രജി ചന്ദ്രശേഖര്‍

രജി ചന്ദ്രശേഖര്‍

രാമസ്പര്‍ശം-7: അഹല്യാമോക്ഷം; ഒരു സ്പര്‍ശത്തിന്റെ അത്ഭുതം

താടകാവധത്തിനുശേഷം വിശ്വാമിത്രനോടൊപ്പം മുന്നേറിയ ശ്രീരാമനും ലക്ഷ്മണനും മഹര്‍ഷി ഗൗതമന്റെ ആശ്രമത്തിലെത്തി. അവിടെ ശാപം മൂലം ലോകത്തിന്റെ കാഴ്ചയില്‍ നിന്ന് മറഞ്ഞുകിടന്ന അഹല്യയെക്കുറിച്ച് വിശ്വാമിത്രന്‍ വിവരിച്ചു. ഗൗതമമഹര്‍ഷിയുടെ ശാപത്താല്‍...

താടകാവധം: കരുണയ്‌ക്കും കര്‍ത്തവ്യത്തിനും ഇടയില്‍

വിശ്വാമിത്രനോടൊപ്പം വനത്തിലൂടെ സഞ്ചരിക്കുമ്പോഴാണ് രാമനും ലക്ഷ്മണനും താടകയെക്കുറിച്ച് കേള്‍ക്കുന്നത്. ഒരുകാലത്ത് യക്ഷിണിയായിരുന്ന അവള്‍ ശാപഫലമായി രാക്ഷസിയായി മാറി, ഋഷിമാരുടെ യാഗങ്ങളും വനജീവിതവും നശിപ്പിച്ചുകൊണ്ടിരുന്നു. ഒരു സ്ത്രീയെ വധിക്കേണ്ടി...

രാമ സ്പര്‍ശം-5: ഗുരുവിനൊപ്പം ആരംഭിച്ച യാത്ര

ശ്രീരാമനും ലക്ഷ്മണനും യൗവനത്തിലേക്ക് കടന്ന കാലം. അപ്പോഴാണ് മഹര്‍ഷി വിശ്വാമിത്രന്‍ അയോധ്യയിലെത്തി ഒരു അഭ്യര്‍ഥന ഉന്നയിച്ചത്. തന്റെ യാഗങ്ങള്‍ രാക്ഷസന്മാര്‍ നിരന്തരം തടസ്സപ്പെടുത്തുകയാണെന്നും അവയെ സംരക്ഷിക്കാന്‍ രാമനെയും...

രാമസ്പര്‍ശം -4: അവതാരത്തിന്റെ ആനന്ദം

പുത്രകാമേഷ്ടിയാഗത്തിനുശേഷം ലഭിച്ച ദിവ്യപായസം ദശരഥന്‍ തന്റെ ഭാര്യമാരായ കൗസല്യ, കൈകേയി, സുമിത്ര എന്നിവര്‍ക്ക് നല്‍കി. കാലം പൂര്‍ത്തിയായപ്പോള്‍ കൗസല്യയ്ക്ക് ശ്രീരാമനും, കൈകേയിക്ക് ഭരതനും, സുമിത്രയ്ക്ക് ലക്ഷ്മണനും ശത്രുഘ്‌നനും...

രാമസ്പര്‍ശം: ഒരു രാജാവിന്റെ നിറവേറാത്ത ആഗ്രഹം

അയോധ്യ സമ്പന്നമായിരുന്നു. ജനങ്ങള്‍ സന്തുഷ്ടരായിരുന്നു. രാജാവായ ദശരഥന്‍ ശക്തനും നീതിമാനുമായിരുന്നു. അത്തരം സമൃദ്ധിക്കിടയിലും അദ്ദേഹത്തിന്റെ മനസ്സില്‍ ഒരു ശൂന്യതയുണ്ടായിരുന്നു സന്താനമില്ലായ്മ. രാജ്യം ഭരിക്കാന്‍ അവകാശിയില്ലെന്ന ആശങ്ക മാത്രമല്ല,...

രാമ സ്പര്‍ശം-2: വാക്കിന്റെ വില

രാമായണം തുടങ്ങുന്നത് യുദ്ധത്തിലൂടെയല്ല, ഒരു വാക്കിലൂടെയാണ്. ഒരു വാഗ്ദാനം പാലിക്കപ്പെടണമെന്ന ഉറച്ച തീരുമാനമാണ് പിന്നീട് ഒരു രാജ്യത്തിന്റെ ചരിത്രത്തെയും ഒരു കുടുംബത്തിന്റെ ജീവിതത്തെയും മാറ്റിമറിക്കുന്നത്. പറയുന്ന വാക്കിനും...

രാമായണം: ഒരു വെളിച്ചത്തിന്റെ തുടക്കം

കര്‍ക്കടകമാസം മഴയുടെ മാത്രം കാലമല്ല; മനസ്സിലേക്ക് വെളിച്ചം കടന്നുവരുന്ന കാലം കൂടിയാണ്. അതുകൊണ്ടാണ് നമ്മുടെ മുന്‍തലമുറകള്‍ ഈ ദിവസങ്ങളെ രാമായണവായനയുമായി ചേര്‍ത്തുവച്ചത്. ഓരോ താളും വായിച്ചുതീര്‍ക്കാനല്ല, ഓരോ...

പുതിയ വാര്‍ത്തകള്‍