളൈന്‍ സ്ഥാപിക്കുന്നതിനായി സ്ഥലമുടമ നേരത്തെ ജലവിതരണവകുപ്പിന്‌ സ്ഥലം എടുക്കുന്നതിന്‌ അനുവാദം നല്‍കിയിരുന്നു. എന്നാല്‍ അധികൃതര്‍ സ്ഥലപരിശോധനക്കെത്തിയപ്പോള്‍ ആദ്യം നല്‍കാമെന്ന്‌ പറഞ്ഞ സ്ഥലത്തിന്‌ പകരം അയാളുടെ തന്നെ വകയായുള്ള മറ്റൊരു സ്ഥലം എടുക്കാന്‍ ആവശ്യപ്പെട്ടാണ്‌ കനകപ്പലം സ്വദേശി രംഗത്തെത്തിയത്‌. എന്നാല്‍ ഇത്‌ അധികൃതര്‍ സ്വീകാര്യമല്ലെന്ന്‌ അറിയിച്ചതിനെത്തുടര്‍ന്നാണ്‌ സംഭവം കോടതിയിലെത്തിയത്‌. ൧൯൮൬ലാണ്‌ ബൃഹത്തായ സൗത്ത്‌ വാട്ടര്‍ സപ്ളൈ പദ്ധതിക്ക്‌ സര്‍ക്കാര്‍ രൂപം കൊടുക്കുന്നത്‌. എന്നാല്‍ പദ്ധതിയുടെ പ്രാഥമിക നടപടികള്‍ ആണ്‌ പൂര്‍ത്തിയാക്കിയിരുന്നെങ്കിലും തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരും ഉദ്യോഗസ്ഥരും തയ്യാറാകാതിരുന്നതാണ്‌ പരാതി ഇതുവരെ വൈകാന്‍ കാരണമായത്‌. എരുമേലി, മണിമല, പാറത്തോട്‌, വെച്ചുച്ചിറ എന്നീ ഗ്രാമപഞ്ചായത്തുകളെ ഉള്‍പ്പെടുത്തിയായിരുന്നു ആദ്യത്തെ പദ്ധതി. എന്നാല്‍ ഇപ്പോള്‍ എരുമേലി, വെച്ചൂച്ചിറ പഞ്ചായത്തുകളെ മാത്രം ഉള്‍പ്പെടുത്തിയ പദ്ധതിക്കായി ൬൦ കോടി രൂപയാണ്‌ സര്‍ക്കാര്‍ വക കൊള്ളിച്ചിരിക്കുന്നത്‌. പമ്പാനദിയിലെ പെരുന്തേനരുവിയിലെ കൊല്ലമുള വില്ലേജില്‍ ടാങ്ക്‌ സ്ഥാപിച്ച്‌ കുടിവെള്ളം വിതരണം ചെയ്യുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. എന്നാല്‍ യഥാസമയം സ്ഥലം അളന്നു തിരിച്ചി ഉടമസ്ഥാവകാശപ്പെടുത്താനുള്ള നടപടി ഉന്നതാധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടാകാത്തതാണ്‌ പദ്ധതി നിര്‍വ്വഹണത്തിന്‌ പുതിയ തടസ്സത്തിന്‌ വഴിയൊരുക്കിയത്‌. പദ്ധതിക്കായുള്ള സ്ഥലം റവന്യുവകുപ്പ്‌ നിശ്ചയപ്പെടുത്തിയതിനു ശേഷം അവ അളന്ന്‌ തിട്ടപ്പെടുത്തി അതിര്‌ തിരിച്ച്‌ അതിര്‍ത്തി നിശ്ചയിക്കേണ്ടത്‌ ജലവിതരണ വകുപ്പാണ്‌. എന്നാല്‍ ഇതു സംബന്ധിച്ച്‌ പത്തനംതിട്ട ജില്ലാ അധികൃതര്‍ കടുത്ത അനാസ്ഥ കാട്ടുകയാണെന്നും ആരോപണമുണ്ട്‌. ശബരിമല തീര്‍ത്ഥാടന വേളയിലടക്കം വരുന്ന കടുത്ത കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി കൊണ്ടുവന്ന പദ്ധതി നടപ്പാക്കാന്‍ അധികൃതര്‍ കോടതിയിലെത്തിയതോടെ അനിശ്ചിതത്വം പദ്ധതിയെ സാരമായി ബാധിക്കുമെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള മണ്ണിലെ നിയമങ്ങൾ ഇനി ലീഗ് പറയും; വെള്ളാപ്പള്ളിക്കും സുകുമാരൻ നായർക്കുമെതിരെ മുസ്ലീം ലീഗിന്റെ പ്രകോപന മുദ്രാവാക്യം

