Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഊരാളുങ്കല്‍: എംഎല്‍എമാരുടെ ചോദ്യങ്ങൾക്കുള്ള മറുപടികള്‍ തടഞ്ഞുവച്ചതാര്?; സി എം രവീന്ദ്രനെ സംശയിച്ച് ഇഡി

ഊരാളുങ്കലുമായി സര്‍ക്കാരുണ്ടാക്കിയ കരാറുകളുമായി ബന്ധപ്പെട്ട നിയമസഭാ മറുപടികള്‍ ഇഡിക്ക് കിട്ടിയിരുന്നു

Janmabhumi Online by Janmabhumi Online
Dec 5, 2020, 01:00 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെ സംബന്ധിച്ച് നിയമസഭയില്‍ ഉന്നയിക്കപ്പെട്ട ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ മുക്കിയത് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനാണെന്ന സംശയത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി). ഊരാളുങ്കലുമായി സി എം രവീന്ദ്രനും കുടുംബത്തിനുമുള്ള ബന്ധം കണ്ടെത്തിയ സാഹചര്യത്തിലാണ് സംശയമുയര്‍ന്നത്. ഊരാളുങ്കലുമായി സര്‍ക്കാരുണ്ടാക്കിയ കരാറുകളുമായി ബന്ധപ്പെട്ട നിയമസഭാ മറുപടികള്‍ ഇഡിക്ക് കിട്ടിയിരുന്നു. 

കരാറിന്റെ വിശദാംശങ്ങള്‍ ശേഖരിച്ച കൂട്ടത്തിലായിരുന്നു ഇവ ലഭിച്ചത്. ഇതു പരിശോധിച്ചപ്പോഴാണ് വിവരങ്ങള്‍ മറച്ചുപിടിച്ചതായി മനസിലായത്. മൂന്ന് നിയമസഭാ സമ്മേളനങ്ങളിലായി പ്രതിപക്ഷാംഗങ്ങള്‍ മൂന്ന് ചോദ്യങ്ങള്‍ ചോദിച്ചുവെങ്കിലും മറുപടി കിട്ടിയത് എം കെ മുനീറിന്റെ ചോദ്യത്തിനു മാത്രം. ബാക്കിയുള്ള ചോദ്യങ്ങള്‍ക്ക് വിവരം ശേഖരിച്ചുവരുന്നുവെന്ന മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്. ഊരാളുങ്കലിന് ടെന്‍ഡറില്ലാതെ നല്‍കിയ കരാറുകളെക്കുറിച്ച് ഉള്‍പ്പെടെയുള്ള ചോദ്യങ്ങള്‍ക്കായിരുന്നു ഇത്. 

കെഎസ്ആര്‍ടിസിയുടെ നടത്തിപ്പ് ഊരാളുങ്കലിന് നല്‍കിയിട്ടില്ലെന്ന മറപടിയാണ് എം കെ മുനീറിന് നല്‍കിയത്. സര്‍ക്കാരിന് ഒരുതരത്തിലും ദോഷം ചെയ്യില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഈ വിവരം നല്‍കിയത്. സര്‍ക്കാര്‍ ഊരാളുങ്കലിന് ആകെ എത്ര കോടി രൂപയുടെ കരാര്‍ നല്‍കിയെന്ന കോണ്‍ഗ്രസിലെ കെ എസ്  ശബരീനാഥന്റെ ചോദ്യമാണ് ഉത്തരം ലഭിക്കാത്തവയില്‍ ഒന്ന്. കഴിഞ്ഞ വര്‍ഷം മെയ് 28ന് ആയിരുന്നു ചോദ്യം. സര്‍ക്കാരിന്റെ സ്ഥലമോ, സേവനങ്ങളോ, വസ്തുക്കളോ ഊരാളുങ്കലിനെ എല്‍പ്പിച്ചിട്ടുണ്ടോയെന്ന് ഈ വര്‍ഷം ഫെബ്രുവരിയില്‍ ലീഗിന്റെ പി കെ അബ്ദുറബ്ബ് ഉന്നയിച്ച ചോദ്യത്തിനും വിവരം ശേഖരിച്ചുവരുന്നുവെന്ന മറുപടിയാണ് കൊടുത്തത്. 

