Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബംഗ്ലാദേശികളുടെ ബന്ധങ്ങള്‍ പോലീസ് അന്വേഷിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2026, 06:49 am IST
inKerala
മുഹമ്മദ് റാത്തോണ്‍ ഇസ്ലാം

മുഹമ്മദ് റാത്തോണ്‍ ഇസ്ലാം

കൊച്ചി/ കരുനാഗപ്പള്ളി: കഴിഞ്ഞ ദിവസം കരുനാഗപ്പള്ളയിലും പെരുമ്പാവൂരിലും അറസ്റ്റിലായ ബംഗ്ലാദേശി പൗരന്മാരായ അര്‍മാന്‍, മുഹമ്മദ് റാത്തോണ്‍ ഇസ്ലാം എന്നിവരുടെ ബന്ധങ്ങള്‍ ഭീകര വിരുദ്ധ സ്‌ക്വാഡ്(എടിഎസ്) അന്വേഷിക്കുന്നു.

ബംഗ്ലാദേശില്‍ നിന്ന് ഭര്‍ത്താവിനൊപ്പം കരുനാഗപ്പള്ളിയില്‍ എത്തിയ മുംതാസിന്റെ മകനാണ് അര്‍മാന്‍, ചാലക്കുടിയില്‍ താമസമാക്കിയ ഇവര്‍ ഓച്ചിറയിലും അവിടെ നിന്ന് കുലശേഖരപുരം പഞ്ചായത്തിലെ കൊച്ചാലുംമൂട്ടിലും താമസിച്ചു.കൊട്ടാരക്കരയില്‍ നിന്ന് മുംതാസിനെ കസ്റ്റഡിയില്‍ എടുത്തപ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളാണ് അവര്‍ക്കൊപ്പം ഉണ്ടായിരുന്നത്. രണ്ട് കുട്ടികളെ ഉള്ളൂ എന്ന് ആദ്യം പറഞ്ഞെങ്കിലും ചോദ്യം ചെയ്യലിലാണ് മൂത്തമകന്‍ പുത്തന്‍തെരുവിലെ മദ്രസയില്‍ ഖുറാന്‍ പഠിക്കുന്ന വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് മുഷീര്‍ഖാന്‍ എന്ന അര്‍മാനെ എടിഎസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഭാര്യയും ഭര്‍ത്താവും മൂന്ന് കുട്ടികളും ഉള്‍പ്പെടെ അഞ്ച് പേരാണ് ബംഗ്ലാദേശില്‍ നിന്ന് ഇവിടെ എത്തിയതെന്ന് ഇവര്‍ പറഞ്ഞു. ഇവരോടൊപ്പം ഉണ്ടായിരുന്ന മുംതാസിന്റെ ഭര്‍ത്താവിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇയാള്‍ ബംഗ്ലാദേശിലേക്ക് കടന്നതായാണ് നിഗമനം.

ഒര്‍ജിനലിനെ വെല്ലുന്ന വ്യാജരേഖകളാണ് ഒളിവില്‍ കഴിയുന്ന ബംഗ്ലാദേശികളുടെ കൈവശം ഉള്ളതെന്ന ജന്മഭൂമി വാര്‍ത്തയെ ശരി വയ്‌ക്കുന്നതാണ് കരുനാഗപ്പള്ളിയില്‍നിന്ന് പിടികൂടിയ ബംഗ്ലാദേശിയുടെ കൈവശം ഉണ്ടായിരുന്ന ആധാര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ വ്യക്തമാക്കുന്നത്.

മുഹമ്മദ് റാത്തോണ്‍ ഇസ്ലാം കേരളത്തില്‍ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ലൊക്കേഷനുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തവേയാണ് കുറുപ്പുംപടി വണ്ടമറ്റം പ്ലൈവുഡ് കമ്പനിയില്‍ നിന്നും പിടിയിലായത്. പിടിയിലായ ഇയാളെ പിന്നീട് കുറുപ്പംപടി പോലീസിന് കൈമാറി. പെരുമ്പാവൂര്‍, കുറുപ്പുംപടി മേഖലകളില്‍ നിന്ന് ഇതിനുമുന്‍പും രേഖകളില്ലാതെ നിരവധി ബംഗ്ലാദേശികളെ പിടികൂടിയിട്ടുണ്ട്. അനധികൃതമായി കടന്നുകൂടിയവരില്‍ സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെട്ടിരുന്നു.

