Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2026, 11:02 am IST
inKerala, Thiruvananthapuram

തിരുവനന്തപുരം: കോര്‍പ്പറേഷനിലെ ഇടത് കൗണ്‍സിലറായ സിപിഎമ്മിലെ വഞ്ചിയൂര്‍ ബാബു എന്നറിയപ്പെടുന്ന ശങ്കരന്‍കുട്ടിനായര്‍ക്കെതിരെ നിലവിലുള്ളത് ആറ് ക്രിമിനല്‍ കേസുകള്‍. ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍, അക്രമിച്ച് പരിക്കേല്‍പ്പിക്കല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍, ഭീഷണിപ്പെടുത്തല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസുകള്‍ പണ്ടുറത്തറിയാതിരിക്കാന്‍ എഫ്‌ഐആറില്‍ വ്യത്യസ്ത പേരുകള്‍ രേഖപ്പെടുത്തി പോലീസിന്റെ സഹായവും.

ഇയാള്‍ക്കെതിരായ കേസുകളില്‍ പോലീസ് മനഃപൂര്‍വ്വം ആശയക്കുഴപ്പം സൃഷ്ടിക്കുന്ന രീതിയിലാണ് നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. നിലവിലുള്ള കേസുകളുടെ എണ്ണം പുറത്തറിയാതിരിക്കാനായി എഫ്‌ഐആറില്‍ വ്യത്യസ്ത പേരുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ശങ്കരന്‍കുട്ടി നായര്‍, വഞ്ചിയൂര്‍ ബാബു, ബാബു എന്നീ മൂന്ന് പേരുകളിലായാണ് കേസുകള്‍ ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്. വഞ്ചിയൂര്‍ ശ്രീശങ്കരാചാര്യ കോളജ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന കോളജ് വിദ്യാര്‍ത്ഥികളുടെ നിവേദനം അന്നത്തെ കൗണ്‍സിലര്‍ ഗായത്രി ബാബുവിന് നല്‍കിയതിന്റെ വിരോധത്തില്‍ കൗണ്‍സിലറുടെ അച്ഛനായ ശങ്കരന്‍കുട്ടിനായര്‍ പത്തോളം ആളുകളുമായി ചേര്‍ന്ന് കോളേജ് വിദ്യാര്‍ത്ഥിയായ ആകാശിനെ ക്രൂരമായി മര്‍ദ്ദിച്ചതിന് വഞ്ചിയൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. എഫ്‌ഐആര്‍ നമ്പര്‍ 0924/2022.

2024ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് സുനി എന്ന വോട്ടറെ പോളിങ് ബൂത്തില്‍ നിന്നും പിടിച്ചിറക്കി മര്‍ദ്ദിക്കുകയും റോഡിലേക്ക് വീണ സുനിയെ കരിങ്കല്ല് കൊണ്ട് ഇടത് കയ്യിലും ഇടത് കാലിലും ഇടിക്കുകയും ചെയ്ത സംഭവത്തിലും വഞ്ചിയൂര്‍ ബാബു എന്ന് ശങ്കരന്‍കുട്ടി നായര്‍ പ്രതിയാണ്. എഫ്‌ഐആര്‍ നമ്പര്‍ 0376/2024.

വഞ്ചിയൂര്‍ അമ്പലത്തുംമുക്കില്‍ സ്ഥിതിചെയ്യുന്ന ഫാര്‍മസ്യൂട്ടിക്കല്‍സ് ആന്റ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഗേറ്റിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കയറി സെക്യൂരിറ്റിയെ മര്‍ദ്ദിക്കുകയും ഓഫീസ് ഫയലുകളും പ്ലാന്റ് മിഷനറിയും നശിപ്പിതിനും രണ്ട് മണിക്കൂറിന് ശേഷം വീണ്ടുമെത്തി വാതില്‍ ചവിട്ടി തകര്‍ത്ത് അതിക്രമിച്ച് കയറി മൂന്ന് ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്ത സംഭവത്തില്‍ രണ്ട് കേസുകള്‍ എടുത്തിട്ടുണ്ട്. എഫ്‌ഐആര്‍ നമ്പര്‍ 1139/2025 ഉം 1149/2025ഉം.

അഞ്ചാമത്തെ കേസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കൊടുത്തതിന്റെ പേരില്‍ പ്രസ് കഌബ് സെക്രട്ടറി പി.ആര്‍. പ്രവീണിനെ തൊഴില്‍ ഭവനിലെ ജില്ല ലേബര്‍ ഓഫീസറുടെ റൂമിന് വെളിയില്‍ വച്ച് അസഭ്യം വിളിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തിലും ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. എഫ്‌ഐആര്‍ നമ്പര്‍ 1918/2025.

ജനപ്രതിനിധിയായ ഒരാള്‍ക്കെതിരെ ഇത്രയധികം കേസുകള്‍ നിലവിലുള്ളതും, അത് മറച്ചുവെക്കാന്‍ പോലീസിന്റെ സഹായത്തോടെ പേരില്‍ കൃത്രിമം കാണിച്ചതും സിപിഎമ്മിനെ പ്രതിരോധത്തില്‍ ആക്കിയിട്ടുണ്ട്. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ നടപടി ഉന്നതതല അന്വേഷണത്തിന് വിധേയമാക്കണമെന്നും ശങ്കരന്‍കുട്ടി നായര്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കണമെന്നും സിപിഎമ്മിലെ ഒരു വിഭാഗം രഹസ്യമായി ആവശ്യപ്പെടുന്നുണ്ട്. പക്ഷേ ഇപ്പോഴത്തെ രാഷ്‌ട്രീയ സാഹചര്യത്തില്‍ ഇക്കാര്യം പരസ്യമായി ആവശ്യപ്പെടാന്‍ തയ്യാറാകുന്നില്ല.

ആരോപണങ്ങളോട് സിപിഎം നേതൃത്വമോ പോലീസോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇത്രയും കേസുകളില്‍ പ്രതിയായിട്ടും കാപ്പാചുമത്താന്‍ പോലീസും ജില്ലാഭരണകൂടവും തയ്യാറായിട്ടുമില്ല.

 

Tags: cpmpoliceFIRVanchiyoor Babu
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർ എസ് എസിനെ നേരിടാൻ കോളേജ് നിർമ്മിക്കാൻ പണം പിരിച്ചു : കോടികൾ മുക്കി സിപിഎം നേതാക്കൾ ; വീണ്ടും തിരിമറി

Kerala

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

India

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

Kerala

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

Ernakulam

ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടിയ കേസിൽ മധ്യവയസ്ക്കൻ പിടിയിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.