Monday, July 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കുലം‌കുത്തികള്‍ എന്നും കുലംകുത്തികള്‍ തന്നെ – പിണറായി വിജയന്‍

Janmabhumi Online by Janmabhumi Online
May 8, 2012, 02:53 pm IST
in Uncategorized
FacebookTwitterWhatsAppTelegramLinkedinEmail

തൃശൂര്‍: കുലം കുത്തികള്‍ എല്ലാം കാലത്തും കുലം കുത്തികള്‍ തന്നെയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ആ നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചന്ദ്രശേഖരന്‍ ധീരനായ കമ്യൂണിസ്റ്റായത് എങ്ങനെയെന്ന് വി.എസിനോട് ചോദിക്കണമെന്നും പിണറായി പറഞ്ഞു.

ചന്ദ്രശേഖരന്റെ വധത്തിന് പിന്നില്‍ പങ്കില്ലെന്ന് പറഞ്ഞത് ജില്ലാ സെക്രട്ടറിയെ ഉദ്ദരിച്ചാണെന്ന വി.എസിന്റെ വാക്കുകളെ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചുവെന്നും പിണറായി വിജയന്‍ പറഞ്ഞു. കൊല്ലപ്പെട്ടയാളിന്റെ ഭൂതകാലം ചികയുകയല്ല ഇപ്പോള്‍ വേണ്ടത്‌. കൊലയ്‌ക്ക്‌ പിന്നിലെ പ്രതികളെ കണ്ടെത്തുകയാണ്‌ വേണ്ടത്‌. ചന്ദ്രശേഖരന്റെ കൊലയുടെ ഉത്തരവാദിത്വം സി.പി.എമ്മിനു മേല്‍ കെട്ടിവയ്‌ക്കാനുള്ള ശ്രമമാണ്‌ നടക്കുന്നതെന്നും പിണറായി പറഞ്ഞു.

ചന്ദ്രശേഖരന്‍ വധം ഗുണം ചെയ്തത് യു.ഡി.എഫിനാണ്. സംഭവത്തില്‍ ആദ്യമേ കുറ്റം ചാര്‍ത്തി തെളിവുണ്ടാക്കാനാണ് ശ്രമം. ചന്ദ്രശേഖരന്‍ വധം നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ വിഷയമാക്കാനുള്ള യു.ഡി.എഫിന്റെ ശ്രമം ഹീനമാണ്‌. നെയ്യാറ്റിന്‍കരയില്‍ മുഖം നഷ്ടപ്പെട്ട യു.ഡി.എഫ്‌ വസ്തുതകളെ വളച്ചൊടിക്കാനാണ്‌ ശ്രമിക്കുന്നത്‌.

ഒരു ദുര്‍മോഹിയെ പലവിധ വാഗ്‌ദാനങ്ങള്‍ നല്‍കി യു.ഡി.എഫ്‌ തങ്ങളുടെ ചേരിയിലാക്കി. ജനാധിപത്യ വിരുദ്ധമായ ഈ നടപടിയില്‍ മുഖം നഷ്ടപ്പെട്ട യു.ഡി.എഫ്‌ ചന്ദ്രശേഖരന്റെ കൊലയ്‌ക്ക്‌ കാരണക്കാര്‍ സി.പി.എമ്മാണെന്ന്‌ പ്രചരിപ്പിക്കുന്നുവെന്നും പിണറായി പറഞ്ഞു.

കൊല നടന്ന് മൂ‍ന്നു ദിവസമായിട്ടും ആരെയും കസ്റ്റഡിയിലെടുക്കാത്തത് ആശ്ചര്യമാണെന്നും പിണറായി പറഞ്ഞു. പ്രതികളെ കണ്ടെത്തണമെന്നാണ്‌ സി.പി.എം ആവശ്യപ്പെടുന്നത്‌. പോലീസ്‌ അന്വേഷണത്തെ സി.പി.എം ഭയക്കുന്നില്ല. അന്വേഷണത്തില്‍ യഥാര്‍ത്ഥ സത്യം പുറത്തു വരണം. ചന്ദ്രശേഖരന്റെ വീട്ടില്‍ പോകുന്നതിന്‌ സി.പി.എമ്മിന്‍ മടിയില്ല. എന്നാല്‍ സി.പി.എമ്മുകാര്‍ വരേണ്ടെന്നും വന്നാല്‍ പ്രശ്‌നം ഉണ്ടാകുമെന്നും അവര്‍ പറഞ്ഞിരുന്നു. ഇത്‌ അവഗണിച്ചു പോയി പ്രശ്‌നമുണ്ടായാല്‍ എന്തിന്‌ പോയി എന്ന്‌ പിന്നീട്‌ ചോദ്യമുയരുമെന്നും പിണറായി പറഞ്ഞു.

മുല്ലപ്പെരിയാര്‍ റിപ്പോര്‍ട്ട്‌ കേരളത്തിന്‌ എതിരാണ്‌. റിപ്പോര്‍ട്ടിനെക്കുറിച്ച്‌ സര്‍ക്കാര്‍ നിലപാട്‌ വ്യക്‌തമാക്കണം. സര്‍വകക്ഷി യോഗം വിളിക്കണോ എന്നു സര്‍ക്കാര്‍ തീരുമാനിക്കണം. മുല്ലപ്പെരിയാര്‍ ഉന്നതാധികാരസമിതി അംഗം ജസ്റ്റിസ്‌ കെ.ടി. തോമസിനെതിരെ അഭിപ്രായം പറഞ്ഞ്‌ പ്രശ്‌നത്തില്‍ നിന്ന്‌ ഒഴിഞ്ഞുമാറാനാണ്‌ മന്ത്രിമാര്‍ ശ്രമിക്കുന്നതെന്നും പിണറായി പറഞ്ഞു.

Tags: Print Edition
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

സൊഹ്റാന്‍ മംദാനിയുടെ ബിരിയാണി തീറ്റയ്‌ക്കെതിരെ അമേരിക്കയില്‍ കടുത്ത എതിര്‍പ്പ്

ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും (ഇടത്ത്) സ്റ്റാലിന്‍ (വലത്ത്)

ഉദ്ധവ് താക്കറെ ശിവസേനയുടെ ഹിന്ദി വിരോധം മുതലെടുക്കാന്‍ ചെന്ന സ്റ്റാലിന് കണക്കിന് കൊടുത്ത് ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും

ബിലാവൽ ഭൂട്ടോയ്‌ക്കെതിരെ ലഷ്‌കർ-ഇ-ത്വയ്ബ ; ഹാഫിസ് സയീദ് ഇതുവരെ ചെയ്തതെല്ലാം പാകിസ്ഥാനു വേണ്ടി

അസിം മുനീറും ട്രംപും തമ്മിലുള്ള ബന്ധത്തിന് പിന്നില്‍ രണ്ടു പേര്‍ക്കുമുള്ള സ്വാര്‍ത്ഥമോഹങ്ങള്‍

മുഹറം പരിപാടിക്കിടെ നടന്ന വിരുന്നിൽ ഭക്ഷ്യവിഷബാധ ; ഒരു മരണം ; 150 ഓളം പേർ ആശുപത്രികളിൽ

ബിലാവല്‍ ഭൂട്ടോയുടെ മസൂദ് അസറിനെ വിട്ടുതരാമെന്ന പ്രസ്താവന മറ്റൊരു ചതി; സിന്ദൂനദീജലം ചര്‍ച്ച ചെയ്യാനുള്ള തന്ത്രം

യുപി പൊലീസിനെ ആക്രമിച്ച കേസിൽ ഇസ്ലാമിസ്റ്റുകൾ അറസ്റ്റിൽ ; പിടിയിലായതിനു പിന്നാലെ മാപ്പ് പറഞ്ഞ് രക്ഷപെടാൻ ശ്രമം

പതിനൊന്ന് ഗ്രാം ഹെറോയിനുമായി അസം സ്വദേശി പെരുമ്പാവൂരിൽ പിടിയിൽ

കാട്ടാളനിൽ പെയ്തിറങ്ങാൻ ചിറാപു‌ഞ്ചി വൈബ് ! സോഷ്യൽ മീഡിയയിലെ വൈറൽ താരം ഹനാൻ ഷായെ പുതിയ റോളിൽ അവതരിപ്പിക്കാൻ ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്

ഞങ്ങളുടെ പൂർവ്വികൻ ശ്രീരാമദേവനാണ് ; ഗുരുപൂർണിമ ദിനത്തിൽ 151 മുസ്ലീങ്ങൾ കാശിയിൽ ഗുരു ദീക്ഷ സ്വീകരിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies