Saturday, June 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle Spiritual

ഹിന്ദുധർമ്മത്തിലെ ഏറ്റവും പവിത്രവും ഭക്തിസാന്ദ്രവുമായ ജ്യോതിർലിംഗ പ്രതിഷ്ഠകളില്‍ ഒന്നായ കാശി വിശ്വനാഥ ക്ഷേത്രം

കാലത്തിനുപോലും തൊടാൻ കഴിയാത്ത വിശ്വനാഥന്റെ സ്വന്തം മണ്ണാണ് കാശി. മരണമില്ലാത്ത നഗരം എന്നും പറയാം. . ഗംഗാനദിയുടെ കുളിര്‍മ്മയും മന്ത്രോച്ചാരണങ്ങളുടെ നാദവും അന്തരീക്ഷത്തില്‍ അലിഞ്ഞുചേരുന്ന പുണ്യഭൂമി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2026, 10:57 pm IST
in Spiritual, India, Lifestyle

കാശി: കാലത്തിനുപോലും തൊടാൻ കഴിയാത്ത വിശ്വനാഥന്റെ സ്വന്തം മണ്ണാണ് കാശി. മരണമില്ലാത്ത നഗരം എന്നും പറയാം. . ഗംഗാനദിയുടെ കുളിര്‍മ്മയും മന്ത്രോച്ചാരണങ്ങളുടെ നാദവും അന്തരീക്ഷത്തില്‍ അലിഞ്ഞുചേരുന്ന പുണ്യഭൂമി.

ഹിന്ദുധർമ്മത്തിലെ ഏറ്റവും പവിത്രവും ഭക്തിസാന്ദ്രവുമായ ജ്യോതിർലിംഗ പ്രതിഷ്ഠകളില്‍ ഒന്നായ കാശി വിശ്വനാഥ ക്ഷേത്രം. ജനനമരണ ചക്രത്തില്‍ നിന്നും പാപഭാരങ്ങളില്‍ നിന്നും മനുഷ്യന് മോചനം നല്‍കുന്ന പരമശിവന്റെ തിരുസന്നിധി.

കാലത്തിന് മാറ്റിമറിക്കാന്‍ കഴിയാത്ത സനാതനമായ ഒരു ആചാരം ഈ മണ്ണിലുണ്ട്. കാശിയിലെത്തുന്നവര്‍ വിശ്വനാഥ ദർശനത്തിന് പോകുംമുമ്പ് ഭക്തിപൂർവ്വം അവര്‍ ഗംഗയിലേക്ക് ഇറങ്ങുന്നു. ഗംഗയുടെ ഒഴുക്കിലേക്ക് മുങ്ങുമ്പോള്‍ അലിഞ്ഞുപോകുന്നത് ശരീരത്തിലെ അഴുക്കുകള്‍ മാത്രമല്ല, മനസ്സിലെ അഹങ്കാരവും കാമക്രോധങ്ങളും കൂടിയാണ്.

ആ വിശുദ്ധ നദി ശരീരത്തെയും ആത്മാവിനെയും ശുദ്ധീകരിച്ച്‌, വിശ്വനാഥന്റെ തിരുനടയിലേക്ക് പ്രവേശിക്കാനുള്ള പരമമായ യോഗ്യത നല്‍കുന്നു. ഈ ഗംഗാസ്നാനം ഏതൊരു ഹിന്ദുവിനെയും ഈശ്വരനിലേക്ക് അടുപ്പിക്കുന്നു. .

പിന്നീട് ‘ഹര ഹര മഹാദേവ്’ മന്ത്രോച്ചാരണങ്ങളിലൂടെ നടന്ന് കാശീനാഥനായ വിശ്വനാഥന്റെ ലിംഗത്തിന് മുന്നില്‍ കൈകള്‍ കൂപ്പിമ്പോള്‍ ലഭിക്കുന്നത് നിര്‍വ്വാണമാണ്. ജനന മരണചക്രത്തില്‍ നിന്നുള്ള മുക്തി.

ഭാരതത്തിലെ ഏറ്റവും പവിത്രമായ 12 ജ്യോതിർലിംഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് കാശിയിലേത്. ഇവിടെയുള്ള ശിവലിംഗ ദർശനം ഒരാള്‍ക്ക് മോക്ഷം നല്‍കുമെന്നാണ് വിശ്വാസം. .ഈ ക്ഷേത്രത്തിന്റെ പ്രധാന ഗോപുരങ്ങളും താഴികക്കുടങ്ങളും തങ്കം പൂശിയവയാണ്. അതുകൊണ്ടാണ് ഇതിനെ ‘ഗോള്‍ഡൻ ടെംപിള്‍’ എന്നും വിളിക്കുന്നത്. ചരിത്രപുരുഷനായ മഹാരാജാ രഞ്ജിത് സിംഗ് ആണ് ഇതിനായി ഏതാണ്ട് 820 കിലോഗ്രാമിലധികം ശുദ്ധമായ സ്വർണ്ണം ക്ഷേത്രത്തിന് സംഭാവന നല്‍കിയത്. ക്ഷേത്ര സമുച്ചയത്തിനുള്ളില്‍ തന്നെയുള്ള ഒരു പുരാതന കിണറാണ് ജ്ഞാനവാപി. ഈ കാശി വിശ്വനാഥക്ഷേത്രത്തെ ഔറംഗസീബിന്റെ നേതൃത്വത്തില‍് മുഗള്‍ വംശക്കാര്‍ ആക്രമിച്ചപ്പോള്‍ ജ്യോതിർലിംഗം സംരക്ഷിക്കുന്നതിനായി അന്നത്തെ മുഖ്യ പൂജാരി വിഗ്രഹം ജ്ഞാന്‍ വ്യാപിയിലേക്ക് എറിഞ്ഞുവെന്നാണ് പറയപ്പെടുന്നത്.