സര്‍ക്കാരിനെതിരെ പ്രതിപക്ഷം ആയുധമാക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍ മന്ത്രിമാരുടെ ഓഫിസില്‍ തടഞ്ഞുവയ്‌ക്കുന്നത് പതിവു രീതിയാണ്. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് മറുപടികള്‍ തയ്യാറാക്കി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നല്‍കുന്നത്. ഈ ഉത്തരങ്ങളാണ് പിന്നീട് തടഞ്ഞുവച്ച് വിവരം ശേഖരിച്ചുവരുന്നുവെന്ന മറുപടി നിയമസഭയിലേക്ക് കൈമാറുന്നത്.  

Tags: ഇഡിസി.എം. രവീന്ദ്രന്‍മുഖ്യമന്ത്രിയുടെ ഓഫിസ്uralungal
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ആനന്ദ് വെങ്കിടേശ് (ഇടത്ത്) മുഖ്യമന്ത്രി സ്റ്റാലിനും മന്ത്രി പൊന്മുടിയും (വലത്ത്)
India

മന്ത്രി പൊന്മുടിയെ കുറ്റവിമുക്തനാക്കിയ വെല്ലൂർ കോടതി വിധി മദ്രാസ് ഹൈക്കോടതി പുനപരിശോധിക്കും; സ്റ്റാലിന് സമ്മര്‍ദ്ദം

Kerala

സെന്തിൽ ബാലാജിയുടെ സഹോദരൻ കൊച്ചിയിൽ അറസ്റ്റിൽ; കസ്റ്റഡിയിലെടുത്തത് ചെന്നൈയിലെ ഇഡി ഉദ്യോഗസ്ഥർ, നോട്ടീസ് അയച്ചിട്ടും ഹാജരായില്ല

Kerala

മോന്‍സണ്‍ മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് കേസ്: കെ.സുധാകരന് ഇഡി നോട്ടീസ്, 18ന് ചോദ്യം ചെയ്യലിന് ഹാജരാകണം, ലക്ഷ്മണയെ നാളെ ചോദ്യം ചെയ്യും

India

ഇന്ത്യ വിരുദ്ധ വാര്‍ത്തകള്‍ക്കായി യുഎസ് കോടീശ്വരനുമായി ഇ-മെയില്‍ ഇടപാട്; കള്ളപ്പണം വെളുപ്പിക്കലില്‍ പ്രകാശ് കാരാട്ടിനെതിരേ അന്വേഷണവുമായി ഇഡി

Kerala

ബിനീഷ് കോടിയേരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വിചാരണ നടപടികള്‍ സ്റ്റേ ചെയ്ത് കര്‍ണ്ണാടക ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഷാര്‍ജയില്‍ ജീവനൊടുക്കിയ വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിക്കുന്നത് മാറ്റി

ഹേമചന്ദ്രന്‍ കൊലപാതക കേസ്: പ്രധാന പ്രതി നൗഷാദിന്റെ കാര്‍ കണ്ടെത്തി, കണ്ടെത്തിയത് മൃതദേഹം മറവ് ചെയ്യാന്‍ കൊണ്ടുപോയ കാര്‍

നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും സക്രിയമായ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്ന പറഞ്ഞ കെ.സി. വേണുഗോപാല്‍ ആരായി?

വയനാട് വന്യമൃഗ ശല്യത്തിനെതിരെ സമരം: നാട്ടുകാര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി

നിമിഷ പ്രിയയുടെ മോചനത്തിനായി ഗവര്‍ണര്‍ അടക്കം  ശ്രമിക്കുന്നു-ചാണ്ടി ഉമ്മന്‍ എംഎല്‍എ, മനുഷ്യനെന്ന നിലയില്‍ ഇടപെട്ടെന്ന് കാന്തപുരം

താത്കാലിക വി സി നിയമനം: ഹൈക്കോടതി വിധിയില്‍ രാജ്ഭവന്‍ അപ്പീല്‍ നല്‍കും

നിമിഷപ്രിയ (നടുവില്‍) അറ്റോര്‍ണി ജനറല്‍ വെങ്കടരമണി (വലത്ത്)

“വധശിക്ഷ നീട്ടിവെയ്‌ക്കാന്‍ ശ്രമിയ്‌ക്കും”-.ഇന്നലെ സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ പറഞ്ഞത് പൊന്നായി…

ആറടി ഉയരം, ഒത്തവണ്ണം ; ഭൂമിയിലെതന്നെ ഏറ്റവും വലിയ ആട് ഭീകരൻ , മാർഖോർ

ഫഹദിന്റെ കീപാഡ് ഫോൺ , പക്ഷെ വില കേട്ടാൽ ഞെട്ടും

നെയ് വിളക്ക് ഇങ്ങനെ കൊളുത്തി പ്രാർഥിച്ചാൽ കാര്യസാധ്യം ഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies