Wednesday, July 9, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അസാഞ്ചിനെ നാട്‌ കടത്താമെന്ന്‌ യു.കെ സുപ്രീംകോടതി

Janmabhumi Online by Janmabhumi Online
May 30, 2012, 09:16 pm IST
in World
FacebookTwitterWhatsAppTelegramLinkedinEmail

ലണ്ടന്‍: വിക്കിലീക്സ്‌ സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനെ സ്വീഡനിലേക്ക്‌ നാടു കടത്താനുള്ള തീരുമാനം ബ്രിട്ടീഷ്‌ സുപ്രീംകോടതി ശരിവച്ചു. ലൈംഗിക പീഡനവുമായി ബന്ധപ്പെട്ടുള്ള കേസില്‍ അസാഞ്ചിനെ സ്വീഡനിലേക്ക്‌ നാട്‌ കടത്താന്‍ ബ്രിട്ടണിലെ കീഴ്‌ക്കോടതി ഉത്തരവിട്ടിരുന്നു. സുപ്രിംകോടതിയില്‍ ഏഴ്‌ ജഡ്ജിമാരടങ്ങുന്ന സമിതിയില്‍ അഞ്ച്‌ പേരും അസാഞ്ചിന്റെ അപ്പീല്‍ തള്ളുന്നതിനോട്‌ യോജിച്ചു. അസാഞ്ചിനെ നാട്‌ കടത്തിക്കൊണ്ടുള്ള കീഴ്‌ക്കോടതി ഉത്തരവ്‌ നീതിപൂര്‍വ്വമാണെന്നും ഇതിനെതിരെയുള്ള അപ്പീല്‍ തള്ളുകയാണെന്നും യുകെ സുപ്രീംകോടതി പ്രസിഡന്റ്‌ നിക്കോളസ്‌ ഫിലിപ്സ്‌ പ്രഖ്യാപിച്ചു. സുപ്രീം കോടതി അപ്പീല്‍ തള്ളിയെങ്കിലും അസാഞ്ചിന്‌ മനുഷ്യാവകാശത്തിനായുള്ള യൂറോപ്യന്‍ കോടതിയെ സമീപിക്കാം.

2010 ല്‍ സ്വീഡന്‍ സന്ദര്‍ശന വേളയില്‍ ഹോട്ടല്‍ മുറിയില്‍ വച്ച്‌ അസാഞ്ച്‌ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച്‌ സ്വീഡനിലെ ഒരു യുവതി നല്‍കിയ പരാതിയിലാണ്‌ കേസ്‌. ലൈംഗികപീഡനത്തിന്‌ മറ്റൊരു യുവതിയും ഇദ്ദേഹത്തിനെതിരെ പരാതിപ്പെട്ടിട്ടുണ്ട്‌. എന്നാല്‍ ആരോപണം നിഷേധിച്ച അസാഞ്ച്‌ സ്വീഡനില്‍ തനിക്ക്‌ നീതി കിട്ടില്ലെന്ന്‌ ചൂണ്ടിക്കാട്ടി വിചാരണയില്‍ പങ്കെടുക്കാന്‍ വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന്‌ കേസില്‍ അസാഞ്ചിനെ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടണമെന്ന്‌ സ്വീഡന്‍ ബ്രിട്ടനോട്‌ അഭ്യര്‍ത്ഥിച്ചിരുന്നു. ഇതേത്തുടര്‍ന്ന്‌ 2010 ഡിസംബറില്‍ അസാഞ്ച്‌ ബ്രിട്ടനില്‍ അറസ്റ്റിലായി. കര്‍ശനമായ ജാമ്യവ്യവസ്ഥയില്‍ പുറത്തിറങ്ങിയ നാല്‍പ്പതുകാരനായ അസാഞ്ച്‌ ദീര്‍ഘ നാളായി തനിക്കെതിരെയുള്ള കേസുകളില്‍ നിയമയുദ്ധം നടത്തുകയാണ്‌.

അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സുപ്രധാനനയതന്ത്ര തീരുമാനങ്ങള്‍ ചോര്‍ത്തി മാധ്യമങ്ങള്‍ക്ക്‌ നല്‍കിയതിലൂടെയാണ്‌ ഓസ്ട്രേലിയന്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമറായ ജൂലിയന്‍ അസാഞ്ചും അദ്ദേഹത്തിന്റെ വെബ്സൈററ്‌ വിക്കിലീക്സും ലോകശ്രദ്ധ നേടിയത്‌. അമേരിക്കയുടെ കപടമുഖം വെളിവാക്കുന്ന വെളിപ്പെടുത്തലുകളിലൂടെ ലക്ഷക്കണക്കിനാളുകള്‍ അസാഞ്ചിന്‌ പിന്‍തുണ അറിയിച്ചിരുന്നു. എന്നാല്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സമ്മര്‍ദ്ദഫലമായി ക്രെഡിറ്റ്‌ കാര്‍ഡ്‌ കമ്പനികള്‍ അസാഞ്ചിന്‌ ഉപരോധം ഏര്‍പ്പെടുത്തി വിക്കിലീക്സിന്‌ സാമ്പത്തിക സഹായം ലഭിക്കുന്നത്‌ തടഞ്ഞിരുന്നു. എങ്കിലും പ്രശസ്തരായ വ്യക്തികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ അസാഞ്ചിനെ സോഷ്യല്‍ നെററ്‌ വര്‍ക്ക്‌ സൈറ്റുകളിലൂടെ പിന്‍തുണച്ചു. അതേസമയം തുടര്‍ച്ചയായി അസാഞ്ചിനെതിരെ ലൈംഗികാരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടതിനെത്തുടര്‍ന്ന്‌ പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവര്‍ ജൂലിയന്‍ അസാഞ്ചിനെ പിന്നീട്‌ കയ്യൊഴിയുകയായിരുന്നു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിനായക ക്ഷേത്രത്തിൽ ദർശനം നടത്തി ഋഷഭ് ഷെട്ടി ; വൃദ്ധസദനങ്ങളിൽ ഭക്ഷണം നൽകി ജന്മദിനാഘോഷം

Kerala

എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു: സംഭവം വയനാട്ടില്‍

India

ഇന്ത്യയുടെ തദ്ദേശീയമായി നിര്‍മ്മിച്ച ആധുനിക യുദ്ധവിമാനം- തേജസ് മാര്‍ക്ക് 1എ; ജൂലായില്‍ എച്ച് എഎല്‍ നാസിക് നിര്‍മ്മാണശാലയില്‍ നിന്നും പറന്നുയരും

Kerala

മലദ്വാരത്തിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്ത് ; കൊല്ലത്ത് അജിംഷാ അറസ്റ്റിൽ

India

നരേന്ദ്രമോദിയെ ആദ്യസന്ദര്‍ശനവേളയില്‍ തന്നെ നമീബിയ പരമോന്നത സിവിലിയന്‍ ബഹുമതി നല്‍കി ആദരിച്ചു

പുതിയ വാര്‍ത്തകള്‍

മഞ്ഞുമ്മല്‍ ബോയ്‌സ് : സൗബിന്‍ ഷാഹിറിന് ജാമ്യം നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

രാഷ്‌ട്രീയത്തിൽ നിന്ന് വിരമിച്ചാൽ എന്ത് ചെയ്യും ? ചോദ്യത്തിന് അമിത് ഷായുടെ മറുപടി ഇങ്ങനെ

അരുവിത്തുറയില്‍ സഹോദരിക്കൊപ്പം മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ പെണ്‍കുട്ടി ഒഴുക്കില്‍പ്പെട്ട് മരിച്ചു

മലപ്പുറത്ത് പണിമുടക്കിനിടെ പൊലീസിനെ കയ്യേറ്റം ചെയ്തു: സിപിഎം ഏരിയ സെക്രട്ടറിക്കെതിരെ കേസ്

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ചു

കര്‍ണ്ണാടകയിലെ ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍  ലഷ്കര്‍ ഇ ത്വയിബയ്ക്ക് വേണ്ടി കുറ്റവാളികളെ മതമൗലികവാദികളാക്കുന്ന പ്രവര്‍ത്തനങ്ങളുടെ പേരില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത ജയില്‍ സൈക്യാട്രിസ്റ്റ്  ഡോ. നാഗരാജ് എസ്, എഎസ് ഐ ചാന്‍ പാഷ,  അനീസ് ഫാത്തിമ എന്നിവര്‍

തടിയന്‍റവിട നസീര്‍ വഴി ജയിലില്‍ മതമൗലികവാദം: അനീസ് ഫാത്തിമ, എഎസ് ഐ ചാന്‍ പാഷ, ജയിലില്‍ സൈക്യാട്രിസ്റ്റ് എന്നിവര്‍ എന്‍ഐഎ പിടിയില്‍

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 498 പേര്‍, മലപ്പുറത്ത് മരിച്ച സമ്പര്‍ക്ക പട്ടികയിലുള്ള 78 കാരിയുടെ പരിശോധനാ ഫലം നെഗറ്റീവ്

വ്യാഴാഴ്ച എസ്എഫ്‌ഐയുടെ സംസ്ഥാന വ്യാപക പഠിപ്പുമുടക്ക്

എബിവിപി സ്ഥാപക ദിനം വിപുലമായി ആഘോഷിച്ചു 

മികച്ച മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി താനെന്ന സര്‍വേ ഫലം ഷെയര്‍ ചെയ്ത് തരൂര്‍ കോണ്‍ഗ്രസിനെ വീണ്ടും വെട്ടിലാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies