Monday, July 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മലയാളിയില്‍ വായനയുടെ കൂടു തുറന്നുവിട്ട പൈങ്കിളി

Janmabhumi Online by Janmabhumi Online
Apr 30, 2018, 09:03 am IST
in Literature
FacebookTwitterWhatsAppTelegramLinkedinEmail

        മലയാള നോവലിന്റെ കുലഗുരു മുട്ടത്തുവര്‍ക്കിയുടെ 105ാം ജന്മദിനമായിരുന്നു ശനിയാഴ്ച. മലയാളിയുടെ ഭാവനാസ്വപ്‌നത്തിലെ പൈങ്കിളിയെ ഊട്ടിവളര്‍ത്തി  സാധാരണക്കാരന്റെ ജീവിത രസങ്ങള്‍ അവരുടെ ഭാഷയിലും സങ്കല്‍പ്പത്തിലും രചിച്ച് നോവലിന്റെ പട്ടുപാതയിലൂടെ മലയാളിയെ ആദ്യമായി സഞ്ചരിപ്പിച്ചത് മുട്ടത്തു വര്‍ക്കിയായിരുന്നു. പ്രേമവും (അന്നു പ്രണയമില്ല) സ്‌നേഹവും പരിഭവവും പകയും ക്ഷമയും കാത്തിരിപ്പും നഷ്ടങ്ങളുമായി എല്ലാ മലയാളിയുടേയും ഉള്ളില്‍ തിരതള്ളി വരുന്ന വികാരക്കടലിനെ വേലിയേറ്റം കൊള്ളിച്ച ആവേശ ചന്ദ്രനായിരുന്നു വര്‍ക്കി. പുഴയും കായലും കടലും കാടും മേടുമൊക്കെ പഴയ തലമുറ  മനക്കണ്ണാടിയില്‍ അധിക സൗന്ദര്യത്തിന്റെ ചേല ചുറ്റിയത് ആ നോവലുകളിലൂടെയാണ്. വര്‍ക്കിയുടെ വില്ലനിലുമുണ്ടായിരുന്നു ഒരു നിഷ്‌ക്കളങ്ക ഭാവം.

         1913 ഏപ്രില്‍ 28ന് കോട്ടയം ജില്ലയിലെ ചങ്ങനാശേരിക്കടുത്തുള്ള ചെത്തിപ്പുഴയിലായിരുന്നു ജനനം.1989ല്‍ അന്തരിച്ചു. അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് പോള്‍ ട്യൂട്ടോറിയല്‍സിലും ദീപിക പത്രത്തിലും ജോലി ചെയ്തു. അന്നത്തെ ജനകീയ എഴുത്തുകാരായിരുന്നു വര്‍ക്കിയും കാനവും. രണ്ടുപേരേയും പൈങ്കിളി എഴുത്തുകാരെന്നാണ് വിശേഷിപ്പിച്ചിരുന്നത്. പക്ഷേ ഈ പൈങ്കിളിക്കാരാണ് അന്നു ജനങ്ങളുടെ വായനയ്‌ക്കു വലിയ പ്രചോദനം നല്‍കിയത്. നാട്ടില്‍ പുറത്തിന്റെ എഴുത്തുകാരനായിരുന്നു വര്‍ക്കി.

