Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ ഗാന്ധി വിദേശയാത്രകള്‍ക്ക് കോടികള്‍ പൊടിക്കുന്നു; 54 വിദേശയാത്രകളില്‍ ആറ് യാത്രകള്‍ ദുരൂഹം; ഇതേക്കുറിച്ച് മൗനം പാലിച്ച് ഗാന്ധി കുടുംബം

എഫ് സിആര്‍എയുടെ (വിദേശസംഭാവന രജിസ്ട്രേഷന്‍ നിയമം) സെക്ഷന്‍ 3 പ്രകാരം തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധി എന്ന നിലയില്‍ രാഹുല്‍ ഗാന്ധി തന്റെ യാത്രകളുടെ വിശദാംശങ്ങള്‍ സര്‍ക്കാരിനെ അറിയിക്കേണ്ടതുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2026, 06:49 pm IST
in India
തന്‍റെ യുഎസിലേക്കുള്ള വിദേശയാത്രയില്‍ രാഹുല്‍ ഗാന്ധി സുനിത വിശ്വനാഥുമായി (ചുവന്ന വളയത്തില്‍) കൂടിക്കാഴ്ച നടത്തുന്നു. അമേരിക്കന്‍ ശകകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസിന്‍റെ നിരവധി എന്‍ജിഒകളുടെ ചുമതലയുള്ള വ്യക്തിയാണ് സുനിത വിശ്വനാഥ്.

തന്‍റെ യുഎസിലേക്കുള്ള വിദേശയാത്രയില്‍ രാഹുല്‍ ഗാന്ധി സുനിത വിശ്വനാഥുമായി (ചുവന്ന വളയത്തില്‍) കൂടിക്കാഴ്ച നടത്തുന്നു. അമേരിക്കന്‍ ശകകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസിന്‍റെ നിരവധി എന്‍ജിഒകളുടെ ചുമതലയുള്ള വ്യക്തിയാണ് സുനിത വിശ്വനാഥ്.

ന്യൂദല്‍ഹി: 2004 മുതല്‍ രാഹുല്‍ ഗാന്ധി വിദേശത്തേക്ക് നടത്തിയ 54 യാത്രകളില്‍ ആറ് യാത്രകള്‍ ദുരൂഹമാണെന്നും ഈ യാത്രകള്‍ എന്തിന്, എവിടേക്ക് എന്നീ സിആര്‍പിഎഫിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ ഗാന്ധി കുടുംബം ഒഴിഞ്ഞുമാറുകയാണെന്നും ആരോപണം. വിവരാകാശരേഖപ്രകാരം ഈ ആറ് യാത്രകളെക്കുറിച്ച് വിശദീകരണം തേടിയിട്ടും ഗാന്ധി കുടുംബമോ കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയോ മറുപടി നല്‍കിയിട്ടില്ല. മാത്രമല്ല, രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തിയ വരുമാനവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഈ യാത്രകള്‍ കോടികള്‍ ചെലവഴിച്ചുള്ള ധൂര്‍ത്തായിരുന്നുവെന്നും ആരോപണമുണ്ട്.

എഫ് സിആര്‍എയുടെ (വിദേശസംഭാവന രജിസ്ട്രേഷന്‍ നിയമം) സെക്ഷന്‍ 3 പ്രകാരം തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധി എന്ന നിലയില്‍ രാഹുല്‍ ഗാന്ധി തന്റെ യാത്രകളുടെ വിശദാംശങ്ങള്‍ സര്‍ക്കാരിനെ, പ്രത്യേകിച്ചും രാഹുല്‍ ഗാന്ധിക്ക് സുരക്ഷ നല്‍കുന്ന സിആര്‍പിഎഫിനെ അറിയിക്കേണ്ടതുണ്ട്. അതാണ് ഗാന്ധി കുടുംബം മറച്ചുപിടിക്കുന്നത്. എവിടേക്കാണ് വിദേശയാത്ര പോകുന്നത്?ആരാണ് ഈ യാത്രയുടെ സ്പോണ്‍സര്‍? എന്തിനാണ് പോകുന്നത്? ഇതിനെല്ലാം ഉത്തരം നല്‍കണം.

യാത്ര വെറും ധൂര്‍ത്ത്; ഈ പണം എവിടെ നിന്ന്?

മറ്റൊന്ന് രാഹുല്‍ ഗാന്ധിയുടെ അറിയപ്പെടുന്ന വരുമാനങ്ങളുമായി 2004 ന് ശേഷം നടത്തിയ യാത്രകളുടെ ചെലവും തമ്മില്‍ പൊരുത്തപ്പെടുന്നില്ല.എന്നതാണ് മറ്റൊരു വിമര്‍ശനം. 2019ലും 2020ലും ഇദ്ദേഹം ചെലവഴിച്ചത് 4.6 കോടി രൂപയാണ്. ഇക്കാലയളവില്‍ രാഹുലിന്റെ വരുമാനം. 1 കോടി 29 ലക്ഷം രൂപയാണ്. 2015ല്‍ തെക്ക് കഴിക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള ട്രിപ്പില്‍ ഇദ്ദേഹം മുടക്കിയത് 4.5 കോടി രൂപയാണ്. ആ സമയത്ത് ഒരു വര്‍ഷത്തെ രാഹുലിന്റെ വരുമാനം 86 ലക്ഷം രൂപ മാത്രമാണ്.

ആറ് ട്രിപ്പുകള്‍ ദുരൂഹം

2014ല്‍ മോദി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിന് ശേഷം രാഹുല്‍ ഗാന്ധി നടത്തിയ ആറ് ട്രിപ്പുകളാണ് ദുരൂഹമായി തുടരുന്നത്. എവിടേയ്‌ക്ക്, എന്തിന് എന്ന് സര്‍ക്കാരിന് അറിയാന്‍ കഴിയുന്നില്ല. ഈ യാത്രകള്‍ക്ക് പുറപ്പെടും മുന്‍പ് ഇതേക്കുറിച്ച് സിആര്‍പിഎഫിന് വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല. ഈ ആറ് യാത്രകള്‍ എങ്ങോട്ടാണ് എന്നത് ചോദിച്ച് സിആര്‍പിഎഫ് കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയോടും രാഹുല്‍ ഗാന്ധിയോടും വിശദീകരണം തേടി കത്ത് നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ നിരവധി പേര്‍ വിവരാവകാശപ്രകാരവും വിശദീകരണം തേടിയിട്ടുണ്ട്. എന്നാല്‍ ഇതുവരെയും മറുപടി നല്‍കിയിട്ടില്ല.

ഇദ്ദേഹത്തിന്റെ ഈ യാത്രയുടെ ഉദ്ദേശ്യം എന്താണ്?

യുകെ, യുഎസ്, ജര്‍മ്മനി,വിയറ്റ് നാം, കമ്പോഡിയ, സിംഗപ്പൂര്‍, ബഹറിന്‍, മാലിദ്വീപ്, ഖത്തര്‍, യുഎഇ, ഒമാന്‍ എന്നീ രാജ്യങ്ങളിലാണ് രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തിയിട്ടുള്ളത്. ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് ഇതുവരെയും രാഹുല്‍ ഗാന്ധി പോയിട്ടില്ല. ഈ പത്ത് രാജ്യങ്ങളില്‍ അമേരിക്കന്‍ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസിന്റെ എന്‍ജിഒ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടി പരിശോധിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. കാരണം ജോര്‍ജ്ജ് സോറോസിന്റെ എന്‍ജിഒ സംഘടനകള്‍ക്ക് വേണ്ടിയാണ് രാഹുല്‍ പല വിദേശയാത്രകളും നടത്തിയിട്ടുള്ളത്. ഇത്തരം യാത്രകളില്‍ രാഹുല്‍ ഗാന്ധി നടത്തുന്ന പ്രസംഗങ്ങള്‍ ഇന്ത്യയെ കുറ്റപ്പെടുത്തുന്ന പ്രസംഗങ്ങളാണ്. ഇവിടെ നിന്നും ഒരുക്കുന്ന അജണ്ടകളാണ് പിന്നീട് കോണ്‍ഗ്രസ് ഇന്ത്യയില്‍ നടപ്പാക്കുന്നതെന്നും ആരോപണമുണ്ട്. ഒരു തവണ രാഹുല്‍ ഗാന്ധി അമേരിക്ക സന്ദര്‍ശിച്ചത് തന്നെ ഇലാന്‍ ഒമര്‍ എന്ന ഡമോക്രാറ്റ് പാര്‍ട്ടി നേതാവിനെ കാണാനാണ്. കശ്മീരില്‍ മോദി സര്‍ക്കാര്‍ 370 ആം വകുപ്പ് എടുത്തുകളഞ്ഞപ്പോള്‍ ഇതിനെതിരെ ശക്തമായി പ്രതികരിച്ച നേതാവാണ് ഇലാന്‍ ഒമര്‍. കശ്മീര്‍ എന്നത് ഇന്ത്യയ്‌ക്കും പാകിസ്ഥാനും ഇടയിലുള്ള പ്രശ്നമാണെന്ന് പ്രഖ്യാപിച്ച നേതാവുമാണ് ഇലാന്‍ ഒമര്‍.

