Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അതിഥി തൊഴിലാളിക്കൊപ്പം ബംഗാൾ കാണാൻ പോയ മലയാളിയെ മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് ആൾക്കൂട്ടം തല്ലിക്കൊന്നു, മൈനർ ആയ 2 പേർ ഉൾപ്പെടെ 7 പേർ അ‌റസ്റ്റിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2026, 09:25 am IST
inKerala, India

കൊൽക്കത്ത: കേരളത്തിൽ ജോലി ചെയ്തിരുന്ന ചില സഹപ്രവർത്തകർക്കൊപ്പം ബംഗാൾ സന്ദർശിക്കാൻ പോയ മലയാളി​ ആൾക്കൂട്ട മർദ്ദനത്തെ തുടർന്ന് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മരിച്ചയാളുടെ പേര് വിവരങ്ങൾ പുറത്തുവന്നിട്ടില്ല, എന്നാൽ കൊല്ലപ്പെട്ടത് മലയാളി തന്നെയാണ് എന്നാണ് പോലീസ് റിപ്പോർട്ട് നൽകുന്ന സൂചന. ജൂൺ 9 ന് പശ്ചിമ ബംഗാളിലെ കുൽത്താലിയിൽ ആണ് സംഭവം നടന്നത്. കള്ളനെന്ന് സംശയിച്ചാണ് ആക്രമണമുണ്ടായത് എന്നാണ് പറയപ്പെടുന്നത്, മരിച്ചയാൾക്ക് ഏകദേശം മുപ്പത് വയസ് പ്രായമുണ്ട്.

മോഷണക്കുറ്റം ആരോപിച്ചായിരുന്നു മർദ്ദനമെന്നും ഭാഷ അ‌റിയാത്തതിനാൽ തന്റെ നിരപരാധിത്വം തെളിയിക്കാൻ ആക്രമിക്കപ്പെട്ടയാൾക്ക് കഴിഞ്ഞില്ലയെന്നും ​റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേർ ഉൾപ്പെടെ ഏഴ് പേർ അ‌റസ്റ്റിലായിട്ടുണ്ട്.മരിച്ചത് മലയാളിയാണ് എന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഇയാളുടെ ഡീറ്റെയിൽസ് ലഭ്യമായിട്ടില്ല. കേരളത്തിൽ ജോലി ചെയ്തിരുന്ന ചില സഹപ്രവർത്തകർക്കൊപ്പം കുൽത്താലി സന്ദർശിക്കാൻ എത്തിയ ആൾ ആണ് കൊല്ലപ്പെട്ടത് എന്നാണ് ബരുയിപൂർ സബ് ഡിവിഷനിലെ ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞത് എന്ന് ഹിന്ദു റിപ്പോർട്ട് ചെയ്തിരിക്കുന്നു.

എന്നാൽ, കേരളത്തിൽ നിന്നും ജോലിക്കായി കുൽത്താലിയിലെ സങ്കിജഹാൻ പ്രദേശത്തെ ഒരു പരിചയക്കാരന്റെ വീട്ടിൽ എത്തിയതായിരുന്നു ഇയാൾ എന്നാണ് പ്രാദേശിക വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് ഇയാൾ തന്റെ സുഹൃത്തുക്കളോടൊപ്പം കുൽത്താലിയിൽ എത്തി, ചൊവ്വാഴ്ച രാവിലെ ഗ്രാമത്തിലെ സങ്കിജഹാൻ പ്രദേശത്തെ ഒരു മാർക്കറ്റിൽ പോയപ്പോൾ ഇദ്ദേഹത്തിന് വഴിതെറ്റി.

തുടർന്ന് പരിചയമില്ലാത്ത ഒരാൾ സംശയകരമായ നിലയിൽ പ്രദേശത്ത് ചുറ്റിക്കറങ്ങുന്നത് കണ്ട പ്രദേശവാസികൾ ഇയാൾ മോഷ്ടാവാണ് എന്ന് കരുതി. “ഗ്രാമവാസികൾ അയാളെ കയറുകൊണ്ട് കെട്ടിയിട്ട് ആക്രമിച്ചു. ഭാഷാ തടസ്സം കാരണം അയാൾക്ക് തന്റെ വ്യക്തിത്വം വ്യക്തമായി വിശദീകരിക്കാൻ കഴിഞ്ഞില്ലെന്ന് ഒരു വിഭാഗം നാട്ടുകാർ പറഞ്ഞു,” എന്ന് പോലീസ് ഉദ്യോഗസ്ഥർ പറയുന്നു.

തുടർന്ന് പരിചയമില്ലാത്ത ഒരാൾ സംശയകരമായ നിലയിൽ പ്രദേശത്ത് ചുറ്റിക്കറങ്ങുന്നത് കണ്ട പ്രദേശവാസികൾ ഇയാൾ മോഷ്ടാവാണ് എന്ന് കരുതി. ഗ്രാമവാസികൾ അയാളെ ചോദ്യം ചെയ്തു. ഒരു വിഭാഗം നാട്ടുകാർ തിരിച്ചറിയൽ കാർഡ് കാണിക്കാൻ അ‌യാളോട് ആവശ്യപ്പെട്ടു. എന്നാൽ ബംഗാളി അ‌റിയാത്തതിനാൽ തന്റെ ഭാഗം വിശദീകരിക്കാൻ അ‌യാൾക്ക് കഴിഞ്ഞില്ല.

ഇയാൾ മോഷ്ടാവാണെന്ന് ഭയന്ന് നാട്ടുകാർ അയാളെ കയറുകൊണ്ട് കെട്ടിയിട്ട് മർദ്ദിച്ചു. അ‌തിനിടെ അയാൾ ഒരു ഗർഭിണിയായ സ്ത്രീയെ ഉപദ്രവിച്ചതായി ചില ഗ്രാമവാസികൾ ആരോപിച്ചു, ഇത് നാട്ടുകാരെ കൂടുതൽ പ്രകോപിപ്പിച്ചു. പിന്നീട് ഗുരുതരമായി പരിക്കേറ്റ ഒരാൾ റോഡിൽ കിടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് കുൽത്താലി പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പരുക്കേറ്റയാളെ ജയ്നഗർ-കുൽത്താലി ഗ്രാമീണ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

എന്നാൽ ആശുപത്രിയിലെത്തുച്ചെങ്കിലും അ‌യാളുടെ ജീവൻ രക്ഷിക്കാനായില്ല. ഡോക്ടർമാർ മരണം ഉറപ്പിച്ചതോടെ പോലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. എന്നാൽ ആൾക്കൂട്ട മർദ്ദനമേറ്റാണ് ഇയാൾ മരിച്ചത് എന്ന് ആ ഘട്ടത്തിൽ പോലീസ് അ‌റിഞ്ഞിരുന്നില്ല എന്നാണ് റിപ്പോർട്ട്. ജൂൺ 9 നാണ് സംഭവം നടന്നതെങ്കിലും, കുറ്റകൃത്യത്തിന്റെ ഡീറ്റെയിൽസ് ശനിയാഴ്ച സോഷ്യൽ മീഡിയ വഴിയാണ് പോലീസിന് അറിയുന്നത്.

ഒരാളെ കയറുകൊണ്ട് കെട്ടിയിട്ട് മർദ്ദിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പോലീസ് കണ്ടു. സംശയത്തിന്റെ പേരിൽ നാട്ടുകാർ മർദിച്ച അതേ വ്യക്തി തന്നെയാണ് മരിച്ചതെന്ന് അ‌ങ്ങനെ പോലീസ് കണ്ടെത്തി എന്നാണ് റിപ്പോർട്ട്. തുടർന്ന് കുൽത്താലി പോലീസ് ശനിയാഴ്ച എഫ്‌ഐആർ രജിസ്റ്റർ ചെയ്തു, അതിന്റെ അടിസ്ഥാനത്തിൽ എട്ട് പേരെ ആദ്യം കസ്റ്റഡിയിലെടുത്തു.

കസ്റ്റഡിയിലെടുത്ത എട്ട് പേരിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു, രണ്ട് പ്രായപൂർത്തിയാകാത്തവരും കസ്റ്റഡിയിലായിട്ടുണ്ട്, ഒരാളെ വിട്ടയച്ചു. എല്ലാവരെയും പിന്നീട് കോടതിയിൽ ഹാജരാക്കും. ഭാരതീയ ന്യായ സംഹിതയുടെ 103 (കൊലപാതകം) വകുപ്പ് പ്രകാരം ആണ് കേസെടുത്തിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. നാട്ടുകാരുമായി സംസാരിക്കുകയും മരിച്ചയാളുടെ സുഹൃത്തുക്കളെ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുന്നതായും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Tags: MalayalicrimeMob LynchingBengal
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജീഷ് സ്ഥിരം മദ്യപാനി; കൊലപാതക ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു

Kerala

കൊലക്കേസ് പ്രതി ജയിലിൽ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ; ഒത്താശ ചെയ്ത് നൽകി ജയിൽ അധികൃതർ

Kerala

ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ പേരിൽ 1.34 കോടി രൂപ തട്ടി: ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ സയ്യിദ് സഫ്വാൻ പിടിയിൽ

Kerala

സ്‌കൂളിലെത്താത്ത 7 വയസ്സുകാരിയെ തെരഞ്ഞ് അധ്യാപകർ എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്‌ച്ച! പിതാവും രണ്ടാനമ്മയും അറസ്റ്റിൽ

Kerala

പിറവത്ത് വനിതാ കൗൺസില‍ർക്കും ഭർത്തൃമാതാവിനും കുത്തേറ്റു, ഭർതൃപിതാവ് കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.