Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിലാവല്‍ ഭൂട്ടോയുടെ മസൂദ് അസറിനെ വിട്ടുതരാമെന്ന പ്രസ്താവന മറ്റൊരു ചതി; സിന്ദൂനദീജലം ചര്‍ച്ച ചെയ്യാനുള്ള തന്ത്രം

ഭീകരവാദികളായ മസൂദ് അസറിനെയും ഹഫീസ് സയിദിനെയും വിട്ടുതരാന്‍ തയ്യാറാണെന്ന ബിലാവല്‍ ഭൂട്ടോയുടെ പ്രസ്താവന മറ്റൊരു ചതിയാണെന്ന് വിലയിരുത്തല്‍. പാകിസ്ഥാന്‍ സൈന്യത്തിന്റെ നിര്‍ദേശപ്രകാരമാണ് ബിലാവല്‍ ഭൂട്ടോ ഇത്തരം പ്രസ്താവന നടത്തുന്നതെന്നും നാളെ പിന്‍വലിക്കാന്‍ വേണ്ടി മാത്രമുള്ള ഒരു പ്രസ്താവന മാത്രമാണിതെന്നും റിട്ട. മേജന്‍ ഗൗരവ് ആര്യയെപ്പോലുള്ളവര്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2025, 10:39 pm IST
inIndia, World

ഇസ്ലാമബാദ് : ഭീകരവാദികളായ മസൂദ് അസറിനെയും ഹഫീസ് സയിദിനെയും വിട്ടുതരാന്‍ തയ്യാറാണെന്ന ബിലാവല്‍ ഭൂട്ടോയുടെ പ്രസ്താവന മറ്റൊരു ചതിയാണെന്ന് വിലയിരുത്തല്‍. പാകിസ്ഥാന്‍ സൈന്യത്തിന്റെ നിര്‍ദേശപ്രകാരമാണ് ബിലാവല്‍ ഭൂട്ടോ ഇത്തരം പ്രസ്താവന നടത്തുന്നതെന്നും നാളെ പിന്‍വലിക്കാന്‍ വേണ്ടി മാത്രമുള്ള ഒരു പ്രസ്താവന മാത്രമാണിതെന്നും റിട്ട. മേജന്‍ ഗൗരവ് ആര്യയെപ്പോലുള്ളവര്‍ പറയുന്നു.

“ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ ബിലാവല്‍ ഭൂട്ടോയ്‌ക്ക് യാതൊരു നിയമപരമായ അവകാശവുമില്ല. അദ്ദേഹം പാക് സൈന്യത്തിന്റെ മന്ത്രിസഭയില്‍ പോലും അംഗമല്ല. അദ്ദേഹം പാകിസ്ഥാനിലെ പ്രസിഡന്‍റായ അലി സര്‍ദാര്‍ ഭൂട്ടോയുടെ മകനാണ് എന്നത് മാത്രമേയുള്ളൂ. പക്ഷെ നാളെ പിന്‍വലിക്കാന്‍ വേണ്ടി മാത്രമാണ് ഇന്ന് ബിലാവല്‍ ഭൂട്ടോയുടെ പേരില്‍ ഇത്തരമൊരു പ്രസ്താവന നടത്തിക്കുന്നത്. പാകിസ്ഥാന്‍ സൈന്യമാണ് ഇതിന് പിന്നില്‍”- റിട്ട. മേജര്‍ ഗൗരവ് ആര്യ പറയുന്നു.

വാസ്തവത്തില്‍ സിന്ധുനദീജലം ലഭിക്കാതെ സിന്ധ് പ്രവിശ്യയില്‍ ഉള്‍പ്പെടെ കര്‍ഷകര്‍ കലാപം കൂട്ടുന്ന സ്ഥിതിവിശേഷമുണ്ട്. കാരണം പാകിസ്ഥാനിലെ കര്‍ഷകര്‍ ആവശ്യമായ 90 ശതമാനം ജലവും വരുന്നത് ഇന്ത്യയില്‍ നിന്നൊഴുകുന്ന സിന്ധൂനദീജലമാണ്. അത് ലഭിക്കാതെ വന്നാല്‍ അവിടുത്തെ കൃഷി നശിക്കും. ഈ സാഹചര്യത്തിലാണ് ആദ്യമൊക്കെ സിന്ധൂനദീജലം നല്‍കിയില്ലെങ്കില്‍ ആ നദിയില്‍ ഇന്ത്യക്കാരുടെ രക്തമൊഴുക്കും എന്ന് വെല്ലുവിളിച്ച ബിലാവല്‍ ഭൂട്ടോ പൊടുന്നനെ സമവായത്തിന്റെ ഭാഷ സംസാരിക്കുന്നതില്‍ സംശയം ഉയരുന്നുണ്ട്.

എന്തായാലും പാക് അധീനകശ്മീര്‍ ഇന്ത്യയ്‌ക്ക് വിട്ടുതരികയും ഇന്ത്യ ആവശ്യപ്പെടുന്ന പാക് ഭീകരരെ വിട്ടുതരികയും ചെയ്താല്‍ മാത്രമാണ് സിന്ധൂനദീജലക്കരാര്‍ സംബന്ധിച്ച ചര്‍ച്ച തന്നെ നടക്കൂ എന്ന നിലപാടാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതേ അഭിപ്രായം തന്നെയാണ് പ്രധാനമന്ത്രി മോദിയും ആവര്‍ത്തിച്ചത്. ഉയരത്തില്‍ കിടക്കുന്ന ഇന്ത്യന്‍ ഭൂപ്രദേശത്ത് നിന്നൊഴുകുന്ന സിന്ധൂനദിയില്‍ നിന്നും ജലം പാകിസ്ഥാന് ലഭിക്കണമെങ്കില്‍ ഇന്ത്യ വിചാരിക്കണം. ഇനി ഈ നദിയിലെ ജലം ഇന്ത്യയുടെ ആവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കൂ എന്ന് മോദി പറയുന്നു.

ഭീകരവാദം നിര്‍ത്തണമെന്ന ഇന്ത്യയുടെ ആവശ്യം പാകിസ്ഥാന്‍ അംഗീകരിച്ചിട്ടില്ല. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ഭീകരപരിശീലനകേന്ദ്രങ്ങള്‍ വീണ്ടും തുറന്നിരിക്കുകയാണ് പാകിസ്ഥാന്‍. ഐഎംഎഫ് പോലുള്ള അന്താരാഷ്‌ട്ര ധനസ്ഥാപനങ്ങള്‍ നല്‍കിയ വന്‍ധനസഹായതുകകള്‍ ആയുധങ്ങള്‍ വാങ്ങാനാണ് പാകിസ്ഥാന്‍ ഉപയോഗിക്കുന്നത് എന്നതിനര്‍ത്ഥം ഇന്ത്യയുമായി ഇനിയും യുദ്ധത്തിന് തന്നെയാണ് പാകിസ്ഥാന്‍ ഒരുങ്ങുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്.

“ബിലാവല്‍ ഭൂട്ടോയെക്കൊണ്ട് പാകിസ്ഥാന്‍ സൈന്യം വെറുതെ സമാധാനത്തിന്റെ ഒരു ഒലീവ് ചില്ല നീട്ടുകയാണ് ചെയ്യുന്നത്. അതാണ് മസൂദ് അസറിനെ വിട്ടുതരാമെന്ന പ്രസ്താവനയ്‌ക്ക് പിന്നില്‍. പക്ഷെ ബിലാവല്‍ ഭൂട്ടോയുടെ പ്രസ്താവന പാകിസ്ഥാന്‍ പിന്‍വലിക്കുന്നു. കാരണം ഇത്തരം കാര്യങ്ങള്‍ സംസാരിക്കാന്‍ ബിലാവല്‍ ഭൂട്ടോയ്‌ക്ക് യാതൊരു അവകാശവുമില്ല എന്ന് നാളെ പാക് സൈന്യം പറയുമെന്ന് ഉറപ്പാണ്.” – റിട്ട. മേജര്‍ ഗൗരവ് ആര്യ പറയുന്നു.

Tags: pak armyIWTterrorismpakistanBilawal BhuttoMasood AzharIndus Water TreatyOperation Sindoor
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) പാകിസ്ഥാന്‍റെ കൈവശമുള്ള എഫ് 16 യുദ്ധവിമാനം (ഇടത്ത് മുകളില്‍) ഗസാപ് ബോംബ് (ഇടത്ത് താഴെ)
India

പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ തുര്‍ക്കി ഗസാപ് ബോംബുകള്‍ നല്‍കുന്നു; ഈ ഭീഷണിക്കുമുന്‍പില്‍ ഇന്ത്യ ഭയപ്പെടേണ്ടതുണ്ടോ?

India

ഇന്ത്യ പരീക്ഷിച്ചത് അഗ്നി 6 അല്ല, അഗ്നി 4.. രാജ്യസുരക്ഷ ഉറപ്പക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെന്ന് രാജ് നാഥ് സിങ്ങ്; ഇത് പാകിസ്ഥാനുള്ള താക്കീത്

World

ആഗസ്റ്റ് 11 സ്വാതന്ത്ര്യദിനമായി ബലൂചിസ്ഥാൻ പ്രഖ്യാപിക്കുന്നു ; എന്തുകൊണ്ടാണ് അസിം മുനീറും ഷഹബാസും മൗനം പാലിച്ചത് ? അറിയാം ചില പാക് കുതന്ത്രങ്ങൾ

India

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു

ചിത്രരാമായണം 22: ലങ്കാദഹനം

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.