Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പള്‍സ് പോളിയോ നിര്‍മ്മാര്‍ജ്ജന യജ്ഞം; അങ്കണവാടി ജീവനക്കാരോട് വിവേചനം, ആശാ വര്‍ക്കര്‍മാര്‍ക്ക് മാത്രം ഇന്‍സെന്റീവ്, പ്രതിഷേധം ശക്തമാവുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2026, 11:18 am IST
in Kerala, Kasargod

കാസര്‍കോട്: പള്‍സ് പോളിയോ നിര്‍മ്മാര്‍ജ്ജന യജ്ഞത്തില്‍ പതിറ്റാണ്ടുകളായി സജീവമായി സേവനമനുഷ്ഠിക്കുന്ന അങ്കണവാടി ജീവനക്കാരെ അവഗണിക്കുന്ന കേരള സര്‍ക്കാരിന്റെ നടപടിക്കെതിരെ ഭാരതീയ അങ്കണവാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പ്പേഴ്‌സ് മസ്ദൂര്‍ സംഘം (ബി എം എസ്) പ്രതിഷേധിച്ചു.

1997ല്‍ പള്‍സ് പോളിയോ പദ്ധതി ആരംഭിച്ചതു മുതല്‍ എല്ലാ വര്‍ഷവും പോളിയോ ബൂത്തുകളില്‍ സജീവ സാന്നിധ്യമായിട്ടുള്ളത് അങ്കണവാടി വര്‍ക്കര്‍മാരും ഹെല്‍പ്പര്‍മാരുമാണ്. രാവിലെ 7 മുതല്‍ വൈകിട്ട് 5 വരെ പോളിയോ ബൂത്തുകളില്‍ ഇരുന്ന് ഈ ജീവനക്കാര്‍ മാതൃകാപരമായ രീതിയില്‍ ജോലി ചെയ്തുവരുന്നു. അതുകൂടാതെ, യഥാസമയം പോളിയോ തുള്ളിമരുന്ന് ലഭിക്കാത്ത കുട്ടികളെ കണ്ടെത്തുന്നതിനായി തൊട്ടടുത്ത ദിവസങ്ങളില്‍ വീടുവീടാന്തരം കയറിയിറങ്ങി പോളിയോ വാക്‌സിന്‍ നല്‍കുന്ന കഠിനമായ ജോലിയും അങ്കണവാടി വര്‍ക്കര്‍മാര്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്.

എന്നാല്‍ ഇത്രയും അധികമായി ചെയ്യുന്ന ഈ ഫീല്‍ഡ് വര്‍ക്കിന് യാതൊരുവിധ പ്രത്യേക പ്രതിഫലവും ഇവര്‍ക്ക് നല്‍കുന്നില്ല എന്നത് പ്രതിഷേധാര്‍ഹമാണ്. ഒരുമിച്ച് ഒരേ സമയം ഒരേ രീതിയില്‍ അധിക ജോലി ഉള്‍പ്പെടെ കഠിനാധ്വാനം ചെയ്യുന്നവരില്‍ ഒരു വിഭാഗത്തിന് മാത്രം ആനുകൂല്യങ്ങള്‍ നല്‍കുകയും, ഒരു രൂപ പോലും പ്രത്യേക പ്രതിഫലം നല്‍കാതെ പദ്ധതിയുടെ നട്ടെല്ലായ അങ്കണവാടി ജീവനക്കാരെ വിവേചനത്തോടെ മാറ്റിനിര്‍ത്തുകയും ചെയ്യുന്നത് പ്രതിഷേധാര്‍ഹമാണ്.

കഴിഞ്ഞ ദിവസം ആശാ വര്‍ക്കര്‍മാര്‍ക്ക് മാത്രമായി ഇന്‍സെന്റീവ് അനുവദിക്കുകയും അതേ ബൂത്തുകളിലും ഫീല്‍ഡിലും ഒരേസമയം തുല്യ ജോലി ചെയ്യുകയും അധികമായി ഹൗസ് വിസിറ്റ് നടത്തുകയും ചെയ്യുന്ന അങ്കണവാടി ജീവനക്കാരെ പൂര്‍ണ്ണമായി കണ്ടില്ലെന്ന് നടിക്കുകയും ചെയ്ത സര്‍ക്കാര്‍ നിലപാട് വിവേചനപരമാണ്.

ഇത് വര്‍ഷങ്ങളായി ഈ മേഖലയില്‍ ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്ന ജീവനക്കാരെ അവഹേളിക്കുന്നതിന് തുല്യമാണ്. ജീവനക്കാരോട് കാണിക്കുന്ന കടുത്ത അവഗണനയ്‌ക്കും വിവേചനത്തിനുമെതിരെ കേരള ഗവണ്‍മെന്റ് അടിയന്തരമായി ഇടപെടണമെന്നും, അര്‍ഹമായ ഇന്‍സെന്റീവ് അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും ലഭ്യമാക്കണമെന്നും ഭാരതീയ അങ്കണവാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പ്പേഴ്‌സ് മസ്ദൂര്‍ സംഘം (ബി എം എസ്) കാസര്‍കോട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും സംഘടന അറിയിച്ചു.

യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് ശോഭ ബല്‍രാജ് നയിക്കാപ്പ്, ബി എംഎസ് ജില്ലാ സെക്രട്ടറി കെ.വി.ബാബു, യൂണിയന്‍ ജില്ലാ പ്രസിഡന്റ് ശോഭ നായ്‌ക്ക്, സെക്രട്ടറി ദേവകി ടീച്ചര്‍ മധൂര്‍, വി.വി.ബാലകൃഷ്ണന്‍, ബിഎംഎസ് ജില്ലാ പ്രസിഡന്റ് കെ. ഉപേന്ദ്രന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Tags: Asha workerAnganawadiPulse Polio
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആശമാരുടെ വേതനം കൂട്ടി; ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, തീരുമാനം ആദ്യ മന്ത്രിസഭാ യോഗത്തിൽ

India

മാതൃ-ശിശു പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുന്നതിനായി കൈകോർത്ത് നിതി ആയോഗും യൂണിസെഫ് ഇന്ത്യയും : അംഗൻവാടികളുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കും

Kerala

കേന്ദ്ര സര്‍ക്കാര്‍ വാക്ക് പാലിച്ചു ; സംസ്ഥാന സര്‍ക്കാര്‍ ആശ വര്‍ക്കര്‍മാരുടെ വേതനം ഉടന്‍ ഉയര്‍ത്തണം -രാജീവ് ചന്ദ്രശേഖര്‍

Kerala

നവജാത ശിശുവിനെ കൈമാറിയെന്ന് ആശാപ്രവര്‍ത്തകയുടെ പരാതി; പൊലീസ് കേസെടുത്തു

Kerala

ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജുമായുള്ള ആശാവര്‍ക്കര്‍മാരുടെ ചര്‍ച്ചയും പരാജയപ്പെട്ടു; സമരം നിര്‍ത്തി മടങ്ങണമെന്ന് സംസ്ഥാന സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

പള്‍സ് പോളിയോ നിര്‍മ്മാര്‍ജ്ജന യജ്ഞം; അങ്കണവാടി ജീവനക്കാരോട് വിവേചനം, ആശാ വര്‍ക്കര്‍മാര്‍ക്ക് മാത്രം ഇന്‍സെന്റീവ്, പ്രതിഷേധം ശക്തമാവുന്നു

ഇന്ധനവില കുറച്ച് നയാര എനർജി; രാജ്യവ്യാപകമായി പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു

മാസപ്പടി കേസ്; അന്വേഷണം മുൻ മന്ത്രി മുഹമ്മദ് റിയാസിലേക്ക്, ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും പരിശോധിക്കാൻ ഇഡി

വി​ഴി​ഞ്ഞ​ത്ത് യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ; ഭർത്താവിനെ ചോദ്യം ചെയ്യുന്നു

‘വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിൽക്കാൻ സർക്കാരിന്റെ അനുമതി വേണം’: മുഖ്യമന്ത്രി

സഹകരണ മേഖലയിൽ രാജ്യത്തെ ആദ്യ വിമാന കമ്പനി ആരംഭിക്കാൻ കേരളം; ‘കോ-കേരളം’ പദ്ധതിയിൽ 200 സഹകരണ സംഘങ്ങൾ പങ്കാളിയാകും

21 മണിക്കൂർ നീണ്ട  പ്രാര്‍ത്ഥനയും പോരാട്ടവും വിഫലം; കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു

നിയന്ത്രണങ്ങൾനീക്കി; പിന്നാലെ ഗ്യാസിന് 183.50 രൂപ കുറച്ചു

രാജസ്ഥാനിൽ ദല്‍ഹി-മുംബൈ എക്സ്പ്രസ് വേയിൽ ബസ് അപകടം; എട്ട് മരണം, 22 പേർക്ക് പരുക്ക്

കരസേനാ മേധാവിയായായി ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.