Entertainment

മോ​ഹൻലാലിന്റെ മകൻ കീറിയ ഷർട്ട് ഒക്കെയിട്ട് മുടിയൊക്കെ നീട്ടി നിലത്തിരിക്കുന്നു;ആർക്കും വിശ്വസിക്കാനായില്ല

Thrissur

വികസനത്തിന്റെ പേരില്‍ ഗുരുവായൂരില്‍ കുടിയൊഴിപ്പിക്കല്‍; ക്ഷേത്ര പരിസരത്തെ ഭൂവുടമകള്‍ സമരത്തിലേക്ക്

Idukki

വരയാടുകളെ കാണാന്‍ രാജമലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; പ്രകൃതി പഠിതാക്കള്‍ക്കും പ്രിയപ്പെട്ട ഇടം

India

വക്കീൽ വേഷത്തിൽ ഹൈക്കോടതിയിലെത്തി മമത ; രാജ്യത്ത് ഇതു പോലെ മറ്റൊരു നേതാവില്ലെന്ന് ടി എം സി

പുതിയ വാര്‍ത്തകള്‍

‘ സൈബർ ആക്രമണങ്ങളൊക്കെ ഞാൻ സഹിക്കും ‘ ; സങ്കടം മറച്ച് പിടിച്ച് കെ സി വേണുഗോപാൽ, സതീശന് ആശംസ

ബംഗാൾ സ്‌കൂളുകളിൽ വന്ദേമാതരം നിർബന്ധമാക്കി, നടപ്പാക്കൽ നിരീക്ഷിക്കാൻ സംവിധാനം

അടുത്ത 5 വർഷം കേരളം മുസ്ലിം ലീഗിന്റെ ഭരണത്തിൽ; കോൺഗ്രസിന്റെ ഹൈക്കമാൻഡ് ദൽഹിയിലല്ല, പാണക്കാട് ഹൗസിൽ: ബിജെപി

ലഷ്കർ ഭീകരൻ സൈഫുള്ള ബലൂചിയെ നോട്ട് മാലയിട്ട് ആദരിച്ചു ; താമസസൗകര്യവും, ഭക്ഷണവും ഒരുക്കി നൽകി ; കശ്മീരിൽ സ്കൂൾ അധ്യാപകനെ അറസ്റ്റ് പോലീസ്

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

എല്ലാവര്‍ക്കും എന്നെ ഭാര്യയായി വേണം;കല്യാണം കഴിക്കുമ്പോള്‍ ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു;നടി മൗഷുമി ചാറ്റര്‍ജി

ജനാധിപത്യ മര്യാദ ഇല്ലാത്ത തീരുമാനം; കോൺഗ്രസ് ലീഗിന് മുന്നിൽ കീഴടങ്ങി, വിമർശനവുമായി ജി.സുകുമാരൻ നായർ

ചോര മണക്കുന്ന തിരുനക്കര ബസ് സ്റ്റാന്റ്; ഒരു നിജവും നിശ്ചയവുമില്ലാതെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

11 കോടി വരുമാനമുള്ള രാഹുൽ വിദേശ യാത്രകൾക്കായി ചിലവഴിച്ചത് 60 കോടി രൂപ ; രാഹുലിനായി പണം മുടക്കുന്നത് വിദേശ കമ്പനിയോ ?

പ്രസിഡന്റിന് ചായ കൊടുക്കരുത് എന്നുവരെയാണ് അവർ പറയുന്നത് , അൻസിബ മനസ്സു മടുത്ത് രാജിവച്ചതാണ് ; ബാബുരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.