ഇതരസംസ്ഥാന തൊഴിലാളികള്‍ കൂടുതലായുള്ള പ്ലൈവുഡ് കമ്പനികള്‍ കേന്ദ്രീകരിച്ച് ബംഗാള്‍ സ്വദേശികള്‍ എന്ന വ്യാജേനയാണ് ഇവര്‍ താമസിക്കാറുള്ളത്. യാതൊരുവിധ രേഖകളും ഇല്ലാതെ വരുന്നവരെയും തൊഴിലാളികളായി എടുത്ത് ഇവര്‍ക്ക് താമസം ഒരുക്കുന്ന നിരവധി കമ്പനികള്‍ ഈ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരക്കാര്‍ പിടിയിലാകുമ്പോള്‍, തങ്ങള്‍ക്കൊന്നും അറിയില്ലെന്ന തരത്തില്‍ കൈമലര്‍ത്തുകയാണ് കമ്പനി ഉടമകള്‍ ചെയ്യുന്നത്. കേന്ദ്ര ഏജന്‍സികളുടെ ഇടപെടല്‍ മാത്രമാണ് ഇവര്‍ പിടിയിലാകാന്‍ കാരണം.

Tags: Kerala PoliceAnti-Terrorism Squad (ATS)Bangladeshi workers
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

Kerala

മദ്യപിച്ചെത്തിയ മകൻ അച്ഛനെ അടിച്ചുകൊന്നു: ദാരുണ സംഭവം കോഴിക്കോട് വെള്ളിപറമ്പിൽ

Kerala

ടി.ജി. മോഹന്‍ദാസിന്റെ അറസ്റ്റില്‍ പോലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം, സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു

Kerala

ഓപ്പറേഷൻ മുർഷിദാബാദ് ; ബംഗാളിലെത്തി കഞ്ചാവ് പ്രതിയെ അറസ്റ്റ് ചെയ്ത് കേരള പോലീസ് , നടന്നത് സിനിമയെ വെല്ലുന്ന ആക്ഷൻ സീനുകൾ

Kerala

ബസിൽ യുവതിയോട് അപമര‍്യാദ‍യായി പെരുമാറി; വി. ശിവൻകുട്ടിയുടെ മുൻ ഗൺമാനെതിരേ നടപടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തുളസിദാസ് കൃഷിയിടത്തില്‍

രാസവളത്തിന്റെ കലര്‍പ്പില്ലാതെ കാര്‍ഷിക മേഖലയില്‍ വിജയഗാഥയുമായി തുളസിദാസ്

അയ്യപ്പനെ അധിക്ഷേപിച്ച കപിക്കാട് മാപ്പ് പറയണമെന്ന് പന്തളം കൊട്ടാരം, തിരുവാഭരണ പാത സമിതിയും പരാതി നല്‍കി

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടി സംഘടിപ്പിക്കുന്ന സംഘടനയുടെ എക്സിലെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ഇലോണ്‍ മസ്കിന്റെ കമ്പനി

ഓര്‍മ്മകളില്‍ 1954ലെ ചതയദിനവും മനക്കോടം കേശവന്‍ വൈദ്യരും

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും; ഡിസംബര്‍ 18 മുതല്‍ 20 വരെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍

ഓണം വാരാഘോഷത്തിന്റെ താരം…. ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ, കനകക്കുന്നിലേക്ക് വരൂ

തുഞ്ചൻപറമ്പിലെ അധിക്ഷേപ പരാമർശനത്തിൽ സണ്ണി എം. കപിക്കാടിനെതിരെ കേസെടുക്കണം : ശബരിമല അയ്യപ്പ സേവാ സമാജം

ആര്‍എസ്എസ് ദേശീയ മാധ്യമ, പബ്ലിസിറ്റി മേധാവി സുനില്‍ അംബേക്കര്‍ (വലത്ത്) ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് (നടുവില്‍) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന‍് മംദാനി (ഇടത്ത്)

യുഎസിലെ മോഹൻ ഭഗവതിന്റെ പരിപാടി എല്ലാവരെയും ഉൾക്കൊള്ളുന്ന “ഭാരതീയ ധാർമ്മികത”യെ പ്രതിഫലിപ്പിക്കുന്ന ഒന്നാണെന്ന് സുനില്‍ അംബേക്കര്‍

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

റബ്ബര്‍ മേഖലയ്‌ക്ക് ‘കേര പദ്ധതി’;ഹെക്ടറിന് 75,000 രൂപ പുനര്‍നടീല്‍ സഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.