Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇനി ഒരു സ്റ്റെല്‍ത്ത് യുദ്ധവിമാനത്തിനും ഇന്ത്യയുടെ കണ്ണുവെട്ടിക്കാനാവില്ല…ചൈനയ്‌ക്കും പാകിസ്ഥാനും ഭീഷണിയായി ഇന്ത്യയുടെ ഫോട്ടോണിക് റഡാര്‍

അതാണ് സ്റ്റെല്‍ത്ത് വിമാനങ്ങളെപ്പോലും അടയാളപ്പെടുത്തുന്ന ഫോട്ടോണിക് റഡാര്‍. ചൈനയും പാകിസ്ഥാനും ഇനി പേടിക്കേണ്ടിവരും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2026, 08:22 pm IST
inIndia, Defence
ഫോട്ടോണിക് റഡാറുകള്‍ പ്രകാശ തരംഗം ഉപയോഗിച്ച് ശത്രുവിന്‍റെ യുദ്ധവിമാനങ്ങള്‍ അടയാളപ്പെടുത്തുന്നു - ചുവന്ന ആരോകളില്‍ യുദ്ധവിമാനങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നു (വലത്ത്) ഫോട്ടോണിക് റഡാര്‍ (ഇടത്ത്)

ഫോട്ടോണിക് റഡാറുകള്‍ പ്രകാശ തരംഗം ഉപയോഗിച്ച് ശത്രുവിന്‍റെ യുദ്ധവിമാനങ്ങള്‍ അടയാളപ്പെടുത്തുന്നു - ചുവന്ന ആരോകളില്‍ യുദ്ധവിമാനങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നു (വലത്ത്) ഫോട്ടോണിക് റഡാര്‍ (ഇടത്ത്)

ന്യൂദല്‍ഹി: ഭാവിയുദ്ധത്തില്‍ ആധുനിക ആയുധങ്ങളേക്കാള്‍ പ്രധാനം, ശത്രുക്കളുടെ നീക്കത്തെ കൃത്യമായി തിരിച്ചറിയുന്ന ശക്തമായ റഡാറുകള്‍ ആണെന്ന് പറയാറുണ്ട്. പ്രത്യേകിച്ചും റേഡിയോ തരംഗങ്ങളെ വരെ വലിച്ചെടുത്ത്, അതീവരഹസ്യങ്ങളോടെ പറക്കുന്ന സ്റ്റെല്‍ത്ത് വിമാനങ്ങളുടെ ഇക്കാലത്ത്. പക്ഷെ ഇന്ത്യയുടെ കയ്യില്‍ അതിനും ഒരു പരിഹാരമുണ്ട്. അതാണ് സ്റ്റെല്‍ത്ത് വിമാനങ്ങളെപ്പോലും അടയാളപ്പെടുത്തുന്ന ഫോട്ടോണിക് റഡാര്‍. ചൈനയും പാകിസ്ഥാനും ഇനി പേടിക്കേണ്ടിവരും. ചെംഗ്ഡു ജെ-20, ഷെന്യാങ് ജെ-35 എന്നിവ ചൈനയുടെ പുതിയ സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങളാണ്. പാകിസ്ഥാന്റെ പക്കലും ഇത്തരം സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങളുണ്ട്. തുര്‍ക്കി നല്‍കിയ തായ് ടിഎഫ് കാന്‍, ചൈനയില്‍ നിന്നും വാങ്ങിയ ജെ-20 എന്നിവ ഇതില്‍പ്പെടുന്നു. എന്നാല്‍ ഇവ ഇന്ത്യന്‍ അതിര്‍ത്തി മുറിച്ചുകടന്നാല്‍ ഇന്ത്യയുടെ ഫോട്ടോണിക് റഡാറുകള്‍ അവയെ കൃത്യമായി അടയാളപ്പെടുത്തിയിരിക്കും.

എന്തായാലും ചൈനയുടെയും പാകിസ്ഥാന്റെയും യുദ്ധനീക്കങ്ങള്‍ ഇനി സൂക്ഷ്മതയോടെ അടയാളപ്പെടുത്താന്‍ ഇന്ത്യയ്‌ക്ക് വേണ്ടി പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (ഡിആര്‍ഡിഒ) ശക്തമായ റഡാര്‍ സംവിധാനം വികസിപ്പിച്ചുകഴിഞ്ഞു. അതാണ് ഫോട്ടോണിക് റഡാര്‍. റേഡിയോ തരംഗങ്ങള്‍ക്ക് പകരം പ്രകാശതരംഗങ്ങളെ ഉപയോഗിച്ച് നിരീക്ഷണം നടത്താന്‍ സാധിക്കുന്നതിനാലാണ് ഇതിലെ ഫോട്ടോണിക് റഡാര്‍ എന്ന് വിളിക്കുന്നത്. ഇന്ത്യയുടെ റഡാര്‍ രംഗത്ത് വിപ്ലവകരമായ മാറ്റമാണ് ഫോട്ടോണിക് റഡാര്‍ കൊണ്ടുവരുന്നത്.

പരമ്പരാഗത ഇലക്ട്രോണിക് റേഡിയോ തരംഗങ്ങള്‍ക്ക് പകരം ലേസറുകളും ഫൈബർ ഒപ്റ്റിക്സും പോലുള്ള പ്രകാശ സാങ്കേതികവിദ്യ ഉപയോഗിച്ച്  സ്റ്റെല്‍ത്ത് ഉള്‍പ്പെടെയുള്ള  ശത്രുവിമാനങ്ങളുടെ സിഗ്നലുകൾ പിടിച്ചെടുക്കുന്ന അത്യാധുനിക നിരീക്ഷണ സംവിധാനമാണ് ഫോട്ടോണിക് റഡാർ. ഉയർന്ന റെസല്യൂഷൻ, വേഗത, ജാമിംഗിനെ പ്രതിരോധിക്കാനുള്ള ശേഷി എന്നിവയാണ് ഇതിന്റെ പ്രധാന സവിശേഷതകൾ

സ്റ്റെൽത്താണ് (Stealth) ഇതിന്റെ മെയിന്‍

1. വിമാനങ്ങൾ, മിസൈലുകൾ, ഡ്രോണുകൾ എന്നിവയെ വളരെ കൃത്യമായി കണ്ടെത്താൻ സാധിക്കുന്നു.

2. വൈദ്യുതകാന്തിക തടസ്സങ്ങളെയും (Electromagnetic jamming) ശത്രുക്കളുടെ വ്യാജ സിഗ്നലുകളെയും ഫലപ്രദമായി പ്രതിരോധിക്കുന്നു.

3. ഭാരം കുറഞ്ഞതും വലിപ്പം കുറഞ്ഞതുമായതിനാൽ യുദ്ധവിമാനങ്ങളിലും ഉപഗ്രഹങ്ങളിലും എളുപ്പത്തിൽ ഘടിപ്പിക്കാം.

4. ഉയർന്ന ബാൻഡ്‌വിഡ്ത്ത് ഉള്ളതിനാൽ വസ്തുക്കളുടെ വ്യക്തമായ ദൃശ്യങ്ങളും വിവരങ്ങളും നൽകുന്നു.

പഴയ റഡാറും ഫോട്ടോണിക് റഡാറും തമ്മിലുള്ള വ്യത്യാസം എന്താണ്?

ഇതുവരെ റേഡിയോ തരംഗം ഉപയോഗിച്ചുള്ള റഡാറുകളാണ് ഇന്ത്യ ഉപയോഗിച്ചിരുന്നത്. എന്നാല്‍ സ്റ്റെല്‍ത്ത് വിമാനങ്ങള്‍ വന്നതോടെ ഇത്തരം റഡാറുകള്‍ കാലഹരണപ്പെട്ടു. കാരണം അഞ്ചാം തലമുറയില്‍പ്പെട്ട സ്റ്റെല്‍ത്ത് വിമാനങ്ങള്‍ റേഡിയോ തരംഗങ്ങളെ ആഗിരണം ചെയ്യുകയോ അതല്ലെങ്കില്‍ മറ്റേതെങ്കിലും ദിശയിലേക്ക് തിരിച്ചുവിടുകയോ ചെയ്യും. ഇവിടെയാണ് ഫോട്ടോണിക് റഡാറുകളുടെ പ്രസക്തി. പ്രകാശതരംഗങ്ങളുടെ സഹായത്തോടെ ഈ അഞ്ചാം തലമുറ സ്റ്റെല്‍ത്ത് വിമാനങ്ങളെ വരെ തിരിച്ചറിയാന്‍ ഫോട്ടോണിക് റഡാറുകള്‍ക്ക് സാധിക്കും. വെനിസ്വേലയുടെ ഗതി ഇന്ത്യയ്‌ക്ക് വരില്ലെന്നര്‍ത്ഥം. കുന്നിനു പിറകില്‍ ഒളിച്ചിരുന്ന അമേരിക്കന്‍ സ്റ്റെല്‍ത്ത് വിമാനങ്ങളായ എഫ്-35 ഒറ്റയടിക്ക് കൂട്ടത്തോടെ പറന്നുചെന്നപ്പോള്‍ അതിനെ അടയാളപ്പെടുത്തുന്നതില്‍ വെനസ്വേലയുടെ റഡാറുകള്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യയ്‌ക്ക് ഈ ഗതികേടുണ്ടാകില്ല. കാരണം ഫോട്ടോണിക് റഡാറുകള്‍ക്ക് ഇവയെ കണ്ടെത്തി അപായസിഗ്നലുകള്‍ അയയ്‌ക്കാന്‍ സാധിക്കും. മാത്രമല്ല, ഇലക്ട്രോണിക് സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇന്ത്യയുടെ ഫോട്ടോണിക് റഡാറുകളെ ശത്രുക്കള്‍ക്ക് ജാം (പ്രവര്‍ത്തനരഹിതമാക്കുക) ചെയ്യാനും സാധിക്കില്ല. ഓപ്റ്റിക്കല്‍ സ്പെക്ട്രത്തിലെ കണ്ണുകൊണ്ട് കാണാവാത്ത ഇന്‍ഫ്രാറെഡ് അടക്കമുള്ള തരംഗങ്ങളെയാണ് ഫോട്ടോണിക് റഡാറുകള്‍ ഉപയോഗിക്കുന്നത്.

എവിടെയെല്ലാം ഫോട്ടോണിക് റഡാറുകള്‍ ഉണ്ട്? ഇന്ത്യ യുദ്ധവിമാനങ്ങളില്‍ ഇവ സ്ഥാപിക്കുമോ?

ഇപ്പോള്‍ യുഎസ്, ചൈന, ഇസ്രയേല്‍ എന്നീ രാജ്യങ്ങളാണ് ഇത്തരം റഡാറുകളുടെ കാര്യത്തില്‍ ഗവേഷണ വികസനങ്ങളിലൂടെ മുന്നില്‍ നില്‍ക്കുന്നത്. പഴയ ക്യാമറകള്‍ ഉപയോഗിച്ച് ഫോട്ടോ എടുക്കുന്നതും പുതിയ 4കെ ലെന്‍സ് ഉപയോഗിച്ച് ഫോട്ടെയെടുക്കുന്നതും തമ്മിലുള്ള വ്യത്യാസമാണ് പഴയ റഡാറുകളും പുതിയ ഫോട്ടോണിക് റഡാറുകളും തമ്മിലെന്നാണ് പറയപ്പെടുന്നത്.

ഈ റഡാറിനെ ഇന്ത്യയുടെ വ്യത്യസ്ത കാലാവസ്ഥയില്‍ പരീക്ഷിച്ചുവരികയാണ്. രാജസ്ഥാനിലെ ഥാര്‍ മരുഭൂമിയിലെ കനത്തചൂടിലും ഈര്‍പ്പവും ലവണാംശവുമുള്ള ഇന്ത്യന്‍ സമുദ്രമേഖലകളിലും ലഡാക്ക് പോലുള്ള ഉയര്‍ന്ന കുന്നിന്‍ മുകളിലും മഞ്ഞണിഞ്ഞ അന്തരീക്ഷത്തിലും ഈ റഡാറുകള്‍ പരീക്ഷിക്കുന്നുണ്ട്. ഇതുകൂടി വിജയകരമാകുന്നതോടെ ഇന്ത്യയുടെ വ്യോമപ്രതിരോധസംവിധാനങ്ങളില്‍ റേഡിയോ തരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പഴയ റഡറുകളെ മാറ്റി ഫോട്ടോണിക് റഡാറുകള്‍ സ്ഥാപിക്കും. അതുപോലെ ഇന്ത്യയുടെ തേജസ്, റഫാല്‍, സുഖോയ് 30 എംകെഐ തുടങ്ങിയ യുദ്ധവിമാനങ്ങളിലും ഫോട്ടോണിക് റഡാറുകള്‍ സ്ഥാപിക്കും.

പുതിയ പരീക്ഷണം

റഡാര്‍ തരംഗങ്ങളെ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ദ്ര പോലുള്ളവയെ മാറ്റും. അതേ സമയം കുറെക്കൂടി ആധുനികം എന്ന രീതിയില്‍ ഇന്ത്യ ഇപ്പോള്‍ ഉപയോഗിക്കുന്ന ആക്ടീവ് ഇലക്ട്രോണിക്കലി സ്കാന്‍ഡ്, എരേ (എയ്സ) റഡാറുകളെ ഫോട്ടോണിക് റഡാറുകള്‍ കൂടി ചേര്‍ത്ത് കൂടുതല്‍ കരുത്തുള്ള റഡാറുകള്‍ സൃഷ്ടിക്കാനും പരീക്ഷണം നടക്കുന്നുണ്ട്.

 

 

Tags: infrared raysDRDODefenceLatest newsIndian defencePhotonic RadarStealth jets
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)
India

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

India

ഗൂഗിള്‍പേ, ഫോണ്‍പേ, പേ ടിഎം യുപിഐ ഇടപാട് സൗജന്യം, ഭാവിയില്‍ ചില വ്യാപാര ഇടപാടുകള്‍ക്ക് ചെറിയ ഫീസ് ഏര്‍പ്പെടുത്തിയേക്കും: കേന്ദ്ര സര്‍ക്കാര്‍

India

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

പുതിയ വാര്‍ത്തകള്‍

മ്യൂള്‍ അക്കൗണ്ട് ഉടമകളാകാതെ ശ്രദ്ധിക്കുക; സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

ഡിഎംകെ അടക്കം ബഹിഷ്‌കരിച്ചു, വിജയ് വിളിച്ച ഡിലിമിറ്റേഷന്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്തത് 20 എംപിമാര്‍ മാത്രം

തൃശൂരില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ സുരക്ഷാ ജീവനക്കാരന് അര്‍ദ്ധരാത്രി മദ്യപരുടെ ക്രൂരമര്‍ദനം

കോഴിക്കോട് അമ്മത്തൊട്ടിലില്‍ ‘സഹസ്രിക’ എത്തി

ഹോട്ടല്‍ മുറിയിലെ താമസക്കാര്‍ വരിക്കാരല്ല, കേബിള്‍ ടിവി വയ്‌ക്കാന്‍ പ്രത്യേകം റോയല്‍റ്റി നല്‍കണം

ഹോര്‍മുസ് തുറക്കണമെങ്കില്‍ അമേരിക്ക നിബന്ധനകള്‍ അംഗീകരിക്കണമെന്ന് ഇറാന്‍ സൈന്യം

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സി അന്തരിച്ചു

ഡൽഹിയിൽ കൊള്ളാത്ത അത്രയും സ്വയം സേവകരെ അവിടെ എത്തിക്കാനും , ഒറ്റ വിസിലിൽ അവരെ നിയന്ത്രിക്കാനും കഴിയുന്നത് ആർഎസ്എസിന് മാത്രം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.