Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പിതൃത്വം തെളിയിക്കാൻ ഡിഎൻഎ പരിശോധന നടത്താം: സുപ്രീം കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2026, 07:20 am IST
in India

ന്യൂദല്‍ഹി:

പിതൃത്വം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ കോടതികൾക്ക് ഡിഎൻഎ പരിശോധനയ്‌ക്ക് ഉത്തരവിടാമെന്ന് സുപ്രീം കോടതിയുടെ സുപ്രധാന വിധി. മറ്റ് തെളിവുകൾ ഇല്ലാത്ത സാഹചര്യത്തിലാണ് ഈ പരിശോധന നടത്താൻ നിർദേശിക്കാൻ അധികാരമുള്ളത്.

കേസിന്റെ വിധി നിർണയിക്കുന്നതിൽ പിതൃത്വം തെളിയിക്കുന്നത് കേന്ദ്രബിന്ദുവാണെങ്കിൽ ഇത്തരം ശാസ്ത്രീയ പരിശോധനകൾ ആകാം. ജസ്റ്റിസ് സഞ്ജയ് കരോൾ അടങ്ങിയ ബെഞ്ചാണ് സുപ്രധാനമായ ഈ നിരീക്ഷണം നടത്തിയത്. മേയ് 29നാണ് വിധി പ്രസ്താവിച്ചത്. തന്റെ ജീവശാസ്ത്രപരമായ പിതാവ് ആരാണെന്ന 26കാരന്റെ ചോദ്യത്തിന് ഉത്തരം നൽകേണ്ടതുണ്ട്. ഇവിടെ വ്യക്തിയുടെ സ്വകാര്യതയെക്കാൾ പ്രാധാന്യം മകന്റെ താത്പര്യങ്ങൾക്കാണെന്ന് കോടതി ചൂണ്ടിക്കാട്ടി. തന്നെ ഡിഎൻഎ പരിശോധനയ്‌ക്ക് വിധേയനാക്കരുതെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി.

ഹർജിക്കാരൻ തന്റെ പിതാവാണെന്ന് അവകാശപ്പെടുന്ന 26കാരനാണ് കേസിൽ എതിർകക്ഷി. ഇയാളുടെ പിതൃത്വം നിർണയിക്കുന്നതിന് ഡിഎൻഎ പരിശോധന നടത്താൻ നേരത്തെ കോടതികൾ ഉത്തരവിട്ടിരുന്നു. ഛത്തീസ്ഗഡ് ഹൈക്കോടതിയും ബസ്നയിലെ വിചാരണ കോടതിയുമാണ് ഇതിന് നിർദേശം നൽകിയത്. സുപ്രീം കോടതി ഈ രണ്ട് ഉത്തരവുകളും ശരിവച്ചു. ഭരണഘടന നൽകുന്ന സ്വകാര്യതയ്‌ക്കുള്ള അവകാശം കേവലമല്ല. അതിന് ചില പരിമിതികളുണ്ടെന്നും കോടതി വിലയിരുത്തി.

ഡിഎൻഎ സാമ്പിൾ നൽകാൻ തന്നെ നിർബന്ധിക്കാനാവില്ലെന്നും നിലവിൽ അതിന്റെ ആവശ്യമില്ലെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം.

യഥാർഥ മാതാപിതാക്കൾ ആരാണെന്ന് അറിയാൻ ഒരു വ്യക്തിക്ക് അവകാശമുണ്ട്. സ്വത്ത് വകകളിൽ അവകാശം ഉന്നയിക്കുമ്പോൾ പിതൃത്വം തെളിയിക്കേണ്ടത് അനിവാര്യമാണ്. ഇത്തരം സാഹചര്യങ്ങളിൽ ഡിഎൻഎ പരിശോധന മാത്രമാണ് ആശ്രയം. പരിശോധനയ്‌ക്ക് വിസമ്മതിക്കുന്നത് നിയമപ്രക്രിയ തടസ്സപ്പെടുത്തുന്നതിന് തുല്യമാണ്. പൗരന്റെ സ്വകാര്യതയും വേറൊരാളുടെ നിയമപരമായ അവകാശങ്ങളും തമ്മിൽ തർക്കം വരുമ്പോൾ നീതിയുക്തമായ തീരുമാനമെടുക്കാൻ കോടതിക്ക് ബാധ്യതയുണ്ട്.

കേസിൽ 26കാരന്റെ അവകാശങ്ങൾക്കാണ് മുൻഗണന നൽകേണ്ടതെന്ന് കോടതി വ്യക്തമാക്കി. ആരോപിക്കപ്പെടുന്ന വ്യക്തി ഡിഎൻഎ സാമ്പിൾ നൽകാൻ ബാധ്യസ്ഥനാണ്. ഇത്തരം കേസുകളിൽ കാലതാമസം ഒഴിവാക്കി വേഗത്തിൽ നീതി ഉറപ്പാക്കേണ്ടതുണ്ട്. സിവിൽ വ്യവഹാരങ്ങളിൽ ശാസ്ത്രീയ തെളിവുകളുടെ പ്രാധാന്യം ആവർത്തിച്ച് വ്യക്തമാക്കുന്നതാണ് കോടതി വിധി. തെളിവ് നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ശാസ്ത്രീയ പരിശോധനാ ഫലങ്ങൾക്ക് നിയമപരമായ സാധുതയുണ്ടെന്ന് ബെഞ്ച് അംഗീകരിച്ചു.

ഡിഎൻഎ പരിശോധന വ്യക്തിയുടെ ശരീരത്തിലുള്ള ഒരവകാശ ലംഘനമല്ലെന്നും അത് നീതി നിർവഹണത്തിന്റെ ഭാഗമാണെന്നും കോടതി നിരീക്ഷിച്ചു. പരിശോധനയിലൂടെ സത്യം കണ്ടെത്തുന്നത് സമൂഹത്തിന്റെ പൊതുതാത്പര്യം സംരക്ഷിക്കുന്നതിന് അനിവാര്യമാണ്. ശാസ്ത്രീയ തെളിവുകൾ സ്വീകരിക്കുന്നതിൽ വിമുഖത കാണിക്കുന്നത് നീതിയെ നിഷേധിക്കുന്നതിന് തുല്യമാണെന്നും ജസ്റ്റിസുമാർ തങ്ങളുടെ വിധിയിൽ പ്രത്യേകം എടുത്തുപറഞ്ഞു. രാജ്യത്തെ വിവിധ കോടതികളിൽ സമാനമായ നിരവധി കേസുകൾ കെട്ടിക്കിടക്കുന്ന സാഹചര്യത്തിൽ ഈ ഉത്തരവ് നിർണായകമാകും.

Tags: Supreme CourtRIGHT TO PRIVACYPATERNITY DISPUTE DNA TESTCOURT LATEST VERDICT
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാക് ബന്ധം: ട്രാവല്‍ ബ്ലോഗര്‍ ജ്യോതി മല്‍ഹോത്ര ജയിലില്‍ തുടരും, ‘ആരോപണം വളരെ ഗൗരവമുള്ളത്

Kerala

സി എം ആര്‍ എല്‍-എക്‌സാലോജിക് മാസപ്പടി കേസ്: സുപ്രീംകോടതിയില്‍ തടസ ഹര്‍ജി

India

താഴ്ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് സംവരണം ചെയ്ത ജോലി ഉയർന്ന യോഗ്യതയുള്ളവർക്ക് നൽകരുത്: സുപ്രീം കോടതി

India

ഐവിഎഫ്, വാടകഗർഭധാരണ കേന്ദ്രങ്ങൾ വഴി കുട്ടിക്കടത്ത്; പുതിയ നിയന്ത്രണങ്ങൾക്ക് സുപ്രീം കോടതി നീക്കം

India

ലൈംഗിക ബന്ധം നിഷേധിക്കുന്നത് ക്രൂരത, വിവാഹത്തിന്റെ അടിത്തറ ദുര്‍ബലപ്പെടുത്തും: സുപ്രിം കോടതി

പുതിയ വാര്‍ത്തകള്‍

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.