Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹിസ്ബുൾ മുജാഹിദീനിൽ തുർക്കിയുടെ കൈകൾ: ഖലീഫ എർദോഗന്റെ പിൻഗാമികൾ പാക് തീവ്രവാദികൾക്കൊപ്പം

പാകിസ്ഥാൻ ആസ്ഥാനമായുള്ള ഒരു ഭീകര സംഘടനയാണ് ഹിസ്ബുൾ മുജാഹിദീൻ. ജമ്മു കശ്മീരിലെ നിരവധി ഭീകരാക്രമണങ്ങളിൽ വളരെക്കാലമായി ഇവർ പങ്കാളികളാണ്. കശ്മീരിനെ ഇന്ത്യയിൽ നിന്ന് വേർപെടുത്തി പാകിസ്ഥാനിൽ ലയിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം

വൈശാഖ് നെടുമല by വൈശാഖ് നെടുമല
Jun 2, 2026, 09:19 pm IST
in World

ഇസ്ലാമാബാദ് : പാകിസ്ഥാനിലെ ജമാഅത്തെ ഇസ്ലാമി രാഷ്‌ട്രീയ നേതാക്കൾക്കൊപ്പം തുർക്കിയുടെ സർക്കാർ ഉദ്യോഗസ്ഥരെ കണ്ടതായി റിപ്പോർട്ടുകൾ. ഹിസ്ബുൾ മുജാഹിദീൻ അതിന്റെ തീവ്രവാദ വിഭാഗമാണ്. പാകിസ്ഥാനിലെ ഏറ്റവും വലിയ ഇസ്ലാമിക രാഷ്‌ട്രീയ പാർട്ടിയാണ് ജമാഅത്തെ ഇസ്ലാമി. അത്തരമൊരു സാഹചര്യത്തിൽ തുർക്കി സർക്കാർ ഉദ്യോഗസ്ഥർ ജമാഅത്തെ ഇസ്ലാമിയുമായി ഇടപഴകുന്നത് പതിവാകുന്നുവെന്നാണ് റിപ്പോർട്ടിലുളളത്. ഇത് ഇന്ത്യയ്‌ക്കും കടുത്ത ആശങ്ക വരുത്തി വയ്‌ക്കുന്നുണ്ട് . ഇതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് കശ്മീർ വിഷയത്തിൽ തുർക്കി പാകിസ്ഥാന് തുറന്ന പിന്തുണ നൽകുന്നതാണ്. തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ അന്താരാഷ്‌ട്ര വേദികളിൽ നിരവധി തവണ കശ്മീർ പ്രശ്നം ഉന്നയിച്ചിട്ടുമുണ്ട്.

ജമാഅത്തെ ഇസ്ലാമിയുമായി ചങ്ങാത്തം കൂടി തുർക്കി

റെസൊണന്റ് ന്യൂസിലെ ഒരു റിപ്പോർട്ട് അനുസരിച്ച് തുർക്കി മതകാര്യ മന്ത്രാലയത്തിൽ നിന്നുള്ള ഒരു ഉന്നതതല പ്രതിനിധി സംഘം ഈദിന്റെ മൂന്നാം ദിവസം പാകിസ്ഥാനിലെ സയ്യിദ് മൗദൂദി സ്മാരകത്തിൽ എത്തിയെന്നാണ്. അൽ-ഖിദ്മത്ത് ഫൗണ്ടേഷൻ നേരിട്ട് കൈകാര്യം ചെയ്യുന്ന ആചാരപരമായ ബലി (ഖുർബാനി) നടത്തുന്നതിനും ദരിദ്രർക്കുള്ള സഹായത്തിനും മേൽനോട്ടം വഹിക്കുന്നതിനാണ് പ്രതിനിധി സംഘം പാകിസ്ഥാനിലെത്തിയതെന്നാണ് അവകാശപ്പെടുന്നത്.

സന്ദർശന വേളയിൽ തുർക്കി പ്രതിനിധി സംഘത്തിലെ അംഗങ്ങൾ സയ്യിദ് അബുൽ അലാ മൗദൂദിയുടെ ദേവാലയം സന്ദർശിച്ച് ആദരാഞ്ജലി അർപ്പിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചുവെന്നാണ്. ജമാഅത്തെ ഇസ്ലാമിയുടെ (ജെഐഐ) സ്ഥാപക പ്രത്യയശാസ്ത്രജ്ഞനായിരുന്നു സയ്യിദ് അബുൽ അലാ മൗദൂദിയെന്നും റിപ്പോർട്ടിൽ പറയുന്നു.

തുർക്കി ഇന്ത്യയുടെ പിരിമുറുക്കം വർദ്ധിപ്പിച്ചേക്കാം

അന്താരാഷ്‌ട്ര മാനുഷികവും മതപരവുമായ ഒരു സാധാരണ കൈമാറ്റമായിട്ടാണ് പാകിസ്ഥാനും തുർക്കിയും ഇതിനെ അവതരിപ്പിച്ചത്. എന്നിരുന്നാലും ജമാഅത്തെ ഇസ്ലാമിയുടെയും അതിന്റെ മറ്റ് ശാഖകളുടെയും നേതൃത്വത്തിൽ തുർക്കി സർക്കാർ ഉദ്യോഗസ്ഥർ നേരിട്ട് ഇടപെടുന്നത് ഇന്ത്യയുടെ സുരക്ഷയ്‌ക്ക് ഗുരുതരമായ ഭീഷണി ഉയർത്തും. കശ്മീർ വിഷയത്തിൽ പാകിസ്ഥാന്റെ ഏറ്റവും വലിയ പിന്തുണക്കാരിൽ ഒന്നാണ് തുർക്കി. അതിനാൽ ഹിസ്ബുൾ മുജാഹിദീന്റെ മാതൃസംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായുള്ള തുർക്കിയുടെ വർദ്ധിച്ചുവരുന്ന അടുപ്പം ഭീകരതയ്‌ക്ക് ആക്കം കൂട്ടും.

ഹിസ്ബുൾ മുജാഹിദീൻ എന്ന ഭീകര സംഘടന

പാകിസ്ഥാൻ ആസ്ഥാനമായുള്ള ഒരു ഭീകര സംഘടനയാണ് ഹിസ്ബുൾ മുജാഹിദീൻ. ജമ്മു കശ്മീരിലെ നിരവധി ഭീകരാക്രമണങ്ങളിൽ വളരെക്കാലമായി ഇവർ പങ്കാളികളാണ്.
കശ്മീരിനെ ഇന്ത്യയിൽ നിന്ന് വേർപെടുത്തി പാകിസ്ഥാനിൽ ലയിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. 1989 ലാണ് ഈ സംഘം സ്ഥാപിതമായത്.
മുൻകാലങ്ങളിൽ കശ്മീരിലെ ഇന്ത്യൻ സുരക്ഷാ സേനകളെയും, സൈനികരെയും, സാധാരണക്കാരെയും ലക്ഷ്യമിട്ട് അവർ ആവർത്തിച്ച് ആക്രമണം നടത്തിയിട്ടുണ്ട്. എന്നിരുന്നാലും സമീപ വർഷങ്ങളിൽ, സുരക്ഷാ സേനയുടെ കടുത്ത അടിച്ചമർത്തലുകളും നേതൃത്വ ശൂന്യതയും കാരണം ഹിസ്ബുൾ മുജാഹിദീന്റെ ശക്തി ഗണ്യമായി കുറഞ്ഞു.

സയ്യിദ് സലാഹുദ്ദീൻ (മുഹമ്മദ് യൂസഫ് ഷാ) ആണ് സംഘടനയുടെ തലവൻ. പാക് അധിനിവേശ കശ്മീരിലെ (പിഒകെ) മുസാഫറാബാദിലാണ് ഇതിന്റെ ആസ്ഥാനം. ഇന്ത്യ, അമേരിക്ക, യൂറോപ്യൻ യൂണിയൻ എന്നിവ ഹിസ്ബുൾ മുജാഹിദീനെ വിദേശ ഭീകര സംഘടന ആയും നിരോധിത സംഘടനയായും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.

Tags: pakistanJammu and KashmirTurkeyHizbul MujahideenRecep Tayip Erdogan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു കശ്മീരിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുക്കാൻ ശ്രമം; വെടിവെയ്‌പ്പിൽ യുവാവ് കൊല്ലപ്പെട്ടു, മൂന്ന് പോലീസുകാർക്ക് പരിക്ക്

India

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

World

ഇന്ത്യയുടെയും ജപ്പാന്റെയും സംയുക്ത പ്രസ്താവനയിൽ പ്രകോപിതരായ പാകിസ്ഥാൻ ; ജാപ്പനീസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു

World

പാകിസ്ഥാൻ, ബംഗ്ലാദേശ്, മാലിദ്വീപ് ഇപ്പോൾ ശ്രീലങ്കയും തുർക്കിയുടെ കൊലയാളി ഡ്രോണുകൾ വാങ്ങുന്നു; ദ്വീപ് രാഷ്‌ട്രത്തിന്റെ ചങ്ങാത്തം തീവ്ര ഇസ്ലാമിസ്റ്റുമായി

India

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

പുതിയ വാര്‍ത്തകള്‍

യുവതികളെ ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ വായ്‌പാ തിട്ടിപ്പ് : ഡാര്‍ക്ക് വെബ് ബിബിനും പങ്കാളിയും അറസ്റ്റില്‍

മെക്‌സിക്കോയിൽ വൻ ഭൂചലനം; തീവ്രത 7.4, സുനാമി ജാഗ്രത അറിയിപ്പ്

ശബരിമല എക്‌സിക്യുട്ടീവ് ഓഫിസറായ പി.എസ്.ശാന്തകുമാറിനെ നിയമിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി

ഭാഷ പ്രശ്നമാക്കാതെ സംഗീതത്തെ കൈമുതലാക്കിയ ഗായികയാണ് എസ്. ജാനകി:രാജസേനൻ

മൈക്രോഫോണ്‍ ഉള്ളവരെല്ലാം മാദ്ധ്യമപ്രവര്‍ത്തകരാകുന്ന അവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് കോടതി

യാഥാര്‍ത്ഥ്യം അംഗീകരിച്ച് നേതൃയോഗം, പിഎംശ്രീ പദ്ധതിയില്‍ സര്‍ക്കാരിന്റെ നിലപാടിനൊപ്പമെന്ന് മുസ്ലിം ലീഗ്

ലോകകപ്പ് ഫുട്ബാള്‍ ഫൈനല്‍: തിങ്കളാഴ്ച സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കണമെന്ന് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍

ഷെഫീന ബീവി (വലത്ത്) മഞ്ജു പിള്ളയും മകള്‍ ദയ രഞ്ജിത്തും (ഇടത്ത്)

മ‌‌ഞ്ജു പിള്ളയുടെ മകളെ അപമാനിച്ച് ഷെഫീനബീവിയുടെ തെറി; അതിരുവിട്ട അസഭ്യത്തിനെതിരെ ആഞ്ഞടിച്ച് മഞ്ജു പിള്ള

അമല ആശുപ്രതിയിലെ യു എന്‍ എ ഉപരോധ സമരം അവസാനിച്ചു

പാലക്കാട് ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി അപകടം: ഒരാള്‍ക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.