രാഹുല്‍ പോയ ഈ പത്ത് രാജ്യങ്ങളില്‍ വന്‍തോതില്‍ മാഫിയ ശൃംഖലകള്‍ പ്രവര്‍ത്തിക്കുന്നതായും ആരോപണമുണ്ട്. ഒമാനില്‍ മാത്രം നാലോ അഞ്ചോ തവണ രാഹുല്‍പോയിട്ടുണ്ട്. ഈ ഒമാനില്‍ രാഹുല്‍ ഗാന്ധി ഭക്ഷണം കഴിക്കാറുള്ള റെസ്റ്റോറന്‍റ് ഉടമയ്‌ക്ക് ഒരു ചൈനീസ് കമ്പനിയുമായി അടുത്ത ബന്ധമുള്ലതായും പറയുന്നു. ഇന്ത്യയെ തന്ത്രപ്രധാനശക്തിയാക്കി മാറ്റുന്ന ആന്‍ഡമാന്‍ നിക്കോബാര്‍ പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിന് ചൈന രാഹുല്‍ഗാന്ധിയിലൂടെ ശ്രമിക്കുന്നതായും ആരോപണം നിലനില്‍ക്കുന്നുണ്ട്. അതില്‍ ഈ ചൈനീസ് കമ്പനിയ്‌ക്കും ഒരു റോള്‍ ഉള്ളതായി പറയുന്നു. കേരളത്തിലുള്‍പ്പടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തിവെച്ച് പൊടുന്നനെ ഗ്രേറ്റ് നിക്കോബാര്‍ സന്ദര്‍ശിക്കുകയും ഇവിടെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരാന്‍ പോകുന്ന പദ്ധതിയ്‌ക്കെതിരെ രാഹുല്‍ ഗാന്ധി ശക്തമായി തിരിച്ചടിക്കുകയും ചെയ്തതിന് പിന്നില്‍ ചൈനയുമായുള്ള രഹസ്യഇടപാടുണ്ടോ എന്ന ദുരൂഹതയും നിലനില്‍ക്കുന്നുണ്ട്.

യാത്രകള്‍ക്ക് ചെലവാക്കിയത് 60 കോടി രൂപ

2004 മുതല്‍ 2026വരെ നടത്തിയ 54 യാത്രകള്‍ക്കായി രാഹുല്‍ ഗാന്ധി ചെലവഴിച്ചിട്ടുള്ളത് 60 കോടി രൂപയാണ്. രാഹുല്‍ ഗാന്ധി ഇന്ത്യയില്‍ പ്രഖ്യാപിച്ച സ്വത്തും രാഹുല്‍ ഗാന്ധിയുടെ യഥാര്‍ത്ഥ സ്വത്തും തമ്മില്‍ പൊരുത്തക്കേടും ആരോപിക്കപ്പെടുന്നു. രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപിത സ്വത്ത് പത്ത് കോടി രൂപയാണ്.ഇത് രാഹുല്‍ ഗാന്ധിയുടെ ഇന്ത്യയിലുള്ള ഭൂമി, കമ്പനി ഓഹരികള്‍, നിക്ഷേപം എന്നിവ കണക്കിലെടുത്തുള്ളതാണ്. പക്ഷെ ഇറ്റലിയിലെ സര്‍ദിനോയില്‍ രാഹുല്‍ഗാന്ധിക്ക് വലിയ വിലകൂടിയ ബംഗ്ലാവുള്ളതായി പറയുന്നു. സ്വിസ് ബാങ്കിലും വെളിപ്പെടുത്താത്ത നിക്ഷേപങ്ങളുണ്ട്. .

 

Tags: Sunitha ViswanathRahul Gandhi's foreign tripAnti India plansRahul GandhiGeorge Soros
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡിഎംകെയും ആം ആദ്മിയും ഇന്ത്യാമുന്നണി യോഗത്തില്‍ നിന്നും വിട്ടുനിന്നു, രാഹുല്‍ഗാന്ധിയെ പഞ്ഞിക്കിട്ട് അഖിലേഷും സിപിഎമ്മും

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു
India

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

India

2020 മുതല്‍ രാഹുല്‍ ഗാന്ധി നീറ്റ് പരീക്ഷയെ വേട്ടയാടുന്നു…ഇത് ആരുടെ അജണ്ടയാണ്? അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്‍റേതെന്ന് വിമര്‍ശനം

India

രാഹുല്‍ഗാന്ധിയുടെ ആരേയും കൂസാത്ത അഹങ്കാരം നിറഞ്ഞ പെരുമാറ്റത്തില്‍ എല്ലാവര്‍ക്കും അമര്‍ഷം, ഇയാള്‍ യുവരാജാവോ എന്ന ചോദ്യം ഉയരുന്നു

രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും ഉടമസ്ഥരായ യംഗ് ഇന്ത്യ പ്രവൈറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഭാഗമായ യംഗ് ഇന്ത്യാ ഫൗണ്ടേഷന്‍ 2024ല്‍ സൗരവ് ദാസിന് പുരസ്കാരം നല്‍കി (ഇടത്ത്) 53 പേരുടെ മരണത്തില്‍ കലാശിച്ച ദല്‍ഹി കലാപത്തിന്‍റെ ആസൂത്രകന്‍ ഉമര്‍ ഖാലിദിനൊപ്പം സൗരവ് ദാസ് (നടുവില്‍) നോര്‍വ്വെയിലെ ആവിഷ്കാരസ്വാതന്ത്ര്യത്തിന് വാദിക്കുന്ന വേള്‍ഡ് എക്സ്പ്രഷന്‍ ഫോറം വേദിയില്‍ സൗരവ് ദാസ് (വലത്ത്)
India

കോക്രോച്ച് പാര്‍ട്ടി വക്താവ് സൗരവ് ദാസ് ബിജെപി വിരുദ്ധന്‍, രാഹുല്‍ ഗാന്ധിയുടെ യംഗ് ഇന്ത്യ പുരസ്കരിച്ച യുവാവ്, ഉമര്‍ഖാലിദിന്റെ ചങ്ങാതി

പുതിയ വാര്‍ത്തകള്‍

വീട്ടിനുള്ളിൽ നിന്നും മുട്ടിലിഴഞ്ഞ് തിരക്കേറിയ നടുറോഡിലെത്തി പിഞ്ചുകുഞ്ഞ് ; രക്ഷകരായി ബസ് ജീവനക്കാർ

മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ വയോധികയ്‌ക്ക് പരിക്ക്

കവി കെ സച്ചിദാനന്ദന്‍ അവസരവാദി- എം വി ഗോവിന്ദന്‍

മക്കളുടെ സ്‌കൂൾ ഫീസും മറ്റ് ജീവിതച്ചെലവുകൾക്കുമായി മാസം തോറും 40 ലക്ഷം രൂപ ഇടക്കാല ജീവനാംശം രവി നൽകണംമെന്ന് ഹർജി നൽകി ഭാര്യ ആരതി

കര്‍ണാടക സര്‍ക്കാരിന്റെ സൗജന്യ ബസ് യാത്രാ പദ്ധതി കാരണം കച്ചവടത്തില്‍ നഷ്ടം, ഭാര്യയേയും മകനെയും കൊലപ്പെടുത്തി വസ്ത്രവ്യാപാരി ജീവനൊടുക്കി

വിവാദമായ കാഫിർ സ്ക്രീൻഷോട്ട് കേസ്: അന്വേഷണം നിർണായക വഴിത്തിരിവിൽ: ‘വടകര സ്ക്വാഡ്’ വാട്‌സ്ആപ്പ് ഗ്രൂപ്പിലെ 5 അഡ്മിൻമാരെ ചോദ്യം ചെയ്തു

കോഴിക്കോട് നിപ ലക്ഷണങ്ങളോടെ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി

തന്‍റെ യുഎസിലേക്കുള്ള വിദേശയാത്രയില്‍ രാഹുല്‍ ഗാന്ധി സുനിത വിശ്വനാഥുമായി (ചുവന്ന വളയത്തില്‍) കൂടിക്കാഴ്ച നടത്തുന്നു. അമേരിക്കന്‍ ശകകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസിന്‍റെ നിരവധി എന്‍ജിഒകളുടെ ചുമതലയുള്ള വ്യക്തിയാണ് സുനിത വിശ്വനാഥ്.

രാഹുല്‍ ഗാന്ധി വിദേശയാത്രകള്‍ക്ക് കോടികള്‍ പൊടിക്കുന്നു; 54 വിദേശയാത്രകളില്‍ ആറ് യാത്രകള്‍ ദുരൂഹം; ഇതേക്കുറിച്ച് മൗനം പാലിച്ച് ഗാന്ധി കുടുംബം

കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വിമാനത്തിന് ബോംബ് ഭീഷണി

പിണറായിക്കൊപ്പം ജോലി ചെയ്ത ഉദ്യോഗസ്ഥനെ വേണ്ടെന്ന് ഷിബു ബേബി ജോണ്‍, അഭിലാഷിന് 5 ദിവസത്തിനുളളില്‍ വീണ്ടും സ്ഥലംമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.