Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അസിം മുനീറും ട്രംപും തമ്മിലുള്ള ബന്ധത്തിന് പിന്നില്‍ രണ്ടു പേര്‍ക്കുമുള്ള സ്വാര്‍ത്ഥമോഹങ്ങള്‍

പാകിസ്ഥാന്‍ സേനാമേധാവി അസിം മുനീറും ട്രംപും തമ്മിലുള്ള ബന്ധത്തിന് പിന്നില്‍ രണ്ട് പേര്‍ക്കും ഒട്ടേറെ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് വിലയിരുത്തല്‍. പാകിസ്ഥാന്റെ സൈനിക സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നത് നീട്ടിക്കിട്ടാന്‍ വേണ്ടി തനിക്ക് പ്രസക്തിയുണ്ടെന്ന് വരുത്തിത്തീര്‍ക്കാനാണ് അസിം മുനീര്‍ ശ്രമിക്കുന്നത്. ട്രംപിനൊപ്പം നിന്നാല്‍ തനിക്ക് ആവശ്യമായതെല്ലാം കിട്ടുമെന്ന് അസിം മുനീര്‍ കരുതുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2025, 11:14 pm IST
in India, World

ഇസ്ലാമബാദ്: പാകിസ്ഥാന്‍ സേനാമേധാവി അസിം മുനീറും ട്രംപും തമ്മിലുള്ള ബന്ധത്തിന് പിന്നില്‍ രണ്ട് പേര്‍ക്കും ഒട്ടേറെ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് വിലയിരുത്തല്‍. പാകിസ്ഥാന്റെ സൈനിക സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നത് നീട്ടിക്കിട്ടാന്‍ വേണ്ടി തനിക്ക് പ്രസക്തിയുണ്ടെന്ന് വരുത്തിത്തീര്‍ക്കാനാണ് അസിം മുനീര്‍ ശ്രമിക്കുന്നത്. ട്രംപിനൊപ്പം നിന്നാല്‍ തനിക്ക് ആവശ്യമായതെല്ലാം കിട്ടുമെന്ന് അസിം മുനീര്‍ കരുതുന്നു.

ഭാവിയില്‍ ട്രംപിനെ സന്തോഷിപ്പിക്കാന്‍ ജമ്മുകശ്മീരില്‍ ഭീകരരെവിട്ടുള്ള ആക്രമണങ്ങള്‍ അസിം മുനീര്‍ സംഘടിപ്പിക്കാന്‍ സാധ്യതയുണ്ട്. ഇതിന് പിന്നില്‍ അമേരിക്കയുടെ താല്‍പര്യങ്ങളാണ്. കാരണം പാകിസ്ഥാന്‍ കൂടുതല്‍ അമേരിക്കയ്‌ക്ക് അടിമപ്പെടണമെങ്കില്‍ ഇന്ത്യാ-പാക് സംഘര്‍ഷം ആവശ്യമാണ്.

ട്രംപിനെ സംബന്ധിച്ചിടത്തോളം ട്രംപിന്റെ ബന്ധുക്കള്‍ക്ക് പങ്കാളിത്തമുള്ള കമ്പനിക്ക് ക്രിപ്റ്റോ കറന്‍സി ആരംഭിക്കാന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത് വലിയ നേട്ടമാണ്. പാകിസ്ഥാന് ഐഎംഎഫിന്‍റേത് ഉള്‍പ്പെടെ കൂടുതല്‍ സാമ്പത്തിക സഹായം നേടാനായത് ഈ കീഴ്വഴങ്ങല്‍ മൂലമാണത്രെ.

ഭാവിയില്‍ അമേരിക്കയ്‌ക്ക് പാകിസ്ഥാനില്‍ ഒരു സൈനികത്താവളം സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്. അസിം മുനീര്‍ വഴി ഇത് നടപ്പാക്കാന്‍ ട്രംപിന് രഹസ്യപദ്ധതിയുണ്ട്. ചൈനയെയും ഇന്ത്യയെയും ബംഗ്ലാദേശിനെയും നിരീക്ഷിക്കാന്‍ അമേരിക്കയ്‌ക്ക് ഈ സൈനികത്താവളത്തിലൂടെ സാധിക്കും. ചൈനയും യുഎസും തമ്മില്‍ അധികം വൈകാതെ വലിയൊരു യുദ്ധമുണ്ടാകുമെന്ന വിലയിരുത്തല്‍ അമേരിക്കയില്‍ ശക്തമാണ്. അത് ചിലപ്പോള്‍ തായ് വാനെച്ചൊല്ലിയായിരിക്കാം ആരംഭിക്കുന്നത്. അതല്ലെങ്കില്‍ റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ ചൈന അവസാനഘട്ടത്തില്‍ ഇടപെട്ടേയ്‌ക്കുമോ എന്നൊരു ആശങ്കയും നിലവിലുണ്ട് അതിനാല്‍ ചൈനയെ നിരീക്ഷിക്കാന്‍ പാകിസ്ഥാനില്‍ ഒരു സൈനികത്താവളം എന്നത് ട്രംപിന്റെയും അമേരിക്കയുടെയും വളരെ നാളായുള്ള മോഹമാണ്. അസിം മുനീറിലൂടെ ഇത് നേടിയെടുക്കാനാവുമെന്ന് തന്നെയാണ് ട്രംപിന്റെ കണക്കുകൂട്ടല്‍.

Tags: US airbaseterrorismJammu KashmirDonald TrumpOperation SindoorAsim MunirIndiaPak war
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

India

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച ആറ് സൈനികര്‍ ഇനി ത്യാഗചക്രയില്‍

India

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

India

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ചത് 6 സൈനികര്‍, പേരുകള്‍ ദേശീയ യുദ്ധ സ്മാരകത്തില്‍ ഗ്രാനൈറ്റ് ശിലയില്‍ എഴുതിച്ചേര്‍ത്തു

India

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.