          പ്രപഞ്ചം മുഴുവന്‍ ഒരു നോവലാകാന്‍ വേണ്ടിമാത്രം ഉണ്ടായെന്നു വിശ്വസിച്ചിരിക്കണം വര്‍ക്കി.അന്നത്തെ  തലമുറയുടെ ഭാവനാ വസന്തം പൂത്തതും വായനയുടെ ആനവാതില്‍ തുറന്നതും വര്‍ക്കിയുടെ നോവലുകളിലൂടെയാണ്. നോവലും കവിതയും ചെറുകഥയുമായി 132 പുസ്തകങ്ങള്‍ വര്‍ക്കി എഴുതി. അവയില്‍ 60 നോവലുകളും. പാടാത്ത പൈങ്കിളി, അഴകുള്ള സെലീന, പച്ചനോട്ടുകള്‍, അക്കരപ്പച്ച, ഫിഡില്‍, ജഗജില്ലി, സലോമി, ഇണപ്രാവുകള്‍, മറിയക്കുട്ടി, ആറാം പ്രമാണം തുടങ്ങിയ നോവലുകള്‍ വന്‍ ഹിറ്റുകളാണ്. നിരവധി സിനിമകള്‍ വര്‍ക്കി കൃതികളെ അധികരിച്ചുണ്ടായി.അവയും ഹിറ്റുകളായിരുന്നു.

            അന്നത്തെക്കാലത്ത് ഓടിനടന്നും തേടിനടന്നുമാണ് വര്‍ക്കി സാഹിത്യം ആളുകള്‍ വായിച്ചിരുന്നത്.തങ്ങളെ തന്നെയാണ് ആനോവലുകളിലെ കഥാപാത്രങ്ങളില്‍ വായനക്കാര്‍ കണ്ടിരുന്നത്. കോട്ടയം വാരികകളെ അന്നു നിലനിര്‍ത്തിയിരുന്നത് വര്‍ക്കിയുടെ നോവലുകളായിരുന്നു. അടുത്ത ആഴ്ച വായിക്കാന്‍വേണ്ടിയുള്ള വലിയ ആകാംക്ഷ നല്‍കിക്കൊണ്ട് തുടരും എന്ന ബ്രാക്കറ്റ് വായനക്കാരന്റെ നെഞ്ചിടിപ്പു വര്‍ധിപ്പിച്ചിരുന്നു. വര്‍ക്കിയുടെ കഥാപാത്രങ്ങളെപ്പോലെ നടക്കാനും ഇരിക്കാനും ഉടുക്കാനും തലമുടി ചീവാനുമൊക്കെ പ്രേമിക്കാനുമൊക്കെ വായനക്കാര്‍ അന്ന് ആവേശം കാട്ടിയിരുന്നു.

           നല്ല വായനക്കാരനായിരുന്നു മുട്ടത്തുവര്‍ക്കി. സുന്ദരപുരുഷനും. ലോകസാഹിത്യം നന്നായി വായിച്ച ഈ സുന്ദര പുരുഷന്റെ അക്കാലത്തെ ഇന്റര്‍വ്യൂകള്‍ക്ക് വ്യത്യസ്ത നിരീക്ഷണങ്ങളുടെ ചാരുതയുണ്ടായിരുന്നു. പൈങ്കിളിയെന്നു വര്‍ക്കിയെ പരിഹസിച്ച ആധുനിക സാഹിത്യത്തിലെ പ്രശസ്തരായ എഴുത്തുകാര്‍ പിന്നീട്  അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്‌ക്കാരം വാങ്ങി ഈ എഴുത്തുകാരനെ പുകഴ്‌ത്തി.വായനയുടെയും ഭാവനയുടേയും മഹായാനം ഒരു തലമുറയ്‌ക്കു നല്‍കിയ ഗുരുവാണ് മുട്ടത്തു വര്‍ക്കി. 

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൊഹ്റാന്‍ മംദാനിയുടെ ബിരിയാണി തീറ്റയ്‌ക്കെതിരെ അമേരിക്കയില്‍ കടുത്ത എതിര്‍പ്പ്

ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും (ഇടത്ത്) സ്റ്റാലിന്‍ (വലത്ത്)
India

ഉദ്ധവ് താക്കറെ ശിവസേനയുടെ ഹിന്ദി വിരോധം മുതലെടുക്കാന്‍ ചെന്ന സ്റ്റാലിന് കണക്കിന് കൊടുത്ത് ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും

