Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സത്യപാലനത്തിനായി വിക്രയവിക്രിയയും

ഭാഗവതത്തിലൂടെ

എ.പി. ജയശങ്കര്‍ by എ.പി. ജയശങ്കര്‍
Oct 28, 2020, 05:32 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ഹരിശ്ചന്ദ്രന്‍ ചിന്താകുലനായി.  ഇന്ന് അസ്തമിക്കുന്നതിനു മുമ്പ് വിശ്വാമിത്ര മഹര്‍ഷി വീണ്ടും വരും. രാജ്യദാനത്തിന്റെ ദക്ഷിണ നല്‍കാനായില്ലെങ്കില്‍ ഞാന്‍ സത്യം തെറ്റിച്ചവനാകും. മഹര്‍ഷി കോപിച്ച് ശപിക്കുകയും ചെയ്യും.  

ഇത്രയും കാലം കൊടുത്തേ ശീലിച്ചിട്ടുള്ളൂ. ഇപ്പോള്‍ യാചിക്കുന്നതെങ്ങനെ. മകന്‍ വിശന്നു കരച്ചിലാണ്. അവന് എന്തെങ്കിലും കഴിക്കാന്‍ നല്‍കാനും കഴിയുന്നില്ല. ദേഹമാകെ തളരുന്നു.  

ഈ തളര്‍ച്ച കണ്ട് ഹരിശ്ചന്ദ്ര പത്‌നി പരിഹാരമാര്‍ഗമാണ് ആലോചിച്ചത്. എന്നെ വിറ്റിട്ടാണെങ്കിലും വിശ്വാമിത്ര മഹര്‍ഷിയുടെ കടം വീട്ടിയാലും. ഞാനിത് ആത്മാര്‍ഥമായാണ് പറയുന്നത്.  

‘ന ദ്യൂതഹേതോര്‍  

ന ചമദ്യഹേതോര്‍

ന രാജ്യഹേതോര്‍  

ന ച ഭോഗഹേതോഃ

ദദസ്വഗുര്‍വര്‍ഥമതോ,  

മയാത്വം

സത്യവ്രതം ത്വം  

സഫലം കുരുഷ്വ’

ചൂതുകളിച്ചു കളയാനോ മദ്യപിച്ചു നശിപ്പിക്കാനോ രാജ്യം പിടിച്ചു വാങ്ങാനോ കളിച്ചു രസിച്ചു നടക്കാനോ അല്ലല്ലോ? സത്യപാലനത്തിനു വേണ്ടിയല്ലേ?  എങ്ങനെയും മഹര്‍ഷിയുടെ കടം വീട്ടേണ്ടതാണ്. എന്നെ കൊടുത്തിട്ടായാലും ആ ധനം നല്‍കണം.  

ഇതുകേട്ട് ഹരിശ്ചന്ദ്രന്‍ ശോകത്താല്‍ കോപിച്ചു. നീ ഇതു തന്നെ ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നാല്‍ ഞാന്‍ അതു തന്നെ ചെയ്യാന്‍ നിര്‍ബന്ധിതനാകും. ഒരു ക്രൂരനെപ്പോലെ. മനുഷ്യത്വമറ്റവനെപ്പോലെ. നിര്‍ദയനെപ്പോലെ. ഒരു കഠിന ഹൃദയനായി.  

വിശ്വാമിത്രന്റെ ആഗമത്തെക്കുറിച്ചോര്‍ത്തപ്പോള്‍ ഇനി വേറെ മാര്‍ഗമില്ലെന്നു ചിന്തിച്ച് ഹരിശ്ചന്ദ്രന്‍ പൊതുവഴിയിലേക്കിറങ്ങി. ഉറക്കെ വിളിച്ചു പറഞ്ഞു’ ഹേ, നാഗരികന്മാരെ എന്റെ പ്രിയഭാര്യയെ ദാസിയായി സ്വീകരിച്ച് എനിക്ക് പൊന്‍പണം നല്‍കാന്‍ ആരെങ്കിലും തയ്യാറുണ്ടോ? കണ്ണീരോടെയാണെങ്കിലും ഹരിശ്ചന്ദ്രന്‍ പറഞ്ഞൊപ്പിച്ചു.  

ഇതുകേട്ട് ഒരുവൃദ്ധബ്രാഹ്മണ വേഷധാരി അടുത്തെത്തി. (വിശ്വാമിത്ര മഹര്‍ഷിക്ക് മായാവിദ്യകളും വശമാണല്ലോ).  

‘എനിക്ക് വീട്ടുജോലിക്ക് ഒരാളില്ലാതിരിക്കുകയായിരുന്നു. വിധി പ്രകാരമുള്ള ധനം നല്‍കാന്‍ തയ്യാറാണ്’. ഇതു പറഞ്ഞുകൊണ്ട് വൃദ്ധബ്രാഹ്മണന്‍ ഹരിശ്ചന്ദ്രന്റെ മരവുരിയില്‍ പൊന്‍പണം നിരത്തി.  

ഹരിശ്ചന്ദ്ര പത്‌നി ഹരിശ്ചന്ദ്രനെ പ്രദക്ഷിണം വച്ചു പ്രാര്‍ഥിച്ചു. ഇനിയും ഹരിശ്ചന്ദ്രന്റെ ഭാര്യയായി തുടരുവാന്‍ എനിക്ക് അവസരം ഉണ്ടാകേണമേ.

ഹരിശ്ചന്ദ്രന്‍ തന്റെ രാക്ഷസീയ പ്രവൃത്തിയോര്‍ത്ത് സ്വയം വിലപിച്ചു നിന്നു. പുത്രന്‍ അമ്മയുടെ സാരിത്തുമ്പില്‍ പിടിച്ചു. വൃദ്ധബ്രാഹ്മണന്‍ അവനെ തള്ളിമാറ്റാന്‍ ഭാവിച്ചിട്ടും അവന്‍ വിട്ടില്ല.  

‘എന്റെ മകനെക്കൂടി കൂടെകൊണ്ടുവരാന്‍ അനുഗ്രഹിക്കേണമേ’ എന്ന് ആ ദാസി വൃദ്ധബ്രാഹ്മണനോട് കേണപേക്ഷിച്ചു.  

‘എനിക്കാവശ്യമില്ല, എങ്കിലും ആയിക്കോട്ടെ’ എന്നു ആ ബാലകനു വേണ്ടിയും വില നിശ്ചയിച്ച് വൃദ്ധബ്രാഹ്മണന്‍ പൊന്‍പണം മരവുരിയില്‍ സമര്‍പ്പിച്ചു.  

ഹരിശ്ചന്ദ്ര പത്‌നിയെയും പുത്രനെയും കൂട്ടി വൃദ്ധബ്രാഹ്മണന്‍ യാത്രയായി. അവര്‍ കാണാമറയേക്ക് മറയുന്നതും നോക്കി ഹരിശ്ചന്ദ്രന്‍ വിലപിച്ചു നിന്നു. അപ്പോഴേക്കും വിശ്വാമിത്രന്‍ അവിടെയെത്തി.                                                                                                                         (തുടരും)

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബലാത്സംഗക്കേസുകളില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കും മുമ്പ് അതിജീവിതയുടെ വാദം കേള്‍ക്കണം : സുപ്രീംകോടതി

Kerala

മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് പെന്‍ഷന് ഇനി വില്ലേജ് ഓഫീസറില്‍ നിന്നുള്ള തൊഴില്‍രഹിത സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

Kerala

ബില്‍ഡിംഗ് പെര്‍മിറ്റ് നല്‍കുന്നതിന് കൈക്കൂലി വാങ്ങിയ ഈരാറ്റുപേട്ട നഗരസഭ ഓവര്‍സിയര്‍ അറസ്റ്റില്‍

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്)
India

ബ്രഹ്മോസിനേക്കാള്‍ ശക്തിയുള്ള ഹൈപ്പര്‍ സോണിക് മിസൈല്‍ പരീക്ഷണം വിജയം; തുര്‍ക്കിയുടെ നെഞ്ചിടിപ്പ് കൂടും

Kerala

ആലപ്പുഴയില്‍ റോഡരികില്‍ നിന്ന യുവതിയെ കയറി പിടിച്ച യുവാക്കള്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

കൊല്ലത്തിന്റെ സാംസ്‌കാരിക പൈതൃകം ജന്മഭൂമിയിലൂടെ ലോകമറിയും: ഡോ. ജെ.ശ്രീകുമാര്‍

കേരള സര്‍വകലാശാലയില്‍ ഇടത് സിന്‍ഡിക്കേറ്റിന്റെ ധാര്‍ഷ്ട്യത്തിന് വഴങ്ങാതെ വി സി, ഡോ കെ എസ് അനില്‍കുമാര്‍ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് തടഞ്ഞു

മഹാഭാരതത്തില്‍ സുന്നത്ത് കല്യാണമില്ല; അതിനാല്‍ മഹാഭാരതത്തില്‍ ഇല്ലാത്തത് എവിടെയുമില്ല എന്ന് പറയാനാവില്ലെന്ന് സുനില്‍പി ഇളയിടം

ഷാര്‍ജയില്‍ ജീവനൊടുക്കിയ വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിക്കുന്നത് മാറ്റി

ഹേമചന്ദ്രന്‍ കൊലപാതക കേസ്: പ്രധാന പ്രതി നൗഷാദിന്റെ കാര്‍ കണ്ടെത്തി, കണ്ടെത്തിയത് മൃതദേഹം മറവ് ചെയ്യാന്‍ കൊണ്ടുപോയ കാര്‍

നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും സക്രിയമായ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്ന പറഞ്ഞ കെ.സി. വേണുഗോപാല്‍ ആരായി?

വയനാട് വന്യമൃഗ ശല്യത്തിനെതിരെ സമരം: നാട്ടുകാര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി

നിമിഷ പ്രിയയുടെ മോചനത്തിനായി ഗവര്‍ണര്‍ അടക്കം  ശ്രമിക്കുന്നു-ചാണ്ടി ഉമ്മന്‍ എംഎല്‍എ, മനുഷ്യനെന്ന നിലയില്‍ ഇടപെട്ടെന്ന് കാന്തപുരം

താത്കാലിക വി സി നിയമനം: ഹൈക്കോടതി വിധിയില്‍ രാജ്ഭവന്‍ അപ്പീല്‍ നല്‍കും

നിമിഷപ്രിയ (നടുവില്‍) അറ്റോര്‍ണി ജനറല്‍ വെങ്കടരമണി (വലത്ത്)

“വധശിക്ഷ നീട്ടിവെയ്‌ക്കാന്‍ ശ്രമിയ്‌ക്കും”-.ഇന്നലെ സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ പറഞ്ഞത് പൊന്നായി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies