Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മ‌‌ഞ്ജു പിള്ളയുടെ മകളെ അപമാനിച്ച് ഷെഫീനബീവിയുടെ തെറി; അതിരുവിട്ട അസഭ്യത്തിനെതിരെ ആഞ്ഞടിച്ച് മഞ്ജു പിള്ള

നടി മഞ്ജു പിള്ളയുടെ മകള്‍ ദയ രഞ്ജിത് ഈയിടെ അവതരിപ്പിച്ച ട്രാന്‍സിഷന്‍ വീഡിയോയ്‌ക്കെതിരെ തെറിയഭിഷേകവും വ്യക്തി അധിക്ഷേപവുമായി രംഗത്തെത്തി സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ ഷെഫീന ബീവി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2026, 08:52 pm IST
inKerala, Entertainment
ഷെഫീന ബീവി (വലത്ത്) മഞ്ജു പിള്ളയും മകള്‍ ദയ രഞ്ജിത്തും (ഇടത്ത്)

ഷെഫീന ബീവി (വലത്ത്) മഞ്ജു പിള്ളയും മകള്‍ ദയ രഞ്ജിത്തും (ഇടത്ത്)

കൊച്ചി: നടി മഞ്ജു പിള്ളയുടെ മകള്‍ ദയ ദയ സുജിത് ഈയിടെ അവതരിപ്പിച്ച ട്രാന്‍സിഷന്‍ വീഡിയോയ്‌ക്കെതിരെ തെറിയഭിഷേകവും വ്യക്തി അധിക്ഷേപവുമായി രംഗത്തെത്തി സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ ഷെഫീന ബീവി. ഫാഷന്‍ ഷോയ്‌ക്ക് ചേരുന്ന ചില വസ്ത്രധാരണരീതിയാണ് ഷെഫീന ബീവിയെ പ്രകോപിപ്പിച്ചത്.

ദയയുടെ ട്രാന്‍സിഷന്‍ വിഡിയോയെ നെപ്പോ കിഡ് കാണിക്കുന്ന പോക്രിത്തരം എന്നായിരുന്നു ഷെഫീന പറഞ്ഞത്. ഒരു മകളല്ലേ ഒള്ളൂ, മര്യാദ പറഞ്ഞു കൊടുത്തൂടേ, മകളേ കയറൂരി വിട്ടിരിക്കുകയാണോ എന്നും മഞ്ജു പിള്ളയോടായി ചോദിക്കുകയായിരുന്നു ഷെഫീന. ഈ പറഞ്ഞതിനപ്പുറം, അതിരുവിട്ട, പുറത്തു പറയാന്‍ കൊള്ളാത്ത ഭാഷയിലാണ് ഷെഫീന തന്റെ വീഡിയോയില്‍ ദയ ദയ സുജിത്തിനെ വിമര്‍ശിച്ചത്. ദയ സുജിതിന്റെ ഫോട്ടോകള്‍ അല്‍പം അതിരുവിടുന്നവയാണെങ്കിലും അതിനെ സഭ്യതയുടെ അതിരുകള്‍ വിടുന്ന വിമര്‍ശനം വേണ്ടായിരുന്നുവെന്നാണ് പലരുടെയും അഭിപ്രായം.

ഇപ്പോള്‍ ഷെഫീന ബീവിയ്‌ക്കെതിരെ നിരവധി പേര്‍ മറുപടിയുമായി എത്തുകയാണ്. മോഡല്‍ ആയ ദയ രഞ്ജിത് മോഡലിംഗിന്റെ ഭാഗമായി ചെയ്ത വേഷവിധാനത്തെയാണ് ഷെഫീന ബീവി പുറത്തുപറയാന്‍ കൊള്ളാത്ത ഭാഷയില്‍ വിമര്‍ശിച്ചത്. വിവാദം ശക്തമായതോടെ പ്രതികരണവുമായി ദയ ദയ സുജിത് രംഗത്തെത്തിയിരുന്നു. ആരുടേയും പേര് പറയാതെയായിരുന്നു ദയയുടെ പ്രതികരണം. വിമര്‍ശനം നേരിട്ട അതേ ലുക്കിലുള്ള തന്റെ ചിത്രം പങ്കിടുകയായിരുന്നു ദയ. ചിത്രത്തോടൊപ്പം ദയ കുറിച്ചത് ‘അഞ്ഞൂറാനെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളേ’ എന്നായിരുന്നു. പിന്നാലെ ഈ പോസ്റ്റ് മഞ്ജു പിള്ള റീഷെയര്‍ ചെയ്യുകയും ചെയ്തു. ഇതിനെതിരെ ഇപ്പോള്‍ മഞ്ജു പിള്ളയും രംഗത്തെത്തിയിരിക്കുകയാണ്. തന്റെ മകളെ അനാവശ്യമായി ലക്ഷ്യമിടുന്നവർക്കെതിരെ നിയമപരമായും അല്ലാതെയും ശക്തമായി പ്രതികരിക്കുമെന്ന മുന്നറിയിപ്പാണ് മഞ്ജു പിള്ള നൽകുന്നത്.

ഈയിടെ ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായ രേണു സുധിയ്‌ക്കെതിരെയും ഷെഫീന ബീവി അതിരുവിട്ട ചീത്തവിളി നടത്തിയിരുന്നു. അന്ന് പലരും ഷെഫീന ബീവിയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. രോഗബാധിതയായി കഴിയുന്ന ഒരാളെയെങ്കിലും വെറുതെ വിട്ടുകൂടേ എന്നായിരുന്നു പലരും ഈ വിഷയത്തില്‍ പ്രതികരിച്ചത്.

പൊതുവേ ഷെഫീനാബീവിയുടെ ഭാഷ സഭ്യതയുടെ അതിരുവിടുന്നതാണെന്ന് പലരും വിമര്‍ശിക്കുന്നു. സഭ്യതയുടെ അതിരുവിട്ടുള്ള ചീത്തവിളിക്ക് നിയമത്തിന്റെ പഴുതുണ്ടെങ്കില്‍ അതുപയോഗിച്ച് ഷെഫീന ബീവിയെ നിയന്ത്രിക്കണമെന്നും പലരും നിര്‍ദേശിക്കുന്നു.

Tags: Latest newsShafeena BeeviDevi RanjithFashionManju PillaiINFLUENCER
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

India

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

World

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു
India

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

പുതിയ വാര്‍ത്തകള്‍

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.