നെടുമങ്ങാട്: ഒന്നരവയസുകാരനെ മ.ർ.ദിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛൻ അഷ്‌കർ ഇത്തരത്തിലുള്ള ക്രൂരതകൾ ചെയ്യുന്നത് ആദ്യമായിട്ടല്ല എന്നതാണ് സത്യം . ആദ്യ ഭാര്യാ ആമിനയാണ് അഷ്കറിന്റെ ആദ്യ ക്രൂ.രതയ്‌ക്ക് ഇരയായത് . ആദ്യ ഭാര്യാ ആമിന കിടപ്പ് രോഗിയാകാനുള്ള കാരണവും അഷ്കറാണ് . മെഡിക്കൽ കോളേജിൽ ഇന്നും ചികിത്സയിലാണ് അഷ്കറിന്റെ ആദ്യ ഭാര്യാ ആമിന.
ശുചിമുറിയിൽ ഇട്ട് മർദിക്കുകയും , ഭിത്തിയിൽ തല ഇടിപ്പിച്ചും , ഫാനിൽ കെട്ടി തൂക്കാൻ വരെ അഷ്‌കർ ശ്രെമിച്ചിരുന്നു .എ.ലി.വി.ഷം വായിൽ ഒഴിച്ച് നൽകുകയൊക്കെ ചെയ്തിരുന്നു . അഷ്കറിന്റെ ക്രൂ.ര.മായ മ.ർ.ദനത്തിന് പിന്നാലെ ആദ്യ ഭാര്യാ ആമിനയുടെ ബോധം നഷ്ടപ്പെടുകയും ചെയ്തു .13 മാസത്തോളം കോമ സ്റ്റേജിലായിരുന്നു , രണ്ടാര മാസം വെന്റിലേറ്ററിൽ ആയിരുന്നു . നടക്കാൻ ഇപ്പോഴും കഴിയാത്ത അവസ്ഥ . കുറച്ചു മാസങ്ങൾ ആയതേ ഉള്ളു ആമിനയ്‌ക്ക് ബോധം തിരികെ ലഭിച്ചിട്ട് , ഇപ്പോഴും പല കാര്യങ്ങളും ആമിനയ്‌ക്ക് ഓർമയില്ല .
അതുകൊണ്ട് തന്നെ വിവാഹ ബന്ധം പിരിയാനും കഴിയാത്ത അവസ്ഥയാണ് . മകൾക്ക് വേണ്ടി പല തവണ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല എന്നാണ് ആമിനയുടെ ഉമ്മ ഷിജില ബീവി പറഞ്ഞത് . ഇത്തരത്തിൽ യാതൊരു മനഃസാക്ഷിയുമില്ലാതെ പെരുമാറുന്ന സ്വഭാവക്കാരനാണ് അഷ്‌കർ എന്നാണ് പുറത്തുവരുന്ന വാർത്തകൾ . കൊച്ചുകുഞ്ഞിനോട് പോലും ഇത്തരത്തിൽ ക്രൂരത ചെയ്ത ഇവന് പരമാവധി ശി.ക്ഷ നൽകണം എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായങ്ങള്‍.
