Tags: Kashi Viswanath templeGyan vapiJnanvapiShiv lingLatest infoLord ShivaGangesGanga Riveraurangazeb
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Lord Shiva
Samskriti

ശിവന്റെ പ്രതീകങ്ങളായ നന്ദികേശനും തൃക്കണ്ണും നാഗവും തൃശൂലവും ചന്ദ്രനും സൂചിപ്പിക്കുന്നത് എന്തിനെയാണെന്ന് അറിയാം

India

ഹൈദരാബാദിലെ സിങ്കപ്പെണ്ണായി രീതി രാജ് ഐപിഎസ്…അനാശാസ്യം നടക്കുന്ന പബ്ബില്‍ സാദാവേഷത്തില്‍ കടന്നു ചെന്നു, പുലര്‍ച്ചെ റെയ്ഡ്.

Entertainment

‘പെഡ്ഡി’ ആദ്യ ദിനം കളക്ട് ചെയ്തത് 100 കോടി, രാം ചരണ്‍ വീണ്ടും ഹിറ്റ്, ജാന്‍വി കപൂറിന്റെ കഥാപത്രത്തെ ചരക്കാക്കി മാറ്റിയെന്ന് വിമര്‍ശനം

Spiritual

എന്താണ് ചിദംബരം ക്ഷേത്രം നമ്മെ പഠിപ്പിക്കുന്നത്?

Entertainment

പെരുന്തച്ചനെ വെല്ലുന്ന മകന്‍…അച്ഛന്‍ ജോസഫ് വിജയിന് എതിരെ ചുവടുവെച്ച് മകന്‍ ജേസണ്‍…സ്വന്തമായി സംവിധാനം ചെയ്ത സിനിമയുടെ പാട്ട് ഇറങ്ങി

പുതിയ വാര്‍ത്തകള്‍

വിവി രാജേഷ് ഇനിയും ഇരുന്നാൽ സിപിഎമ്മിന്റെ അഴിമതികളുടെ അസ്ഥിവാരം വരെ പുറത്ത് വരും : സുഗതന്റെ അറസ്റ്റ് ബിജെപി ഭരണം അട്ടിമറിക്കാനുള്ള നീക്കമോ ?

സൈപ്രസ് ബ്രഹ്മോസ് വാങ്ങുന്നത് 90കളിലെ ഇരുണ്ടയുഗം ഓര്‍മ്മിപ്പിക്കുന്നുവെന്ന് തുര്‍ക്കി, ഇന്ത്യയുടെ സൗഹൃദം യാചിച്ച് തുര്‍ക്കി വിദേശകാര്യമന്ത്രി

ഹിന്ദുധർമ്മത്തിലെ ഏറ്റവും പവിത്രവും ഭക്തിസാന്ദ്രവുമായ ജ്യോതിർലിംഗ പ്രതിഷ്ഠകളില്‍ ഒന്നായ കാശി വിശ്വനാഥ ക്ഷേത്രം

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍: മമത ബാനര്‍ജിക്കെതിരെ കേസ്

ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പരീക്ഷാ ഫലം: അനുകൂലമായ നയരൂപീകരണമുണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍

മമതയ്‌ക്ക് അഭിഷേക് ബാനര്‍ജിയെ മാറ്റിനിർത്താൻ കഴിയാത്തത് എന്തുകൊണ്ട്?

നീറ്റ് (യുജി) പരീക്ഷാസമയം നീട്ടി, സുഗമമാക്കാന്‍ കൂടുതല്‍ നടപടികള്‍ പ്രഖ്യാപിച്ച് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി

നൊയമ്പെടുത്തപ്പോൾ പ്രോത്സാഹിപ്പിച്ചു , ഇസ്ലാമായി കൂടെയെന്ന് ചോദിച്ചു ; വിവാഹം കഴിക്കാൻ വേണ്ടിയാണ് സത്യസരണിയിൽ പോയി ആയിഷയായത് ; പക്ഷെ അവൻ കാലുമാറി

കീഴാറ്റൂര്‍ സ്വദേശിനി മരിച്ചത് ഷിഗല്ല മൂലം, പരിശോധനയില്‍ സ്ഥിരീകരണം, ഇന്നു മാത്രം 18 പേര്‍ക്ക് രോഗബാധ

കാപ്പ ചുമത്തിയതിന്റെ രേഖ കാട്ടൂ എന്ന മേയര്‍ രാജേഷിന്റെ ചോദ്യത്തിന് ഇനിയും ഉത്തരമില്ലാതെ രമേശ് ചെന്നിത്തല, മാധ്യമക്കാരും പ്രതിരോധത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.