India

ബിലാവൽ ഭൂട്ടോയ്‌ക്കെതിരെ ലഷ്‌കർ-ഇ-ത്വയ്ബ ; ഹാഫിസ് സയീദ് ഇതുവരെ ചെയ്തതെല്ലാം പാകിസ്ഥാനു വേണ്ടി

India

അസിം മുനീറും ട്രംപും തമ്മിലുള്ള ബന്ധത്തിന് പിന്നില്‍ രണ്ടു പേര്‍ക്കുമുള്ള സ്വാര്‍ത്ഥമോഹങ്ങള്‍

India

മുഹറം പരിപാടിക്കിടെ നടന്ന വിരുന്നിൽ ഭക്ഷ്യവിഷബാധ ; ഒരു മരണം ; 150 ഓളം പേർ ആശുപത്രികളിൽ

പുതിയ വാര്‍ത്തകള്‍

ബിലാവല്‍ ഭൂട്ടോയുടെ മസൂദ് അസറിനെ വിട്ടുതരാമെന്ന പ്രസ്താവന മറ്റൊരു ചതി; സിന്ദൂനദീജലം ചര്‍ച്ച ചെയ്യാനുള്ള തന്ത്രം

യുപി പൊലീസിനെ ആക്രമിച്ച കേസിൽ ഇസ്ലാമിസ്റ്റുകൾ അറസ്റ്റിൽ ; പിടിയിലായതിനു പിന്നാലെ മാപ്പ് പറഞ്ഞ് രക്ഷപെടാൻ ശ്രമം

പതിനൊന്ന് ഗ്രാം ഹെറോയിനുമായി അസം സ്വദേശി പെരുമ്പാവൂരിൽ പിടിയിൽ

കാട്ടാളനിൽ പെയ്തിറങ്ങാൻ ചിറാപു‌ഞ്ചി വൈബ് ! സോഷ്യൽ മീഡിയയിലെ വൈറൽ താരം ഹനാൻ ഷായെ പുതിയ റോളിൽ അവതരിപ്പിക്കാൻ ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്

ഞങ്ങളുടെ പൂർവ്വികൻ ശ്രീരാമദേവനാണ് ; ഗുരുപൂർണിമ ദിനത്തിൽ 151 മുസ്ലീങ്ങൾ കാശിയിൽ ഗുരു ദീക്ഷ സ്വീകരിക്കുന്നു

ഡയലോഗുകളുടെ ആൽക്കെമിസ്റ്റ് ! ഉണ്ണി ആറിനെ കാട്ടാളന്റെ ലോകത്തേക്ക് സ്വാഗതം ചെയ്ത് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്

ഹസ്രത്ത് ഇമാം ഹുസൈൻ കാണിച്ച പാത വേണം എല്ലാവരും പിന്തുടരാൻ : മുഹറത്തിന് ആശംസയുമായി രാഹുൽ

രാഹുല്‍ ഗാന്ധി ചൈന പ്രസിഡന്‍റ് ഷീ ജിന്‍ പിങ്ങിനെൊപ്പം (വലത്ത്)

ഓപ്പറേഷന്‍ സിന്ദൂറിലൂടെ നുണകള്‍ പറഞ്ഞുപരത്തി ചൈന അവരുടെ യുദ്ധജെറ്റുകള്‍ വില്‍ക്കുന്നു; ചൈനയുടെ നുണകള്‍ക്ക് കുടപിടിക്കാന്‍ രാഹുല്‍ഗാന്ധിയും

ഉപരാഷ്‌ട്രപതി ജഗദീപ് ധന്‍കറിന് ഹൃദ്യമായ വരവേല്‍പ്, തിങ്കളാഴ്ച ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം

മക്കളില്ലാത്ത ദമ്പതിമാര്‍ക്ക് സന്താനസൗഭാഗ്യം നല്‍കാന്‍ തൃപ്പൂണിത്തുറയിലെ പൂര്‍ണ്ണത്രയീശന്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies