Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിലാവല്‍ ഭൂട്ടോയുടെ മസൂദ് അസറിനെ വിട്ടുതരാമെന്ന പ്രസ്താവന മറ്റൊരു ചതി; സിന്ദൂനദീജലം ചര്‍ച്ച ചെയ്യാനുള്ള തന്ത്രം

ഭീകരവാദികളായ മസൂദ് അസറിനെയും ഹഫീസ് സയിദിനെയും വിട്ടുതരാന്‍ തയ്യാറാണെന്ന ബിലാവല്‍ ഭൂട്ടോയുടെ പ്രസ്താവന മറ്റൊരു ചതിയാണെന്ന് വിലയിരുത്തല്‍. പാകിസ്ഥാന്‍ സൈന്യത്തിന്റെ നിര്‍ദേശപ്രകാരമാണ് ബിലാവല്‍ ഭൂട്ടോ ഇത്തരം പ്രസ്താവന നടത്തുന്നതെന്നും നാളെ പിന്‍വലിക്കാന്‍ വേണ്ടി മാത്രമുള്ള ഒരു പ്രസ്താവന മാത്രമാണിതെന്നും റിട്ട. മേജന്‍ ഗൗരവ് ആര്യയെപ്പോലുള്ളവര്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2025, 10:39 pm IST
in India, World

ഇസ്ലാമബാദ് : ഭീകരവാദികളായ മസൂദ് അസറിനെയും ഹഫീസ് സയിദിനെയും വിട്ടുതരാന്‍ തയ്യാറാണെന്ന ബിലാവല്‍ ഭൂട്ടോയുടെ പ്രസ്താവന മറ്റൊരു ചതിയാണെന്ന് വിലയിരുത്തല്‍. പാകിസ്ഥാന്‍ സൈന്യത്തിന്റെ നിര്‍ദേശപ്രകാരമാണ് ബിലാവല്‍ ഭൂട്ടോ ഇത്തരം പ്രസ്താവന നടത്തുന്നതെന്നും നാളെ പിന്‍വലിക്കാന്‍ വേണ്ടി മാത്രമുള്ള ഒരു പ്രസ്താവന മാത്രമാണിതെന്നും റിട്ട. മേജന്‍ ഗൗരവ് ആര്യയെപ്പോലുള്ളവര്‍ പറയുന്നു.

“ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ ബിലാവല്‍ ഭൂട്ടോയ്‌ക്ക് യാതൊരു നിയമപരമായ അവകാശവുമില്ല. അദ്ദേഹം പാക് സൈന്യത്തിന്റെ മന്ത്രിസഭയില്‍ പോലും അംഗമല്ല. അദ്ദേഹം പാകിസ്ഥാനിലെ പ്രസിഡന്‍റായ അലി സര്‍ദാര്‍ ഭൂട്ടോയുടെ മകനാണ് എന്നത് മാത്രമേയുള്ളൂ. പക്ഷെ നാളെ പിന്‍വലിക്കാന്‍ വേണ്ടി മാത്രമാണ് ഇന്ന് ബിലാവല്‍ ഭൂട്ടോയുടെ പേരില്‍ ഇത്തരമൊരു പ്രസ്താവന നടത്തിക്കുന്നത്. പാകിസ്ഥാന്‍ സൈന്യമാണ് ഇതിന് പിന്നില്‍”- റിട്ട. മേജര്‍ ഗൗരവ് ആര്യ പറയുന്നു.

വാസ്തവത്തില്‍ സിന്ധുനദീജലം ലഭിക്കാതെ സിന്ധ് പ്രവിശ്യയില്‍ ഉള്‍പ്പെടെ കര്‍ഷകര്‍ കലാപം കൂട്ടുന്ന സ്ഥിതിവിശേഷമുണ്ട്. കാരണം പാകിസ്ഥാനിലെ കര്‍ഷകര്‍ ആവശ്യമായ 90 ശതമാനം ജലവും വരുന്നത് ഇന്ത്യയില്‍ നിന്നൊഴുകുന്ന സിന്ധൂനദീജലമാണ്. അത് ലഭിക്കാതെ വന്നാല്‍ അവിടുത്തെ കൃഷി നശിക്കും. ഈ സാഹചര്യത്തിലാണ് ആദ്യമൊക്കെ സിന്ധൂനദീജലം നല്‍കിയില്ലെങ്കില്‍ ആ നദിയില്‍ ഇന്ത്യക്കാരുടെ രക്തമൊഴുക്കും എന്ന് വെല്ലുവിളിച്ച ബിലാവല്‍ ഭൂട്ടോ പൊടുന്നനെ സമവായത്തിന്റെ ഭാഷ സംസാരിക്കുന്നതില്‍ സംശയം ഉയരുന്നുണ്ട്.

എന്തായാലും പാക് അധീനകശ്മീര്‍ ഇന്ത്യയ്‌ക്ക് വിട്ടുതരികയും ഇന്ത്യ ആവശ്യപ്പെടുന്ന പാക് ഭീകരരെ വിട്ടുതരികയും ചെയ്താല്‍ മാത്രമാണ് സിന്ധൂനദീജലക്കരാര്‍ സംബന്ധിച്ച ചര്‍ച്ച തന്നെ നടക്കൂ എന്ന നിലപാടാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതേ അഭിപ്രായം തന്നെയാണ് പ്രധാനമന്ത്രി മോദിയും ആവര്‍ത്തിച്ചത്. ഉയരത്തില്‍ കിടക്കുന്ന ഇന്ത്യന്‍ ഭൂപ്രദേശത്ത് നിന്നൊഴുകുന്ന സിന്ധൂനദിയില്‍ നിന്നും ജലം പാകിസ്ഥാന് ലഭിക്കണമെങ്കില്‍ ഇന്ത്യ വിചാരിക്കണം. ഇനി ഈ നദിയിലെ ജലം ഇന്ത്യയുടെ ആവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കൂ എന്ന് മോദി പറയുന്നു.

ഭീകരവാദം നിര്‍ത്തണമെന്ന ഇന്ത്യയുടെ ആവശ്യം പാകിസ്ഥാന്‍ അംഗീകരിച്ചിട്ടില്ല. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ഭീകരപരിശീലനകേന്ദ്രങ്ങള്‍ വീണ്ടും തുറന്നിരിക്കുകയാണ് പാകിസ്ഥാന്‍. ഐഎംഎഫ് പോലുള്ള അന്താരാഷ്‌ട്ര ധനസ്ഥാപനങ്ങള്‍ നല്‍കിയ വന്‍ധനസഹായതുകകള്‍ ആയുധങ്ങള്‍ വാങ്ങാനാണ് പാകിസ്ഥാന്‍ ഉപയോഗിക്കുന്നത് എന്നതിനര്‍ത്ഥം ഇന്ത്യയുമായി ഇനിയും യുദ്ധത്തിന് തന്നെയാണ് പാകിസ്ഥാന്‍ ഒരുങ്ങുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്.

“ബിലാവല്‍ ഭൂട്ടോയെക്കൊണ്ട് പാകിസ്ഥാന്‍ സൈന്യം വെറുതെ സമാധാനത്തിന്റെ ഒരു ഒലീവ് ചില്ല നീട്ടുകയാണ് ചെയ്യുന്നത്. അതാണ് മസൂദ് അസറിനെ വിട്ടുതരാമെന്ന പ്രസ്താവനയ്‌ക്ക് പിന്നില്‍. പക്ഷെ ബിലാവല്‍ ഭൂട്ടോയുടെ പ്രസ്താവന പാകിസ്ഥാന്‍ പിന്‍വലിക്കുന്നു. കാരണം ഇത്തരം കാര്യങ്ങള്‍ സംസാരിക്കാന്‍ ബിലാവല്‍ ഭൂട്ടോയ്‌ക്ക് യാതൊരു അവകാശവുമില്ല എന്ന് നാളെ പാക് സൈന്യം പറയുമെന്ന് ഉറപ്പാണ്.” – റിട്ട. മേജര്‍ ഗൗരവ് ആര്യ പറയുന്നു.

Tags: pakistanBilawal BhuttoMasood AzharIndus Water TreatyOperation Sindoorpak armyIWTterrorism
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘കൊച്ചിയില്‍ മുളകിന്റെ പേരില്‍ ഹോട്ടല്‍ നടത്തുന്ന രണ്ടക്ഷരപ്പേരുള്ളയാള്‍ ലഹരിക്കച്ചവടക്കാരന്‍, പിടിക്കാന്‍ ചെന്നിത്തലയ്‌ക്ക് ധൈര്യമുണ്ടോ: ഭദ്രാനന്ദ

India

ചെനാബ്-ബിയാസ് പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ഇന്ത്യ : എന്തുകൊണ്ടാണ് പാകിസ്ഥാൻ അസ്വസ്ഥമാകുന്നത് ?

News

പാകിസ്ഥാനിൽ ഗിൽജിത്- ബാൾട്ടിസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭാരതം എതിർപ്പ് അറിയിച്ചു

India

ബലൂചിസ്ഥാനിൽ 50-ലധികം ഡെത്ത് സ്ക്വാഡുകൾ ! പാക് സൈന്യത്തെയും ഐഎസ്‌ഐയെയും കുറിച്ചുള്ള ഗുരുതരമായ വെളിപ്പെടുത്തലുകളുമായി ലക്കി ബിഷ്ത്

India

പാകിസ്ഥാന് നെഞ്ചിടിപ്പേറും , റഷ്യയിൽ നിന്ന് നാലാമത്തെ എസ് 400 സ്ക്വാഡ്രൺ ഇന്ത്യയിലെത്തി : വ്യോമ പ്രതിരോധ സംവിധാനത്തിന് മുതൽക്കൂട്ട്

പുതിയ വാര്‍ത്തകള്‍

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ അഡ്മിഷന്‍ നിഷേധിക്കുന്നുവെന്ന് പരാതി; ശക്തമായ നടപടിയെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.